ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 17 2

ഒരുപാട് പേരെ സഹായിക്കുന്നുമുണ്ട്!

അതിന്റെ കാര്യമാണ് ഈ പറഞ്ഞത്…!
ഞാൻ എണീറ്റ് ലതികയുടെ അടുത്ത് ചെന്നിരുന്നു….

“പോട്ടെ വന്നതു വന്നു! സാരമില്ല!”

ഞാൻ ലതികയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു….

“എന്റെ ലതികേ..!
നീയീ പറഞ്ഞ കാര്യങ്ങളേപ്പറ്റി ചെറിയൊരു സൂചന ഇന്നലെയെനിക്ക് കിട്ടിയിരുന്നെങ്കിൽ ഇന്ന് നമ്മളിവിടെ വരില്ലായിരുന്നു!

വർഗ്ഗീസു കാര്യം ഒരുപാടു പെണ്ണുങ്ങടെ കൂടെ പോണവനാ!

പക്ഷേ ഗതികേടിന് തുണിയഴിക്കേണ്ടി വരുന്ന നല്ല രീതിയിൽ ജീവിക്കുന്ന പെമ്പിള്ളാരെ അവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കേറി പണ്ണത്തില്ല!

നമ്മുടെ കോളജിൽ തന്നെയൊണ്ട് വിലകൂടിയ ചുരിദാറൂകൾക്കും മേക്കപ്പ് സാധനങ്ങൾക്കും സിനിമ കാണാനും ഒക്കെയായി ആർക്കും കാലകത്തിക്കൊടുക്കാൻ തയ്യാറായി കഴപ്പ് മൂത്ത് നടക്കുന്ന ജന്തുക്കൾ വറീച്ചനായിനം ഐറ്റംസ് മതി!”

“പിന്നെ നീയീ പറഞ്ഞതൊന്നും യാതൊരു ന്യായവുമല്ല!
വർക്കി നിന്നോടങ്ങനെ പറഞ്ഞപ്പ നീയതു ശ്രീക്കുട്ടനോടു പറയുകയല്ലാരുന്നോ വേണ്ടത്..?

അവനു നിന്റെ കാര്യങ്ങളറിയാവുന്നതല്ലേ..?
വർക്കീടകഴപ്പ് അവന്തീർത്തേനേല്ലോ…?”

ലതിക പുശ്ചിച്ച് ഒന്ന് ചിരിച്ചു:

“കടംവാങ്ങിയ കാശു തിരിച്ചു ചോദിക്കുമ്പ ആളേ വിട്ടു തല്ലിക്കണോന്നാണോ വറീച്ചായൻ പറഞ്ഞു വരുന്നേ!!!

ഈ ശ്രീക്കുട്ടനും സേവ്യറുസാറുമൊക്കെ എത്രയാന്നു കണ്ടാ സഹായിക്കുന്നേ!

അറിഞ്ഞു സഹായിക്കുന്നോരെ എത്രകണ്ടാ ശല്യപ്പെടുത്തുന്നേ..?”

“ഭ…! പുണ്ടച്ചിമോളേ! നീയൊരാണാരൂന്നേ എന്തു ചെയ്തേനേടീ മൈരേ.? കൂതീലടിക്കാങ്കൊടുത്തു കാശുവാങ്ങുവാരുന്നോ…?”

പെട്ടന്ന് പൊട്ടിത്തെറിച്ച ഞാൻ വീണ്ടും ശാന്തനായി!
പുറത്ത് നിന്ന് കാണുന്നവർക്ക് ന്യായങ്ങൾ പലതും പറയാം സഹികെട്ട് വഴികൾ എല്ലാം അടഞ്ഞപ്പോൾ ആത്മഹത്യയ്ക് തൊട്ട് മുൻപത്തെ പിടിവള്ളി ആയിരിക്കും ഒരുപക്ഷേ ഈ മാംസവിൽപ്പന!

ഏതേലുമൊക്കെ കടിമൂത്ത പെണ്ണുങ്ങൾ ഊക്കാൻ നടക്കുന്നതിനോട് വറീച്ചനും യോജിപ്പ് തന്നാ!

ഈ പൂർ എന്ന സാധനം കുണ്ണ കേറിയാൽ തേഞ്ഞ് പോകുന്ന മൈരാണെന്ന് വറീച്ചൻ ഒട്ട് കരുതുന്നുമില്ല!

പക്ഷേ പാതിവൃത്യം ചാരിത്ര്യം എന്നൊക്കെ പറഞ്ഞ് അത് ജീവൻ പോലെ കരുതി പൂറും കെട്ടിപ്പൂട്ടി നടക്കുന്ന പെൺകുട്ടികൾ അവരുടെ ഇഷ്ടത്തിന് ജീവിക്കണം!

അവരെ അങ്ങന തന്നെ ജീവിക്കാൻ അനുവദിക്കണം!

അതാണ് വറീച്ചന്റെ പോളിസി!!!

“ലതികേ…..”

ഞാൻ വിളിച്ചു…..

“നീ നിന്റെ ഗതികേടുകൊണ്ടാ ഈ തുനിഞ്ഞിറങ്ങിയതെന്ന് മനസ്സിലായി!

കഷ്ടം നീയിന്നലെ കണ്ടപ്പ ഒരത്യാവിശത്തിനാ കാശൊണ്ടോ ഇരുന്നൂറു തരാനെന്നു ചോദിച്ചാലുമ്മതിയാരുന്നു!

ഒന്നുവല്ലേ നമ്മളെല്ലാം മാറീവാനിയോസ് എന്ന ഒറ്റ കുടുംബത്തിലെയല്ലേ?

കഷ്ടപ്പാടുകൊണ്ടു വ്യഭിചരിക്കാനൊരുങ്ങുന്നോരെയെല്ലാം രക്ഷിക്കാവോന്നു ചോദിച്ചാ എനിക്കുത്തരമില്ല!

പക്ഷേ എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ നിന്നെ സഹായിക്കാൻ എനിക്ക് പറ്റും!

എന്റെ തോട്ടത്തിലെ റബ്ബർകുരു പെറുക്കി വിറ്റാ തീരുന്നതേയൊള്ളു നിന്റെ പൈസാപ്രശ്നം!

അതുകൊണ്ട് ഇനീ ഈ പണിക്ക് നീയൊരുങ്ങണ്ട!”
ഞാൻ എണീറ്റ് പേഴ്സ് വലിച്ചെടുത്ത് അതിൽ അകത്ത് മടക്കി വച്ചിരുന്ന നാലായിരത്തഞ്ഞൂറും ഒരുപാട്
കാലങ്ങൾ കൂടി ഇന്നലെ രാത്രി ചെന്നപ്പോൾ വർഷേച്ചി ഫോൺബിൽ അടയ്കാൻ ഏൽപ്പിച്ച മൂവായിരത്തഞ്ഞൂറൂം കൂട്ടി എണ്ണായിരം രൂപ ലതികയുടെ ബാഗിലേയ്ക് വച്ചു!

“ഇതെണ്ണായിരമൊണ്ട്!
ഇതു തീരുമ്പ പറഞ്ഞാ മതി! എന്റെ പഠിത്തം തീർന്നാലും ഞാനിവിടൊക്കെത്തന്നെ കാണും!”

“അയ്യോ വേണ്ട ലിജോച്ചായാ ഞാനാവശ്യവ്വന്നാ ചോയിച്ചോളാം!
ഇത്രോം പൈസയൊന്നും സൂക്ഷിക്കാവുന്ന വീടൊന്നുമല്ല എന്റേത്….!”

“ഇനിയൊരു പൂറനെക്കൊണ്ടുവഴിപ്പിക്കണ്ട നിന്റെ ബ്രെയിസറിനകത്തോട്ടു തിരുകിവെയ്യടീ മൈരേ…!

അതല്ലേ കളയാതെ കൊണ്ടുചെന്നു ബാങ്കിലോട്ടിട്.

വർക്കീടെ പറഞ്ഞ കണക്കു വച്ചു നോക്കുമ്പ നിനക്കൊരായിരം രൂപ ഒരുവർഷത്തേനധികം കിട്ടിയാപ്പോരേ?

ഞാങ്കോട്ടേത്തിനു പോയിട്ടുവരട്ടെ കൊറശ്ശൂടെത്തരാം!

Leave a Reply

Your email address will not be published. Required fields are marked *