വിക്രമസൂര്യനും ശീതവല്ലിയും

“പ്രഭോ എന്റെ സ്തനങ്ങളെ ഞെരിച്ചുടച്ചാലും.. അങ്ങയുടെ കരലാളനം പോലും എന്നെ കാമാതുരയാക്കുന്നു.”

രാജന്റെ കൈകൾ ഹിമവാണിയുടെ കുചകുംഭങ്ങളെ ശക്തമായി താഡനം ചെയ്യാൻ തുടങ്ങി. വലിപ്പമേറിയ ആ മുലകൾ രാജന്റെ കരുത്തുറ്റ കരങ്ങളുടെ സ്പർശനമേറ്റ്‌ കല്ലിക്കാൻ തുടങ്ങി. മുലഞെട്ടുകൾ മുന്നോട്ട് കൂർത്തുവന്നു. ശേഷരാജൻ റാണിയെ കോരിയെടുത്ത് ശയ്യയിൽ കിടത്തി. കൂർത്തുതുടുത്ത ആ മുലഞെട്ടുകൾ വായിലാക്കി സുരതം ചെയ്യാനാരംഭിച്ചു. ഇടത് വലത് മുലക്കണ്ണുകൾ രാജൻ മാറിമാറി പാനം ചെയ്തുകൊണ്ടിരുന്നു. അതേ സമയം റാണി രാജാവിന്റെ ലിംഗത്തിൽ മുഷ്ടിമൈഥുനം ആരംഭിച്ചിരുന്നു. രതിയുടെ അനിർവാച്യമായ സുഖത്തിൽ ഇരുവരും ഒരേപോലെ മുഴുകയായിരുന്നു.

രാജന്റെ കൈകൾ താഴേക്കുചെന്നു. റാണിയുടെ ദേഹത്തെ ശേഷിച്ച തുണിയുമുരിഞ്ഞു അവ ആ യോനീതടം തഴുകാൻ തുടങ്ങി. പനിനീർപ്പൂ പോലെ മൃദുലമായിരുന്നു ഹിമവാണിയുടെ യോനീതടം. രോമരാജികളൊന്നും തന്നെ ആ പനിനീർപൊയ്കയുടെ മാറ്റ് കുറയ്ക്കാനായി അവശേഷിച്ചിരുന്നില്ല. മദനജലം കിനിഞ്ഞിറങ്ങുന്ന റാണിപ്പൂവിൽ തന്റെ കരാംഗുലം രാജൻ പതുക്കെയിറക്കി. പൊയ്ക മുഴുവൻ മദനജലത്താൽ നിറഞ്ഞിരുന്നു. രാജൻ തന്റെ വിരൽ പുറത്തെടുത്തു നാസികയോടടുപ്പിച്ചു. ‘എന്തൊരു സുഗന്ധമാണ് ആ പൊയ്കാജലത്തിന്..’ മദജലത്തിന്റെ ഗന്ധം ശേഷരാജന്റെ സിരാപടലങ്ങളെ ഉത്തേജിപ്പിച്ചു. വീണ്ടും രാജവിരലുകൾ തടാകത്തിലേക്ക് ആഴ്ന്നിറങ്ങി. പതിയെ മുകളിലോട്ട്.. പിന്നെ താഴേക്ക്.. വീണ്ടും മുകളിലേക്ക്.. രാജവിരലുകൾ മദനപ്പൊയ്കയുടെ ആഴങ്ങളെ അനുഭവിച്ചറിഞ്ഞു കൊണ്ടിരുന്നു.

“ആഹ്.. രാജൻ.. ഇനിയും കാത്തിരിക്കാൻ കഴിയില്ല പ്രഭോ.. അങ്ങയുടെ രാജലിംഗം എന്റെ രാജയോനിയിലേക്ക് ആഴ്ന്നിറക്കിയാലും..”

ശേഷരാജനെ മലർത്തിക്കിടത്തി റാണി രാജദേഹത്തേക്ക് കയറിയിരുന്നു.

രാജലിംഗത്തെ തന്റെ യോനിക്കുള്ളിലേക്ക് സ്വീകരിച്ചു. രാജലിംഗം മുറുകിയ യോനിക്കുള്ളിലേക്ക്‌ അൽപ്പം ശ്രമപ്പെട്ടാണ് കയറിയത്. രാജദേഹത്ത് കുന്തിച്ചിരുന്നിരുന്ന റാണി ഹിമവാണി ലിംഗത്തിലേക്ക് അമർന്നിരുന്നു ഉയർന്നു വീണ്ടും താണും രാജയോനിയിലേക്ക് സ്വീകരിച്ചുകൊണ്ടിരുന്നു. തന്റെ ലിംഗത്തിൽ നിന്നും പുറത്തേക്ക് ശുക്ലം പ്രവഹിക്കാനുള്ള സൂചന ലഭിച്ച ശേഷരാജൻ രാജ്ഞിയോട് ലിംഗത്തെ അധരപാനം ചെയ്യാൻ കൽപ്പിച്ചു. രാജലിംഗത്തിൽ നിന്നും ഒഴുകിയിറങ്ങിയ ശുക്ലം ഒരു തുള്ളി പോലും പാഴാക്കാതെ റാണി കുടിച്ചിറക്കി. മനോഹരമായ ആ രതിക്രീഡ ഇരുവരെയും നന്നേ ക്ഷീണിപ്പിച്ചിരുന്നു. വൈകാതെ തന്നെ ആ രാജദമ്പതികൾ പള്ളിയുറക്കമായി.

*****

സഭകൂടുന്ന നേരമായി. റാണി ഹിമവാണിയുടെ നെറ്റിതടത്തിൽ നേർത്തൊരു ചുംബനം അർപ്പിച്ചു ശേഷരാജൻ സഭാതളത്തിലേക്ക് യാത്രയായി. അംഗരാജാക്കന്മാരും മന്ത്രിമാരും സേനനായകനും പണ്ഡിതരും മറ്റ് പൗരപ്രമുഖരുമെല്ലാം സഭയിൽ നേരത്തെ തന്നെ സന്നിഹിതരായിരുന്നു.

“രാജാധിരാജൻ, നീതിദേവൻ, സപ്തലോക ശ്രേഷ്ഠൻ, രാജാ ശേഷമഹാരാജൻ തിരുവുള്ളുടം കനിഞ്ഞെഴുന്നള്ളുന്നെ..”

സഭയിലെ എല്ലാവരും എല്ലാവരും ശേഷരാജനെ എഴുന്നേറ്റ് വണങ്ങി. ‘എന്തൊരു ഗംഭീര്യമാണ് ആ നടത്തത്തിന്, എന്തൊരു തേജസ്സാണ് ആ മുഖത്ത്!’ എല്ലാവരും ശേഷരാജനെ ആദ്യമായി കാണുന്നത് പോലെ അത്ഭുതപ്പെട്ടു. മൂന്നു പടികൾ ഉള്ള, ചുറ്റും മരതകക്കല്ലുകൾ പതിച്ച രാജസിംഹാസനത്തിൽ ശേഷരാജൻ ഉപവിഷ്ടനായി.

“പണ്ഡിതശ്രേഷ്ഠരെ, പൗരപ്രമുഖരെ.. നാം ഇന്ന് അടിയന്തിരമായി സഭ ചേരാനുണ്ടായ സാഹചര്യം നിങ്ങൾക്കേവർക്കും പരിചിതമാണല്ലോ..” ശേഷരാജൻ ഒന്ന് നിർത്തി. സഭയിലേക്ക് ചോദ്യഭാവത്തിൽ കണ്ണുകളയച്ചു.

“അതേ രാജൻ.” സഭയിൽ നിന്നും എല്ലാവരും ഒരേ സ്വരത്തിൽ മൊഴിഞ്ഞു.

“നാം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. ജലാശയങ്ങൾ എല്ലാം വരണ്ടു തുടങ്ങിയിരിക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഇനി നമ്മുടെ കയ്യിൽ അവശേഷിക്കുന്നത്. കൃഷി പുനരാരംഭിക്കേണ്ടിയിരിക്കുന്നു.”

“പക്ഷേ രാജൻ, കടുത്ത ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ നാം എങ്ങനെ?” അംഗരാജ്യമായ മാഗപുരിയിലെ ജനസേനൻ ആരാഞ്ഞു.

“നാമും അതേ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് ജനസേനാ. അതിന്റെ മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനാണ് നാമീ സഭ വിളിച്ചുചേർത്തത് തന്നെ.”

“ജലദൗർലഭ്യം ഇല്ലാത്ത ഫലഭൂയിഷ്ഠമായ ഒരു പ്രദേശം നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു രാജൻ”

“തീർച്ചയായും നരസിംഹാ. ഇന്നലെ എന്റെ പ്രിയപത്നി റാണി ഹിമവാണി നമ്മുടെ വനാതിർത്തിയിൽ എവിടെയോ അത്തരമൊരു സ്ഥലം ഉള്ളതായി മുൻപ് കേട്ടതായി പറഞ്ഞു. ആർക്കെങ്കിലും അറിവുണ്ടോ അങ്ങനെയൊരു പ്രദേശത്തെ കുറിച്ച്? ” ശേഷരാജൻ ചോദ്യഭാവത്തിൽ എല്ലാവരെയും നോക്കി.

സഭാവാസികൾ പരസ്പരം നോക്കി ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. ഒടുവിൽ അല്പസമയത്തിന് ശേഷം മഹതാപസിയും എല്ലാവർക്കും ഗുരുതുല്യനുമായ

ശബരീശമുനി എഴുന്നേറ്റു നിന്നു.

“കേട്ടതെല്ലാം സത്യമാണ് പ്രഭോ. അങ്ങനെയൊരു സ്ഥലമുണ്ട്.”

“എവിടെയാണ് മുനേ ആ സ്ഥലം?” ശേഷരാജനും സഭാവാസികളും ആകാംക്ഷരൂപത്തിൽ മുനിയെ നോക്കി.

“നമ്മുടെ കിഴക്കേ അതിർത്തിയിലെ നന്ദവനത്തിന്റെ ഉള്ളിൽ അൽപ്പം തെക്കോട്ട് മാറിയാണ് രാജൻ ആ പ്രദേശം സ്ഥിതി ചെയ്യുന്നത്. റാണി പറഞ്ഞതു പോലെ ഒരിക്കലും വറ്റാത്ത തെളിനീരുറവയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണത്. അവിടെ കൃഷി ചെയ്താൽ നമ്മുടെ ക്ഷാമം തീർച്ചയായും മാറും രാജൻ.”

“എങ്കിൽ പിന്നെ നാം അമാന്തിക്കുന്നതെന്തിന് ? ആരവിടെ ഇന്ന് തന്നെ ആ സ്ഥലം കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുക.”

രാജകല്പന കൊടുങ്കാറ്റിന്റെ വേഗതയിൽ നാട്ടിലെങ്ങും വീശിയടിച്ചു. കർഷകരും പടയാളികളും ശേഷരാജന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നന്ദവനത്തിലേക്ക് യാത്ര തിരിച്ചു.

*****

നന്ദവനം. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആരും ചെന്നു കയറാൻ ഭയപ്പെടുന്ന നിഗൂഢതകൾ നിറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ഇടം. എന്നാൽ ശേഷരാജനെ ഭയപ്പെടുത്താൻ ഒന്നിനും സാധിക്കുമായിരുന്നില്ല. ധീരനായ രാജാവിന് പിന്നിൽ അണിനിരക്കുന്ന ജനതയ്ക്ക് പിന്നെ ഭയം കാണുമോ? പ്രതിബന്ധങ്ങളോരോന്നിനെയും നിസ്സാരമായി മറികടന്ന് ശേഷരാജനും കൂട്ടരും വിജയപുരി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ആ പ്രദേശത്ത് എത്തിച്ചേർന്നു.

താൻ എത്തിച്ചേർന്ന പ്രദേശത്തിന്റെ രൂപഭംഗി കണ്ട് ശേഷരാജൻ അത്ഭുതം കൂറി. കൊടുംകാടിനകത്ത് ഇങ്ങനെയൊരു പ്രദേശം സ്ഥിതി ചെയ്യുന്നുണ്ടെന്ന് സങ്കൽപ്പിക്കുക തന്നെ അസാധ്യം. തന്റെ രാജ്യമായ കുന്തളദേശത്തേക്കാൾ വിസ്തൃതമായ പ്രദേശമല്ലേ ഇതെന്ന് രാജൻ അത്ഭുതപ്പെട്ടു. പത്നി പറഞ്ഞതുപോലെ വറ്റാത്തൊരു തെളിനീരുറവ അല്ല, സമൃദ്ധമായ ഒരു നദി തന്നെ ഈ ദേശത്തൂടെ ഒഴുകുന്നുണ്ട്. മനോഹരവും അപൂർവ്വവുമായ ഒരുപാട് സസ്യലതാദികൾ അവിടെയുണ്ടായിരുന്നു. അവയുടെ വളർച്ച കാണുമ്പോൾ തന്നെ ആ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കാം. തനിക്കും ദേശക്കാർക്കും മുന്നിൽ പരന്നു കിടക്കുന്ന ആ ഭൂഭാഗത്തെ നോക്കിക്കാണുമ്പോഴൊന്നും അത് വിജയപുരി എന്ന രാജ്യമായിരുന്നുവെന്ന് ശേഷരാജൻ അറിയുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *