പക്ഷേ,ഇവനെ വിശ്വസിക്കാൻ പറ്റില്ല..
ഈ വിവരം താനറിഞ്ഞെന്ന് ഇവനറിഞ്ഞാൽ തന്നെ കൊല്ലാൻ പോലും ഇവൻ മടിക്കില്ല…
ഒരു പെണ്ണിന് വേണ്ടി രണ്ടാളെ കൊന്ന ഇവന് താനൊന്നും ഒരു വിഷയമല്ല..
വേണ്ട… അത് വേണ്ട..
മീരയെ തന്നെ അറിയിക്കാം..
ദൂരെ നിന്ന് കൊതിയോടെ നോക്കിയ ആ പൂച്ചക്കണ്ണിയെ ഇതിന്റെ പേരിൽ അടുത്ത് നിന്നൊന്ന് കാണാലോ…
മതി.. അത് മതി..
ബാക്കിയൊക്കെ പിന്നെ…
ഇതിന്റെ തുടർനടപടികൾ അവർ തീരുമാനിക്കട്ടെ..
താനെന്തിനും ആ പൂച്ചക്കണ്ണിയോടൊപ്പം ഉണ്ടാവും..
ആ കുടുംബം ഇനി തന്റെയും കുടുംബമാണ്..
അവളെനിക്ക് എന്റെ… എന്റെ…
ബാക്കി ചിന്തിക്കാൻ അപ്പൂനായില്ല.. ഷെഢിക്കുള്ളിൽ കിടന്ന് പിടക്കുകയാണ് എട്ടിഞ്ച് വീരൻ..
ഗണേശനെ ഉണർത്താതെ അപ്പു എണീറ്റു..
കുലച്ച കുണ്ണ ഷെഢിക്കുള്ളിൽ ഒതുക്കി വെച്ച് അവൻ ബൈക്കിൽ കയറി.
ഒരു ബോധവുമില്ലാതെ കിടക്കുന്ന ഗണേശനെയൊന്ന് നോക്കി അവൻ ബൈക്ക് സ്റ്റാർട്ടാക്കി..
നേരം ഒത്തിരിയായിട്ടുണ്ട്..
എങ്കിലും പോവാതെ വയ്യ..
മീരയെ ഇപ്പോ തന്നെ കാണണം.
ഇങ്ങിനെ അവകാശത്തോടെ അവിടെ കയറിച്ചെല്ലാൻ മറ്റൊരവസരമുണ്ടാവില്ല..
തന്റെ കയ്യിലുള്ളത് വിലമതിക്കാനാവാത്ത അമൂല്യ നിധിയാണ്… ഏത് പാതിരാത്രിയിലും മീരയെ വിളിച്ചുണർത്താൻ തനിക്കിപ്പോ അധികാരമുണ്ട്..
അവൾ തന്നെ സൽക്കരിച്ചിരുത്തും..
അവളുടെ ജീവിതം നശിപ്പിച്ചവനെ എന്നെന്നേക്കുമായി തകർക്കാൻ കരുത്തുള്ള ആയുധമാണ് തന്റെ കയ്യിലുള്ളത്..
അപ്പു ബൈക്ക് മീരയുടെ മുറ്റത്തേക്ക് കയറ്റി നിർത്തി..
സ്വയംഭോഗം ചെയ്ത് വെള്ളം പോയ അളിഞ്ഞ പൂറ്റിൽ തഴുകിക്കൊണ്ട് ഓരോന്നാലോചിച്ച് കിടക്കുകയാണ് മീര.. തന്റെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങിനെയായിരിക്കണമെന്നും,
ഗണേശൻ ഇനി പ്രതികാരത്തിന് വരികയാണെങ്കിൽ അവനെയെങ്ങിനെ നേരിടണമെന്നും ഒക്കെ പലയാവർത്തി ചിന്തിച്ച് അവൾ തീരുമാനമെടുത്തിട്ടുണ്ട്..
കോളിംഗ് ബെല്ലടി കേട്ട് ഞെട്ടിക്കൊണ്ട് മീര ചാടിയെണീറ്റു..
ഗണേശൻ പകരം വീട്ടാനെത്തിയോ എന്നവളൊന്ന് പേടിച്ചു..
വേഗം നൈറ്റിയെടുത്തിട്ട് വാതിൽ തുറന്ന് ഹാളിലെത്തിയപ്പോ ബാബുവും റൂമിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.. മുൻവാതിലിനടുത്തേക്ക് നടക്കാനൊരുങ്ങിയ ബാബുവിനെ മീര തടഞ്ഞു..
“ബാബൂ… വാതിൽ തുറക്കരുത്… അതവനാവും,ഗണേശൻ…””..
അത് കേട്ട് ബാബു ഒന്ന് പേടിച്ചു..
ഈ രാത്രി തന്നെ ഗണേശൻ വന്നെങ്കിൽ അത് സർവ്വ സന്നാഹത്തോടും കൂടിയായിരിക്കും..
ഒറ്റക്ക് നേരിടാൻ തനിക്ക് കഴിഞ്ഞെന്ന് വരില്ല..
“” ബാബൂ… ഇത് ഞാനാടാ.. വാതിൽ തുറക്ക്…””..
പുറത്ത് നിന്ന് വിളിക്കുന്ന ശബ്ദം പരിചയമുള്ളതായി ബാബു തോന്നി..
അവൻ പുറത്തെ ലൈറ്റിന്റെ സ്വിച്ചിട്ട് ജനൽ തുറന്ന് നോക്കി..
പുറത്ത് അപ്പു നിൽക്കുന്നത് കണ്ട് അവൻ അന്തം വിട്ടു.. ഈ പച്ചപ്പാതിരക്ക് ഇവനെന്താ ഇവിടെ… ?..
“” എടാ ഞാനാടാ… അപ്പു… നീ വാതിലൊന്ന് തുറന്നേ…””..
ബാബു ആശ്വാസത്തോടെ വാതിലിന്റെ കുറ്റി എടുക്കാൻ തുനിഞ്ഞതും മീര അവന്റെ കയ്യിൽ പിടിച്ചു..
“” ബാബൂ… തുറക്കരുത്…
അതാരാ… നിനക്ക് പരിചയമുള്ള ആളാണോ… ?.””..
“” ഏട്ടത്തീ… അതാണ് അപ്പു… അവന്റെ കൂടെയാ കുറച്ച് നാളായി ഞാൻ പണിയെടുക്കുന്നത്…””..
“” അവനെന്തിനാ ഈ പാതിരാത്രിക്ക് വന്നത്… ?””..
“” എനിക്കറിയില്ല ഏട്ടത്തീ…”..
“” എന്നാ വാതില് തുറക്കണ്ട… എന്താ കാര്യമെന്ന് ചോദിച്ച് അവനെ പറഞ്ഞയക്ക്…””..
മീരക്ക് സംശയം മാറിയില്ല..
“അപ്പൂ… എന്താടാ ഈ പാതിരക്ക്… ?..
എന്താ കാര്യം…?”..
ജനലിലൂടെ ബാബു വിളിച്ച് ചോദിച്ചു..
“” എന്റെ ബാബൂ…
ഞാനീ നേരത്ത് വരണമെങ്കിൽ അതിന് തക്കതായ കാരണവുമുണ്ടാകും..
അത് പുറത്ത് നിന്ന് പറയാനുള്ളതല്ല…
