ഉറക്കച്ചടവോടെ സുധാകരന്റെ ചോദ്യം..
ഗണേശൻ ശബ്ദത്തിൽ മാറ്റം വരാതിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് സുധാകരനോട് വിവരം പറഞ്ഞു…
നല്ലൊരു കോളാണെന്ന് മനസിലായ സുധാകരന്റെ ഉറക്കച്ചടവ് മാറി..
വേണ്ട പേപ്പറുകളെല്ലാം ഗണേശൻ പറഞ്ഞു..
ഒരു മണിക്കൂറാണ് സുധാകരൻ സമയം ചോദിച്ചത്..
മൊബൈൽ കട്ടാക്കിയ അപ്പു,ഗണേശന്റെ മടിക്കുത്തഴിച്ച് അതിൽ നിന്നും ഒരു കെട്ട് നോട്ടെടുത്ത് ബാബൂന്റെ കയ്യിൽ കൊടുത്തു..
“ബാബൂ.. തൽക്കാലം ഇവനെ ഈ മുറിയിൽ പൂട്ടിയിടാം..
നമുക്ക് പോയി ആ പേപ്പർ വാങ്ങി വരാം..
മീരക്കിവിടെ ഒറ്റക്ക് നിൽക്കാൻ പേടിയൊന്നുമില്ലല്ലോ…?”..
അപ്പു ചോദിച്ചു..
“”ഇല്ല… ഞാനിവിടെ ഇരിക്കാം… “..
മീര പറഞ്ഞു..
“എന്നാ വാ… നമുക്ക് പുറത്തിറങ്ങാം…””..
മുന്നോട്ട് നടന്ന അപ്പുവിന്റെ കയ്യിൽ ബാബു പിടിച്ചു..
“” അപ്പൂ… നീ വരണ്ട…
ഞാൻ പോയി വരാം…
നീ ഇവിടെ നിന്നാ മതി…””..
വലിഞ്ഞ് മുറുകിയ മുഖത്തോടെ ബാബുവത് പറഞ്ഞപ്പോ അപ്പൂനെന്തോ പന്തികേട് തോന്നി..
“” അത് വേണ്ടെടാ… രാത്രിയല്ലേ, നല്ല മഴയും..
ഞാനും കൂടി വരാം…””..
അവന്റെ തോളിൽ പിടിച്ച് അപ്പു പറഞ്ഞു..
“” അതല്ല… വേറെ കാര്യമുണ്ട്…
ഞാൻ വരാൻ ഒരു രണ്ട് മണിക്കൂറെടുക്കും…
അത് വരെ നീ ഏട്ടത്തിയുടെ അടുത്തിരിക്കണം… “..
ബാബു എന്താണുദ്ദേശിച്ചതെന്ന് അപ്പൂന് മനസിലായില്ല..
“”മനസിലായില്ലേ നിനക്ക്… ?…
ഏട്ടത്തിക്ക് മനസിലായില്ലേ… ?.
മനസിലാക്കിത്തരാം..
ഗണേശനുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നിട്ട് ഒരുമിക്കാനല്ലേ നിങ്ങളിരുന്നേ…
അത് തീർന്നെന്ന് കരുതിക്കോ..ഇവനൊപ്പിടുന്നതോട് കൂടി എല്ലാ പ്രശ്നങ്ങളും തീരും…””..
മീര വിറച്ച് കൊണ്ടാണ് ബാബു പറഞ്ഞത് കേട്ടത്..
എന്തൊക്കെയാണിവൻ പറയുന്നത്..?.
അതൊക്കെ ഇവനെങ്ങിനെ അറിഞ്ഞു..?.
ഗണേശനുമായുള്ള പ്രശ്നങ്ങൾ തീർന്നിട്ട് മതി എന്ന് ഇന്ന് രാവിലെയാണ് അപ്പു പറഞ്ഞത്.. അത് ഇവനെങ്ങിനെ അറിഞ്ഞു..?.
നാണക്കേട് കൊണ്ട് മുഖമുയർത്താനായില്ല മീരക്ക്..അപ്പുവിനും..
അവനും ഞെട്ടിപ്പോയിരുന്നു..
“നിങ്ങളിതെന്താ അന്തം വിട്ട് നിൽക്കുന്നേ…
എന്നും ഇങ്ങിനെ ഷെഢിയും കൈമാറ്റം നടത്തി ഇരുന്നാ മതിയോ…
എനിക്കറിയാടാ… എനിക്കെല്ലാം അറിയാം…
എനിക്ക് യാതൊരു പ്രശ്നവുമില്ല…
സന്തോഷമേ ഉള്ളൂ…
ഏട്ടത്തിക്കും ഒരു ജീവിതം വേണമല്ലോ… അത് നീയായാൽ എനിക്ക് കൂടുതൽ സന്തോഷമാകും..അത് കൊണ്ട് നിങ്ങൾ ഇന്ന്തന്നെ ജീവിതം തുടങ്ങിക്കോ… “..
മീരയും,അപ്പുവും വിശ്വസിക്കാനാവാതെയാണ് ബാബുവിനെ നോക്കിയത്..ഇവനെല്ലാം അറിഞ്ഞിരിക്കുന്നു..
മീരക്ക് തൊലിയുരിയുന്നത്പോലെ തോന്നി..
തന്റെ പാന്റി അപ്പു ഊരിയെടുത്തത് വരെ ഇവനറിഞ്ഞിരിക്കുന്നു..
ഗണേശനൊപ്പം താൻ കിടന്നത് ഇവനറിയാം..
അത് അവന്റെ അറിവോടും സമ്മതത്തോടെയുമാണ്..
ഇത് പക്ഷേ….
“” നിങ്ങൾ രണ്ടാളും ഒരുമിക്കണം എന്നാണെന്റെ ആഗ്രഹം…
നിങ്ങളും അതാഗ്രഹിച്ചതല്ലേ…
എനിക്ക് മാത്രമല്ല,ഏട്ടനും സന്തോഷമാകും…
ഏട്ടത്തി ഒറ്റക്ക് ജീവിക്കുന്നത് കണ്ട് ഏട്ടന്റെ ആത്മാവ് വിഷമിക്കുന്നുണ്ടാവും…
അത് കൊണ്ട് അടുത്ത മുഹൂർത്തത്തിൽ തന്നെ നമുക്കത് നടത്താം…
ചടങ്ങൊന്നും നോക്കണ്ട… ഇന്ന് തന്നെ ജീവിതം തുടങ്ങിക്കോ… “..
ഒട്ടും പതർച്ചയില്ലാതെ, കാര്യഗൗരവത്തിലാണ് ബാബു പറയുന്നത്..
കിളി പാറി നിൽക്കുകയാണ് മീരയും,അപ്പുവും..
അവരിങ്ങിനെയൊന്നും ചിന്തിച്ചിട്ടേ ഇല്ല..
പരസ്പരം ഇഷ്ടവും ആഗ്രഹവും തോന്നി എന്നത് സത്യമാണ്..
പക്ഷേ..
“”ഏട്ടത്തീ… ഞാൻ സുധാകരനെ കണ്ടിട്ട് വരാം…
തിരക്ക് കൂട്ടണ്ട… കഴിഞ്ഞിട്ട് എന്നെ വിളിച്ചാ മതി…
പിന്നെ അപ്പൂ…
ഗണേശനൊന്നും ഏട്ടത്തിക്ക് പോര…
ഏട്ടനും അത്ര പോരെന്നാണ് എനിക്ക് തോന്നുന്നത്…
