വിക്രമസൂര്യനും ശീതവല്ലിയും 2

“ആഹ്.. രാജൻ.. ഇനിയും കാത്തിരിക്കാൻ കഴിയില്ല പ്രഭോ.. അങ്ങയുടെ രാജലിംഗം എന്റെ രാജയോനിയിലേക്ക് ആഴ്ന്നിറക്കിയാലും..”

ശേഷരാജനെ മലർത്തിക്കിടത്തി റാണി രാജദേഹത്തേക്ക് കയറിയിരുന്നു.

രാജലിംഗത്തെ തന്റെ യോനിക്കുള്ളിലേക്ക് സ്വീകരിച്ചു. രാജലിംഗം മുറുകിയ യോനിക്കുള്ളിലേക്ക്‌ അൽപ്പം ശ്രമപ്പെട്ടാണ് കയറിയത്. രാജദേഹത്ത് കുന്തിച്ചിരുന്നിരുന്ന റാണി ഹിമവാണി ലിംഗത്തിലേക്ക് അമർന്നിരുന്നു ഉയർന്നു വീണ്ടും താണും രാജയോനിയിലേക്ക് സ്വീകരിച്ചുകൊണ്ടിരുന്നു. തന്റെ ലിംഗത്തിൽ നിന്നും പുറത്തേക്ക് ശുക്ലം പ്രവഹിക്കാനുള്ള സൂചന ലഭിച്ച ശേഷരാജൻ രാജ്ഞിയോട് ലിംഗത്തെ അധരപാനം ചെയ്യാൻ കൽപ്പിച്ചു. രാജലിംഗത്തിൽ നിന്നും ഒഴുകിയിറങ്ങിയ ശുക്ലം ഒരു തുള്ളി പോലും പാഴാക്കാതെ റാണി കുടിച്ചിറക്കി. മനോഹരമായ ആ രതിക്രീഡ ഇരുവരെയും നന്നേ ക്ഷീണിപ്പിച്ചിരുന്നു. വൈകാതെ തന്നെ ആ രാജദമ്പതികൾ പള്ളിയുറക്കമായി.

*****

സഭകൂടുന്ന നേരമായി. റാണി ഹിമവാണിയുടെ നെറ്റിതടത്തിൽ നേർത്തൊരു ചുംബനം അർപ്പിച്ചു ശേഷരാജൻ സഭാതളത്തിലേക്ക് യാത്രയായി. അംഗരാജാക്കന്മാരും മന്ത്രിമാരും സേനനായകനും പണ്ഡിതരും മറ്റ് പൗരപ്രമുഖരുമെല്ലാം സഭയിൽ നേരത്തെ തന്നെ സന്നിഹിതരായിരുന്നു.

“രാജാധിരാജൻ, നീതിദേവൻ, സപ്തലോക ശ്രേഷ്ഠൻ, രാജാ ശേഷമഹാരാജൻ തിരുവുള്ളുടം കനിഞ്ഞെഴുന്നള്ളുന്നെ..”

സഭയിലെ എല്ലാവരും എല്ലാവരും ശേഷരാജനെ എഴുന്നേറ്റ് വണങ്ങി. ‘എന്തൊരു ഗംഭീര്യമാണ് ആ നടത്തത്തിന്, എന്തൊരു തേജസ്സാണ് ആ മുഖത്ത്!’ എല്ലാവരും ശേഷരാജനെ ആദ്യമായി കാണുന്നത് പോലെ അത്ഭുതപ്പെട്ടു. മൂന്നു പടികൾ ഉള്ള, ചുറ്റും മരതകക്കല്ലുകൾ പതിച്ച രാജസിംഹാസനത്തിൽ ശേഷരാജൻ ഉപവിഷ്ടനായി.

“പണ്ഡിതശ്രേഷ്ഠരെ, പൗരപ്രമുഖരെ.. നാം ഇന്ന് അടിയന്തിരമായി സഭ ചേരാനുണ്ടായ സാഹചര്യം നിങ്ങൾക്കേവർക്കും പരിചിതമാണല്ലോ..” ശേഷരാജൻ ഒന്ന് നിർത്തി. സഭയിലേക്ക് ചോദ്യഭാവത്തിൽ കണ്ണുകളയച്ചു.

“അതേ രാജൻ.” സഭയിൽ നിന്നും എല്ലാവരും ഒരേ സ്വരത്തിൽ മൊഴിഞ്ഞു.

“നാം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. ജലാശയങ്ങൾ എല്ലാം വരണ്ടു തുടങ്ങിയിരിക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഇനി നമ്മുടെ കയ്യിൽ അവശേഷിക്കുന്നത്. കൃഷി പുനരാരംഭിക്കേണ്ടിയിരിക്കുന്നു.”

“പക്ഷേ രാജൻ, കടുത്ത ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ നാം എങ്ങനെ?” അംഗരാജ്യമായ മാഗപുരിയിലെ ജനസേനൻ ആരാഞ്ഞു.

“നാമും അതേ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് ജനസേനാ. അതിന്റെ മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനാണ് നാമീ സഭ വിളിച്ചുചേർത്തത് തന്നെ.”

“ജലദൗർലഭ്യം ഇല്ലാത്ത ഫലഭൂയിഷ്ഠമായ ഒരു പ്രദേശം നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു രാജൻ”

“തീർച്ചയായും നരസിംഹാ. ഇന്നലെ എന്റെ പ്രിയപത്നി റാണി ഹിമവാണി നമ്മുടെ വനാതിർത്തിയിൽ എവിടെയോ അത്തരമൊരു സ്ഥലം ഉള്ളതായി മുൻപ് കേട്ടതായി പറഞ്ഞു. ആർക്കെങ്കിലും അറിവുണ്ടോ അങ്ങനെയൊരു പ്രദേശത്തെ കുറിച്ച്? ” ശേഷരാജൻ ചോദ്യഭാവത്തിൽ എല്ലാവരെയും നോക്കി.

സഭാവാസികൾ പരസ്പരം നോക്കി ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. ഒടുവിൽ അല്പസമയത്തിന് ശേഷം മഹതാപസിയും എല്ലാവർക്കും ഗുരുതുല്യനുമായ

ശബരീശമുനി എഴുന്നേറ്റു നിന്നു.

“കേട്ടതെല്ലാം സത്യമാണ് പ്രഭോ. അങ്ങനെയൊരു സ്ഥലമുണ്ട്.”

“എവിടെയാണ് മുനേ ആ സ്ഥലം?” ശേഷരാജനും സഭാവാസികളും ആകാംക്ഷരൂപത്തിൽ മുനിയെ നോക്കി.

“നമ്മുടെ കിഴക്കേ അതിർത്തിയിലെ നന്ദവനത്തിന്റെ ഉള്ളിൽ അൽപ്പം തെക്കോട്ട് മാറിയാണ് രാജൻ ആ പ്രദേശം സ്ഥിതി ചെയ്യുന്നത്. റാണി പറഞ്ഞതു പോലെ ഒരിക്കലും വറ്റാത്ത തെളിനീരുറവയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണത്. അവിടെ കൃഷി ചെയ്താൽ നമ്മുടെ ക്ഷാമം തീർച്ചയായും മാറും രാജൻ.”

“എങ്കിൽ പിന്നെ നാം അമാന്തിക്കുന്നതെന്തിന് ? ആരവിടെ ഇന്ന് തന്നെ ആ സ്ഥലം കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുക.”

രാജകല്പന കൊടുങ്കാറ്റിന്റെ വേഗതയിൽ നാട്ടിലെങ്ങും വീശിയടിച്ചു. കർഷകരും പടയാളികളും ശേഷരാജന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നന്ദവനത്തിലേക്ക് യാത്ര തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *