: ഒക്കെ എന്നാലും എന്ത് എങ്കിലും മോട്ടീവ് ഉണ്ടാകണമല്ലോ. പപ്പായ്ക്കു നിങ്ങൾക്ക് വല്ലോം ശത്രുക്കളും ഉണ്ടായിരുന്നുന്നോ.
: എന്റെ അറിവിൽ അങ്ങനെ ആരും തന്നെ ഇല്ലാ. എന്നാലും പപ്പാ രണ്ടു ദിവസം ആയി ഡെസ്പ് ആയിരുന്നു. അത് എന്താ എന്ന് എനിക്കറിയത്തില്ല.
എല്ലാം കേട്ടു കൊണ്ടു മെറിൻ മാഡം ആക്‌സിഡന്റ് നടന്ന സ്ഥലം മൊത്തം നോക്കിക്കൊണ്ടിരുന്നു. അങ്ങനെ അവർ നടന്നു പോയപ്പോൾ ആയിരുന്നു ഒരു കല്ലിന്റെ ഇടയിൽ നിന്നു ഒരു ഫോൺ കിട്ടുന്നത്.
അ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പെട്ടന്ന് തന്നെ ഫോൺ ഓൺ ആക്കിയപ്പോൾ അതിൽ ഒന്നും ഉണ്ടാരുന്നു ഇല്ലാ.
കോൺടാക്ട് എടുത്തുപോഴും അത് എമ്പറ്റി. കാൾ ഹിസ്ട്രോയും എമ്പറ്റി. ഏതു ആയാലും ഇ ഫോൺ അ ലോറി ഓടിച്ച ആളുടെ ആണെന്ന് എന്ന് അവൾക് മനസ്സിൽ ആയി.
പിന്നെ സൈബർ സെല്ലെനെ വിളിച്ചു ഇ നമ്പർ പറഞ്ഞു കൊടുത്തു. അത് പോലെ ഇ നമ്പറിന്റെ ഉടമസ്ഥനും അത് പോലെ ഇതിൽ വന്ന കാൾ ഡീറ്റൈൽയും എടുക്കാൻ അവൾ ഫോണിലൂടെ സൈബർസെല്ലിന് നിർദ്ദേശം നൽകി.
: സാമൂൽ നമ്മുക്ക് ഉടനെ അവരെ കണ്ട് പിടിക്കാൻ പറ്റും.
: അപ്പോൾ ഉടനെ തന്നെ മനസ്സിൽ ആകും അല്ലേ മാഡം കൊലയാളി എന്ന്.
അങ്ങനെ ഞാൻ കുറച്ചു വെയ്റ്റിംഗ് ചെയ്തപ്പോൾ മാഡത്തിന് ഒരു കാൾ വന്നു.
: ഹലോ.
: മാഡം അ സിം ഓണർ ഒരു പളനി ചാമിയാർ ആണ്. അത് പോലെ തന്നെ ആകെ ഒരു നമ്പർയിൽ നിന്നു മാത്രമേ കാൾ വന്നിട്ട് ഒള്ളു.
: വാട്ട്? അത് ആരാ
: മാഡം ഒരു മലയാഷ്യൻ നമ്പർയിൽ നിന്നുയും ഇ നമ്പർയിൽ ലേക്ക് ഒത്തിരി തവണ കാൾ വന്നിട്ട് ഉണ്ട്.
: ഒക്കെ പിന്നെ ഇ നമ്പറിന്റെ ഉടമയുടെ ആധാർ വഴി ഫോട്ടോ കിട്ടാൻ ടെലികോം കമ്പനിയും ആയി ഒന്ന് ബന്ധപ്പെടണം.
: ഒക്കെ മാഡം.
: എന്നാൽ ഒക്കെ ഞാൻ പിന്നെ വിളിക്കാം.
ഏതു ആയാലും അ വഴി പോയാൽ ടൈം ആകും. അതിനാൽ തന്നെ നമ്മുക്ക് വേറെ വഴി കൂടി നോക്കണം.
ഇവിടെ ഏതു ആയാലും സിസിടിവി ഇല്ല. അതിനാൽ തന്നെ അ പോസ്സിബിലിറ്റിയും ഇല്ലാ.
: മാഡം എന്തായി മാഡം .
: ഞാൻ പറഞ്ഞിട്ട് ഉണ്ട് ഇതുയാലും നമ്മുക്ക് ആളെ കിട്ടും.
: മാഡം അ ലോറി ഞങ്ങളെ തന്നെ ഫോളോ ചെയ്യുണ്ടാട്ടുന്നോ ഒരു ഡൌട്ട്.
: അത് എന്താ അങ്ങനെ തോന്നിയത്.
: എന്ത് എന്നാൽ ഞങ്ങൾ വരുന്നു വഴിയിൽ കഴിക്കാൻ കേറിയപ്പോൾ അ ലോറിയും ഞങ്ങളുടെ ഒപ്പം ഉണ്ടാരുന്നു. എന്നാൽ ഞങ്ങൾ കഴിക്കാൻ കേറിയിട്ട്യും ലോറിയിൽ നിന്ന് ആരും ഇറങ്ങി വന്നില്ല. അതുപോലെതന്നെ ഞങ്ങൾ ആഹാരം കഴിച്ചു തിരിച്ചു മടങ്ങുമ്പോഴും ആ ലോറി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു.
എന്നാൽ കുറച്ചു കഴിഞ്ഞ് അ ലോറിയെ കാണാനും ഇല്ലായിരുന്നു. അത് കഴിഞ്ഞു വന്നപ്പോൾ ആയിരുന്നു അ ലോറി വന്ന് ഞങ്ങൾ ഇടിക്കുന്നത് തന്നെ.
: ഏതു ആയിരുന്നു അ ഹോട്ടൽ.
: ഹോട്ടൽ ആര്യാഭവൻ .
: എന്നാൽ അങ്ങോട്ട് പോകാം അതും പറഞ്ഞു മാഡം വണ്ടിയിൽ കേറി. മുന്നിൽ ബൈക്യും ആയി വഴി പറഞ്ഞു കൊടുത്തു.
അവിടെ ചെന്നു അവരുടെ സിസ്ടവ് ചെക്ക് ചെയ്യിതു അന്ന് ആക്‌സിഡന്റ് നടന്ന തീയതിയിൽ ഉള്ള എല്ലാ ഫുടേജ് നോക്കി അപ്പോൾ അവിടെ നിർത്തി ഇട്ടു ഇരിക്കുന്നു ലോറി ഞാൻ മാഡത്തിന് കാണിച്ചുകൊടുത്തു. അപ്പോൾ തന്നെ മാഡം അ വണ്ടിയുടെ ഫോട്ടോ എടുത്തു. വാട്സ്ആപ്പ് ചെയ്യിതു കൊടുത്തു. എന്നിട്ട് അതിന്റെ ആർ സി ഓണർനെ കണ്ടുപിടിക്കാൻ അവർക്ക് നിർദേശം നൽകി.
കുറച്ചു കഴിഞ്ഞു മെറിനെ ഫോൺ റിങ് ചെയ്തു.
: അ പറ ലീനു ഓണർനെ കിട്ടിയോ.
: അത് മാഡം വണ്ടിയുടെ ഓണർ തേവള്ളി പറമ്പിൽ ജയിംസ്.
അ പേര് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അത് എന്റെ അപ്പാപ്പൻ ആണ്.
: എന്നാൽ ശെരി ലീനു ഞാൻ പിന്നെ വിളിക്കാം .എന്ന് പറഞ്ഞു മാഡം ഫോൺ കട്ട് ചെയ്യിതു.
: അപ്പോൾ സാമൂൽ നിങ്ങളുടെ വീട്ടിൽ ഉള്ള ആരോ ആണ് ഇതിന്റെ പുറകിൽ.
: മാഡം അങ്ങനെ എങ്കിൽ ആരാ എന്ന് എങ്ങനെ അറിയും.
: അതിനു ഉള്ള ഏകവഴി എന്നുപറയുന്നത് ഇ ഫോണിന്റെ ഉടമസ്ഥൻ കൊണ്ടു മാത്രമേ പറയാൻ പറ്റു.നിങ്ങളുടെ ലോറി ഡ്രൈവർ മാരിൽ ഒരാൾക്ക് ഇതു അറിയാം.
അപ്പോഴാണ് ഞാൻ ഓർക്കുന്നത് രാജൻ ചേട്ടന്റെ കാര്യം പുള്ളി ആണ് അപ്പച്ചൻന്റെ കാര്യസ്ഥൻ.
പിന്നെ ഒന്നും നോക്കാതെ തന്നെ പുള്ളിയെ വിളിച്ചു കാര്യം ചോദിച്ചു.
അപ്പോൾ പുള്ളി പറഞ്ഞു അ പേരിൽ ഒരാൾ അവിടെ ഉണ്ട് എന്ന്.
പിന്നെ ഒന്നും നോക്കാതെ തന്നെ ഞാൻയും മാഡംവും നേരെ ലോറി തവളത്തിൽ ലേക്ക് പോയി.
ഞങ്ങളെ കണ്ട് ഉടനെ ഒരാൾ ഓടി പിന്നെ ഒന്നും നോക്കി ഇല്ലാ ഞങ്ങളും അവന്റെ പുറകെ ഓടി.
മാഡം ഒരു കമ്പുകൊണ്ട് അവന്റെ കാലിൽലേക്ക് നോക്കി എറിഞ്ഞു അപ്പോൾ തന്നെ അവൻ വീണു.
ഞാൻ നേരെ ചെന്നു അവനെ പിടിച്ചു കൊണ്ടു അവനോട് കാര്യങ്ങൾ ചോദിച്ചു.
എന്നാൽ ആർക് വേണ്ടി ആണ് എന്ന് മാത്രം അവൻ പറഞ്ഞു ഇല്ലാ. അവസാനം മാഡം അവന്റെ മർമ്മസ്ഥാനം നോക്കി ചവിട്ടി.
അവൻ വലിയ വായിൽ കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.
ജെയ്സൺ ആണ് ഇ അപകടത്തിന് പുറകിൽ. ജെയ്സൺ ആണ് എന്റെ പപ്പയുടെ മൂത്ത ചേട്ടൻ.
അ പേര് കേട്ടപ്പോൾ തന്നെ ഞാൻ വല്ലാതെ ആയി പോയി. കാരണം എന്ത് എന്നാൽ എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം ഇ പുള്ളിയോടെ ആയിരുന്നു.
എന്നാൽ എന്തിനു ആകും എന്റെ പപ്പയും അമ്മയും ഇയാൾ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്.
എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി എങ്ങനെയും പുള്ളിയുടെ അടുത്തേക് പോകണം എന്നിട്ടു വേണം എനിക്ക് ചോദിക്കാൻ എന്തിനു വേണ്ടി എന്നിൽനിന്ന് എന്റെ പപ്പനെയും മമ്മിനെ യും അകറ്റി മാറ്റി എന്ന്.
അങ്ങനെ പിന്നെ പുള്ളിയെ തേടി ആയി യാത്ര അപ്പോൾ ആണ് മാഡം പറയുന്നത് പുള്ളി കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ട് എന്ന്.
അവിടെ ആണ് ഞങ്ങളുടെ എസ്റ്റേറ്റ് ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.പിന്നെ ഒന്നും നോക്കാതെ തന്നെ നേരെ അങ്ങോട്ട് പോയി.
മാഡം തൽക്കാലം ഇവിടെ നിന്നോ ഞാൻ അവരെ പോയി അവരെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവനും ആയി നേരെ അവിടേക്കു ചെന്നു.
നല്ല വിശാലമായ എസ്റ്റേറ്റ് തന്നെയായിരുന്നു അത്. അവിടെ തന്നെ പത്തിരുപത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉള്ള ഗ്രൗണ്ടയും അവിടെ ഉണ്ടാരുന്നു.
രാത്രി ആയതു കൊണ്ട് തന്നെ അവിടെ എല്ലാം ലൈറ്സ് ഓൺ ചെയ്തിട്ടുണ്ടായിരുന്നു.
അവിടെ പുള്ളിയുടെ ഗുണ്ടകൾ ഉണ്ടാരുന്നു. പുള്ളി അവിടത്തെ ഒരു വണ്ടിയുടെ പുറത്തിൽ ഇരുപ്പു ഉണ്ടാരുന്നു.
ഞാൻ വരുന്നത് പുള്ളി കണ്ടാരുന്നു. എന്നെ നോക്കി പുള്ളി ചിരിച്ചു കൊണ്ട്.
എന്റെ സാമൂട്ടാ നീ ഇത്ര വേഗം തന്നെ എന്നെ കണ്ടുപിടിച്ചോ.
ഇവൻ ആയിരിക്കും അല്ലേ നിന്നോട് എന്നെ കുറിച്ച് പറഞ്ഞത് അല്ലേ എന്ന് പറഞ്ഞു കൊണ്ട് തന്റെ കയ്യിലുള്ള റിവോൾവർ കൊണ്ട് എന്റെ കൂടെ വന്നവനെ ഷൂട്ട് ചെയ്യിതു.