ഗണേശൻ ഇന്നിവിടെ വന്നിരുന്നോ…?”..
മീര പരിഭ്രാന്തിയോടെ ബാബുവിനെ നോക്കി..
നാലാമതൊരാൾ അറിയാതെ നടത്തിയ സംഗതിയാണത്..
ഇതെങ്ങിനെ ഇവനറിഞ്ഞു… ?.
എന്ത് പറയണമെന്ന് രണ്ടാൾക്കും മനസിലായില്ല..
“” മീര പറ… ഇന്ന് രാത്രി ഗണേശൻ ഇവിടെ വന്നോ…?..
നിങ്ങൾ പത്ത് ലക്ഷം രൂപ കൊടുക്കാനുള്ള ഗണേശൻ…?.””..
മീര മിണ്ടിയില്ല..
“” എന്നാ വന്നു…
ഇന്നത്തേതും കൂട്ടി നാലാം തവണ ഗണേശനിവിടെ വന്നു..
ശരിയല്ലേ… ?””..
അപ്പു അത് പറഞ്ഞത് മീരയുടെ ഉന്തിനിൽക്കുന്ന തേനടയിലേക്ക് നോക്കിയാണ്..
അത് മീരക്ക് മനസിലായി..
ഇവനെല്ലാം അറിഞ്ഞെന്നും, അത് ഗണേശൻ പറഞ്ഞാണെന്നും മീരക്ക് മനസിലായി
ചെറ്റ, പക പോക്കിയിരിക്കുന്നു..
അവന്റെപൈസപോയ വിഷമത്തിൽ അവൻ നാടാകെ പറഞ്ഞ് നാറ്റിക്കാനാണ് തീരുമാനം..
പക്ഷേ, അവനിവിടെ വന്നത് ആര് കണ്ടു..
വന്നെങ്കിൽ തന്നെ അതിനാണെന്ന് ആരറിഞ്ഞു..
അവനങ്ങ് പറഞ്ഞത് ആളുകൾ വിശ്വസിക്കുമോ… ?.
നിഷേധിക്കണം…
ശക്തമായി നിഷേധിക്കണം..
“വന്നിരുന്നു…
അവന് ഞങ്ങൾ പണം കൊടുക്കാനുണ്ട്..
അത് ചോദിക്കാനാണവൻ വന്നത്… ?””.
“” എന്നിട്ട് കൊടുത്തോ… ?””..
ഇപ്പഴും മീരയുടെ പൂറ്റിലേക്ക് നോക്കിയാണ് അപ്പു ചോദിച്ചത്..
“” ഇല്ല…”..
“” കിട്ടി എന്നാണല്ലോ അവൻ പറഞ്ഞത്..””..
ഇപ്പോൾ അപ്പു നോക്കിയത് മീരയുടെ തിളങ്ങുന്ന പൂച്ചക്കണ്ണിലേക്കാണ്..
“”നിനക്കെന്താണ് അറിയേണ്ടത്… ?.
നീ വന്ന കാര്യം പറ…””..
ഇവനെ സൂക്ഷിക്കണം എന്ന് മീരക്ക് തോന്നി..
ഇവനെ അധികം ഇവിടെ ഇരുത്താൻ പറ്റില്ല…
“” അതാ ഞാൻ പറഞ്ഞത്..
ഗണേശൻ ഇവിടെ വന്നു എന്നെനിക്കറിയാം..
എത്ര തവണ വന്നൂന്നും എനിക്കറിയാം..
എന്തിനാ വന്നേന്നും അറിയാം…””..
അപ്പു വെട്ടിത്തുറന്ന് പറഞ്ഞു..
ഇവൻ കുറുക്കന്റെ കൗശലത്തോടെയാണ് വന്നിരിക്കുന്നതെന്ന് മീരക്ക് തോന്നി..
ഇതിൽ മുതലെടുപ്പ് വല്ലതും കിട്ടുമോന്ന് നോക്കാൻ..
എന്തൊക്കെയോ ഇവനറിയാം..പക്ഷേ,എങ്ങിനെ… ?..
“” ബാബൂ… മീരേ…
ഞാൻ വന്ന കാര്യം പറയാം…
ഗണേശനെ ഞാൻ കണ്ടിരുന്നു..
അവനെന്നോട് എല്ലാം പറഞ്ഞു..
അവന് പൈസ കൊടുക്കാനുള്ളതും, അത് ചോദിക്കാൻ ഇവിടെ വന്നതും, നിങ്ങള് തമ്മിലുണ്ടാക്കിയ കരാറും എല്ലാം…
പക്ഷേ, പേടിക്കണ്ട…
എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ…
ഇനിയിതൊരാൾ അറിയുകയുമില്ല…””..
മീരയെ ഒന്ന് നോക്കിഅപ്പു തുടർന്നു..
“” അവൻ നന്നായിട്ട് പൂസായിരുന്നു..
ഞാൻ കുത്തിക്കുത്തി ചോദിച്ചപ്പോ അവനെല്ലാം എന്നോട് പറഞ്ഞു.. എല്ലാം… “..
ആരാധനയോടെ തന്നെ നോക്കുന്ന ആ ചെറുപ്പക്കാരന് മുന്നിൽ നിൽക്കാൻ മീരക്ക് പെട്ടെന്നൊരു നാണം തോന്നി..
തന്റെ ചരിത്രങ്ങളെല്ലാം അറിഞ്ഞിട്ട് വന്നിരിക്കുകയാണിവൻ..
“” ഏതായാലും ഗണേശന്റെ കടം തീർന്നല്ലോ…
അത് തന്നെ ആശ്വാസം..
പക്ഷേ മീരേ, നിന്നോടവന് പകയുണ്ട്..
ഈ കാര്യത്തിന് പത്ത് പൈസ ചെലവാക്കാത്തവനാണവൻ…
ആ അവനോടാണ് ഒരു തവണത്തേക്ക് രണ്ട് ലക്ഷം…””..
മീര ചൂളിപ്പോയി..
ബാബുവും…
“”സാരമില്ല..
ജീവിതമല്ലേ.. പല പ്രതിസന്ധികളുമുണ്ടാവും…
തരണം ചെയ്തേ പറ്റൂ…
ഇങ്ങിനെയൊരു വിധി മീരയുടെ ജീവിതത്തിലുണ്ടായി എന്ന് സമാധാനിക്കാം… അത് മറന്ന് കളയാം..
പക്ഷേ, എനിക്ക് പറയാനുള്ളത് ഇതല്ല..
ഈ കാര്യം ഞാനറിഞ്ഞൂന്ന് നിങ്ങളെയൊന്ന് ബോധ്യപ്പെടുത്തിയതാ…””..
തൊട്ടുമുന്നിൽ, എണ്ണമില്ലാത്തത്ര തവണ ഓർത്ത് വാണമടിച്ച സ്വപ്നദേവതയാണ് നിൽക്കുന്നതെന്ന് അപ്പൂനെ വിറപ്പിക്കുന്നുണ്ടായിരുന്നു..
മീരയുടെ ഇത്രയടുത്ത് ഇരിക്കാൻ പറ്റി എന്നത് തന്നെ ഒരു ഭാഗ്യമാണ്..
“” ഗണേശൻ ഒരു ചെകുത്താനാ…
ഒരു രൂപ അവൻ വെറുതേ കളയില്ല… കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനാ അവൻ…
