“ആതിര കൂട്ടി.ശങ്കരന്റെ ഭാഷ പഠിച്ചു വെച്ചിട്ടുണ്ടോ..?”
‘ഉം.. ചെറുപ്പം മുതൽക്കു ഞാൻ കൂട്ടി.ശങ്കരന്റെ ഒപ്പം കളിച്ചു വളർന്നതല്ലെ കൂട്ടി.ശങ്കരന്റെ ഭാഷ എനിക്കുമറിയാം എന്റെ ഭാഷ കൂട്ടിശങ്കരനുമറിയാം. നമ്മുടെ പ്രേമ ബന്ധത്തിന്റെ കാര്യമൊക്കെ ഇന്നു ഞാൻ കൂട്ടിശങ്കരനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടല്ലെ കൂട്ടിശങ്കരൻ നമുക്കു കാവൽ നിൽക്കുന്നത്. ഇനി എന്നും കുട്ടി.ശങ്കരൻ നമുക്കു കാവിലുണ്ടായിരിക്കും. ദേവേട്ടൻ കൂട്ടി ശങ്കരനെ കണ്ടിട്ടു പോയാൽ മതി”
ഞാനും തമ്പുരാട്ടിയും അരയിൽ കയ്യിട്ട് കൂട്ടിശങ്കരന്റെ അടുത്തേക്ക് നടന്നു. “ആതിരേ.. നാളെ അമ്പലത്തിൽ വരില്ലെ…?” “ഇപ്പോൾ തന്നെ നേരം പുലർച്ചയായില്ലേ ദേവേട്ടാ..? ഇനി ഉറങ്ങീട്ട് എപ്പോഴാ എണീക്കാ”
‘ആതിരേ. കിടന്നുറങ്ങുന്നത് അപകടമാണ്. സംശയിക്കും. അതുകൊണ്ട് കുളിച്ച് അമ്പലത്തിൽ തൊഴുതുവന്ന് ഉറങ്ങിയാൽ മതി, അപ്പോഴേക്കും അച്ഛൻ തമ്പുരാനും ഏട്ടൻ തമ്പുരാനും ഓരോ വഴിക്കു പോകും പിന്നെ ആതിരക്ക് സുഖമായി കിടന്നുറങ്ങാലോ.
പിന്നെ എനിക്ക് അതിരക്കുട്ടിയെ ഐശ്വര്യമായി ഒന്നു കണികാണുകയും ചെയ്യാലാ”
“ഇപ്പോൾ ഈ രാത്രി കണ്ടതൊന്നും പൊരാന്നുണ്ടോ”
തമ്പുരാട്ടി ഒരു കുസൃതിച്ചിരി ചിരിച്ചെന്റെ കയ്യിൽ നുള്ളി. ഞങ്ങൾ രണ്ടുപേരും കുട്ടി ശങ്കരന്റെ അടുത്തെത്തി, രണ്ടുപേരും കൂട്ടി.ശങ്കരന്റെ തുമ്പിക്കയ്യിൽ ഉമ്മകൊടുത്തു ഞങ്ങൾ ആലിംഗബദ്ധരായി ചുംബിച്ചു. കൂട്ടി.ശങ്കരൻ പുരികമൊന്നു പൊക്കി ഞങ്ങൾ ചുംബിക്കുന്നതു നോക്കി നിന്നു. ഞങ്ങൽ ആലിംഗന വിമുക്തമായതോടു കൂടി കൂട്ടിശങ്കരന്റെ തുമ്പിക്കെ തമ്പുരാട്ടിയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു. തമ്പുരാട്ടിയേയും വലിച്ച് കൂട്ടിശങ്കരൻ നടന്നു. ആ കാഴ്ച കണാൻ നല്ല കൗതുകമായിരുന്നു. കൂട്ടിശങ്കരനും തമ്പുരാട്ടിയും ഇരുട്ടിൽ മറയുന്നതു വരെ ആ കാഴ്ച നോക്കി നിന്നു.
ഞാനില്ലെത്തേക്കു നടന്നു. കുളത്തിൽ പൊയി കുളിച്ചൊന്നു ഫ്രെഷായി. വീട്ടിലെത്തിയതും അമ്മ ചായ കൊണ്ടു വന്നു. ചായയും കൂടിച്ച് അമ്പലത്തിലേക്കു .പോയി ആ ദിവസത്തിന് പിന്നെ പ്രത്യേകതയൊന്നുമുണ്ടായില്ല. ആതിര തമ്പുരാട്ടി വന്നു തൊഴുതു മടങ്ങി. അന്നത്തെ സന്ധ്യാ പൂജയും കഴിഞ്ഞ് അമ്പലത്തിൽ നേദിച്ച പഴവും ശർക്കരയും നാളികേരവും ഒരു വാഴയിലയിൽ പൊതിഞ്ഞെടുത്ത് ഇല്ലേത്തേക്കു പോകുന്നവഴി കാവിന്റെ കവാടത്തിൽ ഒളിപ്പിച്ചു വെച്ചു. രാത്രി ഒമ്പതു മണി കഴിഞ്ഞതോടുകൂടി കാവിലെത്തി പതിവു പോലെതന്നെ തമ്പുരാട്ടി എത്തിയിരുന്നില്ല, കരിങ്കൽ വിളക്കിൽ നാളം തെളിഞ്ഞു കത്തിയിരുന്നു. ഞാൻ മരങ്ങളും ഇലകളും തിങ്ങി നിറഞ്ഞ കാവിന്റെ വാതായനത്തിൽ ചെന്നു നിന്നു. കുറച്ചു നേരത്തിനുള്ളിൽ ആനവളർത്തിയ വനമ്പാടി എന്റെ കൊച്ചുതമ്പുരാട്ടി കുട്ടി.ശങ്കരന്റെ തുമ്പികായ്യും പിടിച്ച് നടന്നു വന്നു. കൂട്ടി.ശങ്കരൻ തുമ്പിക്കെകൊണ്ട് തമ്പുരാട്ടിയുടെ കൈ എന്റെ കയ്യിൽ തന്നു. തുമ്പിക്കെകൊണ്ട് ഞങ്ങലെ രണ്ടുപേരേയും വട്ടത്തിൽ ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്തു. വാഴയിലയ്ക്കുള്ളിൽ പൊതിഞ്ഞു വെച്ചിരുന്ന പഴവും ശർക്കരയും നാളീകേരവും കൂട്ടി.ശങ്കരന്നു കൊടുത്തു. കൂട്ടിശങ്കരൻ നിന്നു തലയാട്ടി.
“കുട്ടിശങ്കരൻ തലയാട്ടിയതു കണ്ടില്ലെ.., കൂട്ടിശങ്കരനു സന്തോഷായീന്നാ പറഞ്ഞത്.”
“ഈ കൂട്ടിശങ്കരനെ തളക്കാറില്ലേ..?. എന്തിനാ തളക്കണേ, കുട്ടിശങ്കരൻ പാലുകൂടിക്കുന്ന പ്രയത്തിൽ കോവിലകത്തെത്തിയതാ. പിന്നെ മദം പൊട്ടുന്ന കാലങ്ങളിൽ മാത്രം തളച്ചീടും, അല്ലത്ത കാലമെല്ലാം ഈ കോവിലകത്തിനു ചുറ്റും അങ്ങിനെ നടക്കും.”
ഞങ്ങൾ കാവിനടുത്തേക്കു നടന്നു. കരിങ്കൽ വിളക്കിനരികിലെത്തിയതും ഞാൻ തമ്പുരാട്ടിയുടെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തതു ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും വിവസ്തരായി. ഞാൻ തമ്പുരാട്ടിയുടെ ചന്ദന്നനിറവും മണവുമുള്ള പൂമേനിയിൽ ചുംബനവർഷങ്ങൾ ചൊരിഞ്ഞ് തമ്പുരാട്ടിയേ വികാരപരവശയാക്കി. തമ്പുരാട്ടി നിന്നു പുളഞ്ഞു.
