“” അപ്പൂ… എന്താടാ നീ പറഞ്ഞത്… ?.
വർക് ഷോപ്പ് കത്തിച്ചതാണെന്നോ..?.
ആര്… ?..
ആരാണത് ചെയ്തത്… ?””..
ബാബു ശരിക്കും ഞെട്ടിയിരുന്നു..ആരും ശത്രുക്കളില്ലാത്ത തനിക്കും, ചേട്ടനും പെട്ടെന്നൊരു ശത്രു എവിടെ നിന്ന് വന്നു..?.
എന്തിനാണത് ചെയ്തത്… ?.
ആ ഒരൊറ്റ കാരണത്താലാണ് തന്റേട്ടൻ ജീവനൊടുക്കിയത്..
തന്റെ ഏട്ടത്തി വഴി തെറ്റിയത്..
തന്റെ കുടുംബം തകർന്നത്..
നിരപരാധിയായ വേറൊരുത്തന്റെ ജീവനെടുത്തത്..
ആരത് ചെയ്തു..?.
എന്തിന്… ?..
“” അപ്പൂ…
അതാരെങ്കിലും കത്തിച്ചതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല..
പോലീസിനും അങ്ങിനെയൊരു സംശയമില്ല…
പിന്നെ നീയെങ്ങിനെ അറിഞ്ഞു.. ?.
അത് കത്തിച്ചതാണെന്ന് നിന്നോടാര് പറഞ്ഞു… ? “..
വാണറാണി തന്നെ അപ്പു എന്ന് വിളിച്ചത് കേട്ട് അവനൊന്ന് കോരിത്തരിച്ചു…
“” എന്നോട് പറഞ്ഞത് ഇത് കത്തിച്ചവനാ… ഗണേശൻ… അവനാണത് ചെയ്തത്…
അത്… അതെന്തിന് വേണ്ടിയാണെന്നറിയോ… ?.
നിങ്ങൾക്ക് അവനോടൊരു ബാധ്യതയുണ്ടാവാൻ… പലവഴിയും നോക്കിയിട്ടും രവിയേട്ടന് പൈസക്കാവശ്യമില്ലെന്ന് കണ്ട് അവസാനം അവൻ കണ്ട മാർഗമാണിത്… അതിലവൻ വിജയിച്ചു..”..
മീര ഞെട്ടി വിറച്ച് കൊണ്ടാണ് അപ്പു പറയുന്നത് കേട്ടത്..
“”അവനൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…
മീര… നിന്നെയൊന്ന് കിട്ടാനാണവൻ ഇതെല്ലാം ചെയ്തത്…
പക്ഷേ, പത്ത്ലക്ഷം നഷ്ടമാകുമെന്ന് അവൻ കരുതിയതേ ഇല്ല…””..
മീരക്കെല്ലാം മനസിലായി..
പക്ഷേ, അതവൾക്ക് വിശ്വസിക്കാനായില്ല..
ഇങ്ങിനെയൊക്കെ ചെയ്യുമോ ആരെങ്കിലും..
അവനിവിടെ വന്നപ്പോൾ തന്നെ അവന്റെ ഉദ്ദേശ്യം മനസിലായതാണ്..
അത് കൊണ്ടാണ് അകറ്റി നിർത്തിയത്..
അന്ന് പാർട്ട്സ് കട തുടങ്ങാൻ സഹായിക്കാമെന്നേറ്റതും ഇത് മുന്നിൽ കണ്ടാവാം..
എന്നാലും രവിയേട്ടൻ..
സ്വർഗ തുല്യമായിരുന്നു തന്റെ ജീവിതം..
മീരയുടെ കണ്ണിൽ നിന്നും കവിളിലൂടെ കണ്ണീരൊഴുകി..
ആ കണ്ണീർ നാവ് നീട്ടി നക്കിയെടുക്കാനാണ് ആ സന്ദർഭത്തിലും അപ്പുവിന് തോന്നിയത്..
“ഇപ്പോ രണ്ടാൾക്കും കാര്യങ്ങൾ മനസിലായല്ലോ…
ഗണേശനോട് പകയുണ്ടാവാൻ വേറെ കാരണം വല്ലതും വേണോ…?..
ഇനി നിങ്ങൾ തീരുമാനിച്ചോ എന്ത് വേണമെന്ന്…
എന്തിനും ഞാനുണ്ടാവും… “..
“ കൊല്ലണം ഏട്ടത്തീ…
നമ്മുടെ രവിയേട്ടനെ ഇല്ലാതാക്കിയത് ആ പട്ടിയാ…
നമ്മുടെ ജീവിതം തകർത്ത അവനെ കൊല്ലണം ഏട്ടത്തീ…””..
ബാബു രോഷത്തോടെ പറഞ്ഞു..
അവൻ ആത്മരോഷം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
മീരക്കും ആ അഭിപ്രായം തന്നെയായിരുന്നു..
പക്ഷേ, അവൾ പ്രാക്ടിക്കലായാണ് ചിന്തിച്ചത്..
ഇനി ഗണേശനെ കൊന്നിട്ടെന്ത് കാര്യം..?.
തനിക്ക് നഷ്ടപ്പെട്ടത് തിരിച്ച് കിട്ടില്ലല്ലോ..എന്ന് വെച്ച് അവനെ വെറുതെ വിടാനാവില്ല…
തകർക്കണം…
അവന്റെ അടിത്തറ മാന്തണം..
ഇങ്ങോട്ട് ചെയ്തത് തന്നെ തിരിച്ചും ചെയ്യണം..
ചതി..
അതവൻ അർഹിക്കുന്നതാണ്…
പക്ഷേ, ഇവൻ പറഞ്ഞത് എങ്ങിനെ പൂർണമായും വിശ്വസിക്കും..
സാഹചര്യങ്ങളെല്ലാം ഒത്ത് വന്നിട്ടുണ്ടെങ്കിലും എന്തേലും കാര്യലാഭത്തിന് വേണ്ടി ഇവൻ കളവ് പറയുകയാണെങ്കിലോ…
“” ഇത് നിന്നോടവൻ നേരിട്ട് പറഞ്ഞോ..?.
ഗണേശൻ ബുദ്ധിമാനാണ്…
അവനത് ചെയ്തിട്ടുണ്ടെങ്കിൽ നിന്നോടെന്തിന് പറയണം… ?.
ഒരു കുഞ്ഞു പോലുമറിയാതിരിക്കാൻ നോക്കുകയല്ലേ അവൻ ചെയ്യുക..?..’”.
വാണറാണിക്ക് സംശയം..
ഗണേശൻ പിളർത്തിയിട്ട് പോയ പൂറും, കൂതിയും നനവ് മാറിയിട്ടില്ല പൂറിയുടെ..
ഇപ്പഴും തുറന്നിരിക്കുകയാവും ഇരു തുളകളും..
എന്നിട്ടും അവൾക്ക് സംശയം..
അപ്പൂനത് പിടിച്ചില്ല..
അവൻ സോഫയിൽ നിന്നെണീറ്റു..
പിന്നെ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് മീരയുടെ തൊട്ട് മുന്നിൽ വന്ന് നിന്നു…
വോയ്സ് റെക്കോഡ് ഓണാക്കി മൊബൈൽ മീരയുടെ മുന്നിൽ പിടിച്ചു..
“”വർക് ഷോപ് കത്തിയതെങ്ങിനെയാന്ന് നിനക്കറിയോ..?..
