“വറീച്ചാ….”
നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു!
ഞാൻ പതിയെ മൂളി…
“നീയാ ഫസ്റ്റ് ഗ്രൂപ്പിലെ സെലിന്റെ പുറകേ കോഴിപ്പൂവൻ പിടയുടെ പിന്നാലെയെന്ന പോലേ മണപ്പിച്ചോണ്ടു നടക്കുന്നതെന്നാടാ മൈരേ?”
അവൾ പെട്ടന്ന് കൈകുത്തി തിരിഞ്ഞ് ചോദിച്ചു!
കോപ്പ്! പൂറീടെയാ കിടപ്പും ഭാവോം ദയനീയമായ ആ വിളിയുമൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചത് ശ്രീദേവീടെ ഊക്ക് കഥ ആണെന്നാ…. ഇത്…. ഈ മൈരവരാതി!
ഞാൻ തികട്ടിവന്ന ദേഷ്യം പുറത്ത് കാട്ടാതെ പറഞ്ഞു:
“പോടീമൈരേയവരാതം പറഞ്ഞൊണ്ടാക്കാതെ!
അവളു മോടെ കൂട്ടുകാരിയാ!
പള്ളീലുഞ്ഞങ്ങളൊരുമിച്ചാ കോട്ടേത്താ വീടും!
അപ്പപ്പിന്നെ കണ്ടാ മിണ്ടില്ലേ?”
“അങ്ങനാണേ കൊഴപ്പവില്ല! ഞാഞ്ചോയിച്ചെന്നേയൊള്ളു! അവളൊരു പാവാടാ നല്ല ഒന്നാന്തരം സ്വഭാവം! നീയായതിനെ നശിപ്പിക്കാനൊരുങ്ങല്ല്!
ദൈവം പൊറുക്കില്ല പറഞ്ഞേക്കാം!
ഗൾഫീന്നു എനിക്കാകെ സൽസ്വഭാവം കണ്ട് അസൂയ തോന്നീട്ടൊള്ളത് ഇവളോട് മാത്രമാ!
ബാക്കിയെല്ലാ മൈരുകളുങ്കണക്കാ!
പുറത്തു വല്യ പതിവ്രതകളും പൂച്ച പാലുകുടിക്കുമ്പോലെ കണ്ണടച്ചോണ്ടുള്ള അവരാതോം!”
നല്ലവളുമാരു നന്നായി നടന്നോട്ടെ എനിക്കു തക്കാലന്നീ മതിയെടീ മൈരേയാ വിഷയമ്പിട്”
ഞാൻ പറഞ്ഞ് നിർത്തിയതും ചാടിയെണീറ്റിരുന്ന് അവൾ വീണ്ടും വിളിച്ചു:
“എടാ……..”
“ങൂ….”
“നീ സെലിന്റെ പാട്ട് കേട്ടിട്ടുണ്ടോ?”
“അവളൊറ്റയ്ക് പാടുന്ന കേട്ടിട്ടില്ല പള്ളീലാറേഴു പേരു ഒരുമിച്ചല്ലേ?”
“എന്നാലൊന്നു കേക്കണം!
നീ ലിറ്റിമോളോടു പറ ഒരിക്കലവളെ
വീട്ടിലോട്ടു വിളിക്കാൻ!
എന്നിട്ടൊന്നു പാടിച്ചേ!
പള്ളിപ്പാട്ടല്ല വേറേ പാട്ട്!
ഹോ….ന്താ മോനേ ആ സ്വരം ആ ഈണം!
നല്ലൊന്നാന്തരം പാട്ടുകാരിയാ അവള്!!
പറഞ്ഞിട്ടവൾ വീണ്ടും എന്റെ മടിയിലേയ്ക് തലവച്ച് മലർന്ന് കിടന്നു….
“നിന്നോടു ഞാമ്പറഞ്ഞില്ലാരുന്നോ ഞാനിങ്ങനായ കഥ പറയാവെന്ന്?”
ഞാൻ മൂളി…..
“നിന്നോടു ഞാമ്പറഞ്ഞതു……
പത്താംക്ളാസിൽ പഠിയ്കുമ്പ വീട്ടി വേലയ്ക് നിന്ന പാണ്ടിക്കാരൻ പയ്യനെക്കൊണ്ട് പൂറ് നക്കിച്ച് തൊടങ്ങിയതാ എന്നല്ലേ?
അന്നത് ഞാൻ എന്നോട് തന്നെയുള്ള വെറുപ്പ് മൂലം പറഞ്ഞതാ!
അവനിവടത്തെ വേലക്കാരനല്ല!
എന്റാങ്ങളയാടാ….എന്റെ കുഞ്ഞാങ്ങള!
ശ്രീദേവി എന്ന വടയക്ഷീടെ വയറ്റിലല്ല അവൻ ജനിച്ചത് എന്ന് മാത്രം!
മുത്തുച്ചാമി ….. ഞങ്ങടെ സ്വന്തം മുത്തു!
നാഗർകോവിലിലാ അവന്റെ വീട്! എന്നെക്കാൾ രണ്ട് വയസ്സിന്റെ ഇളപ്പമേ അവനുള്ളു!
എന്നാലും ഞാൻ അവന്റെ അക്കനായി
അവന്റെ സ്വന്തം ശാലുവക്ക!
ആ ശാലുവക്കാ എന്ന വിളീൽ ഉണ്ട് എല്ലാം!
ഒരു കടലോളം സ്നേഹം!
തീർത്ത് കുഞ്ഞായിരിക്കുമ്പ ഇവിടെ വന്നതാ അവൻ! അവന്റെ പത്താം വയസ്സിൽ!
അച്ചൻ പാളയം മാർക്കറ്റിൽ നിന്നും കണ്ടെത്തി കൊണ്ടുവന്നതാണ് അവനെ!
അച്ചൻ എന്ന് പറയുന്നതിലും അച്ചനും ഞാനും എന്ന് പറയുന്നതാവും ശരി!
ഒരു തമിഴ് ദമ്പതികളുടെ കൂടെ ഒരു നിക്കർ മാത്രമിട്ട വെളുത്ത് വിളറി പല്ലുകൾ ഉന്തി കണ്ണുകളും കുഴിഞ്ഞ ഒരു കുഞ്ഞ് അസ്ഥികൂടം പോലെ ഒരു ആൾരൂപം!
അതായിരുന്നു അന്ന് അവൻ!
ആ സ്ത്രീയുടെ ചേലത്തുമ്പിൽ പിടിച്ച് അവൻ!
അവന്റെ അമ്മയാണ് എന്ന് തോന്നുന്നു!
അവരുടെ ഒക്കത്ത് എണ്ണമയം ഇല്ലാത്ത ചെമ്പൻ മുടിയുമായി ഒരു പെൺകുഞ്ഞും ഉണ്ട്!
നാല് പട്ടിണിക്കോലങ്ങൾ…!
അച്ചന്റെ കൈയിൽ പിടിച്ച് നടന്ന പന്ത്രണ്ട് വയസ്സുകാരി ആയ ഞാൻ അവനെ ശ്രദ്ധിച്ചത് ചായക്കടയുടെ ചില്ലലമാരയിൽ ഇരിയ്കുന്ന പലഹാരങ്ങളിലേയ്ക് കണ്ണിമയ്കാതെ കൊതിയോടെ അവൻ നോക്കി നിൽക്കുമ്പോൾ ആണ്…!
ദൈന്യമായത് എങ്കിലും നിഷ്കളങ്കമായ മുഖം!
എലിപ്പല്ല് പോലെ പുറത്തേയ്ക് നിൽക്കുന്ന രണ്ട് പല്ലുകൾ അവന് ഒരു ഓമനത്വമാണ് നൽകിയിരുന്നത്!
അവൻ എന്താ ഇത്ര കാര്യമായി നോക്കുന്നത് എന്നാണ് ഞാൻ നോക്കിയത്!
ഞാൻ കൈയിൽ പിടിച്ച് നിന്ന അച്ചനെ തോണ്ടി!
“എന്താ മോളേ….”
അച്ചൻ നോക്കിയപ്പോൾ ഞാൻ മിണ്ടാതെ അവനെ ചൂണ്ടിക്കാട്ടി!
“ഹഹഹ! എന്റെ മോക്കത് അവനുവാങ്ങിക്കൊടുക്കണം അല്ലേ!”
ഞാൻ ചമ്മലോടെ തലയാട്ടി
