വന്നടിക്കുന്ന ശബ്ദം പോലും
ശിൽപക്ക് കേൾക്കാമായിരുന്നു.
എല്ലാം കണ്ട് കസേരയിൽ മരവിച്ചിരുന്ന
അവൾ അല്പം ബോധം വന്ന് എണീക്കാൻ
നോക്കിയപ്പോഴാണ്. അവളുടെ നീരുറവ
ഒലിച്ച് ഇട്ടിരുന്ന പാവാട നനഞ്ഞു കിടക്കുന്നത്
ശ്രദ്ധിച്ചത്. അവൾ ഓടിപ്പോയി തന്റെ മുറിയുടെ
വാതിൽ അടച്ചു.
ആ രാത്രി പല തവണ
ചന്ദ്രികയുടെയും റെഡ്ഢിയുടെയും രതിമൂർച്ചയുടെ
ശബ്ദം അപ്പുറത്തെ മുറിയിൽ നിന്നുയർന്നു.
അന്നും രാത്രി ശില്പ ഉറങ്ങിയത് സ്വയം ഭോഗത്തിന്റെ
തളർച്ചയിലാണ്.
രാവിലെ കുളിമുറിയിൽ നിന്നും ചന്ദ്രികയുടെയും റെഡ്ഢിയുടെയും ഒച്ച ശില്പ
കേട്ടു. കുളിച്ച് പുറത്തിറങ്ങിയ അയാൾ പുറത്തുവന്ന് തീൻ മേശയുടെ മുന്നിൽ ഇരുന്നു.
ചന്ദ്രിക ധ്രുതിയിൽ അടുക്കളയിലേക്ക് പോയി
ദോശയും ചമ്മന്തിയും ഉണ്ടാക്കാൻ തുടങ്ങി.
അമ്മ ബ്ലൗസും അരക്കു താഴെ പാവാടയും
മാത്രമാണ് ഇട്ടിരിക്കുന്നതെന്ന് ശില്പ ശ്രദ്ധിച്ചു.
സ്കൂളിൽ പോകാൻ കുളിക്കണമെങ്കിലും
റെഡ്ഢി പോകാത്തതുകൊണ്ട് ശില്പ മുറിയിൽ കാത്തിരുന്നു. റെഡ്ഢി ടീവീ ഓണാക്കി വാർത്ത
വച്ചു.
ഒരു പ്ലേറ്റിൽ ദിശയും ചമ്മന്തിയുമായി ചന്ദ്രിക വന്നു. റെഡ്ഢി അവളെ മടിയിൽ പിടിച്ചിരുത്തി. ചന്ദ്രിക ദോശ ചമ്മന്തിയിൽ മുക്കി അയാളുടെ വായിൽ വച്ചു കൊടുത്തു.
അച്ഛന് അസുഖം വന്നപ്പോൾ പോലും അങ്ങനെ ഒരു കാഴ്ച ശില്പ കണ്ടിട്ടുണ്ടായിരുന്നില്ല.
ഭക്ഷണവും കഴിച്ച് മുഖവും കഴുകി റെഡ്ഢി ഇറങ്ങാൻ ഒരുങ്ങി. ഇറങ്ങാൻ നേരം കുറച്ച് നോട്ടുകൾ ചുരുട്ടി ചന്ദ്രികയുടെ ബ്ലൗസിന്റെ ഉള്ളിൽ തിരുകാൻ അയാൾ മറന്നില്ല. ഒപ്പം
അവളുടെ മുഖത്ത് ഒരു തട്ടും മുലക്ക് ഒരു
കിഴുക്കലും.
റെഡ്ഢി പോയ ഉടനെ ചന്ദ്രിക ബ്ലൗസ്സിൽ നിന്നും ആ നോട്ടുകൾ കൈയിൽ എടുത്ത് തുറിച്ച് നോക്കി. അമ്മയുടെ കണ്ണ് നിറയുന്നത്
ശില്പ കണ്ടു. അവൾ കുളിക്കാൻ മുറിക്ക് പുറത്തേക്ക് വരുന്നത് കണ്ട ചന്ദ്രിക കണ്ണ് തുടച്ച് ബെഡ്റൂമിലേക്ക് പോയി.
ശില്പ കുളികഴിഞ്ഞു പുറത്തു വന്നപ്പോൾ അമ്മ ദാവണികൊണ്ട് അരയും മാറും മറച്ചിരുന്നു. മേശയിൽ ദോശയും ചമ്മന്തിയും തയ്യാറാക്കി വച്ചിരുന്നു.
തയ്യാറായി വന്ന ശില്പ ഭക്ഷണം കഴിക്കുന്ന
സമയത്തു ചന്ദ്രിക എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്നത് ഇടംകണ്ണിൽ ശില്പ കണ്ടു.
അമ്മ പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ശില്പ.
ചന്ദ്രികക്ക് മുഖം കൊടുക്കാതെ ശില്പ കൈ
കഴുകി ബാഗ് എടുത്ത് പുറത്തേക്ക് നടന്നു.
വാതിലിനടുത്തെത്തിയപ്പോൾ ജനൽ ചില്ലിൽ അവൾ ചന്ദ്രികയുടെ മുഖം കണ്ടു. കണ്ണുനീർ
ധാര ധാരയായി ഒഴുകുന്ന മുഖവുമായി
അവൾ കസേരയിൽ ഇരിക്കുകയായിരുന്നു.
ആ മുഖം കണ്ട ശിൽപയുടെ കണ്ണ് നിറഞ്ഞു.
അമ്മ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യുന്നതെല്ലാം തനിക്ക് വേണ്ടി ആണെന്ന് സമ്മതിക്കാൻ മുൻപ് അവളുടെ മനസ്സ് വിസമ്മതിച്ചിരുന്നു. പക്ഷെ ഈ അപമാനമെല്ലാം അവൾ സഹിച്ചത് തനിക്കായി ആണെന്ന ബോധ്യം അവൾക്ക് ആ നിമിഷം ഉണ്ടായി.
ബാഗ് താഴെ ഇട്ട് അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു. ഒന്നും മിണ്ടാതെ അവൾ അവളെ കെട്ടിപ്പിടിച്ചു. ചന്ദ്രിക അവളെ ഇറുക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
ഒന്നും പറയാതെ തന്നെ രണ്ടു പേരും പരസ്പരം പറയാനുള്ളത് പറഞ്ഞു. അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത്
ശില്പ പുറത്തേക്ക് നടന്നു. അച്ഛന്റെ വഴിവിട്ടപോക്കിലും തകർച്ചയിലും അമ്മയുടെ
പിടിപ്പില്ലായ്മക്ക് കാര്യമായ പങ്കുണ്ടെന്ന് അവൾ കരുതിയിരുന്നു. ആ ദേഷ്യവും വെറുപ്പും എല്ലാം അപ്പോൾ അലിഞ്ഞു ഇല്ലാതെ ആയി. എതിർത്തു പറയാനോ അഭിപ്രായം അറിയിക്കാനോ അവകാശം നൽകാതെ അമ്മയെ വളർത്തിയ വീട്ടുകാരാണ് യഥാർത്ഥ പ്രതികൾ. അല്ലെങ്കിൽ അവരെ എന്തിനു പറയുന്നു, സ്വന്തം ജീവിതവും മകളുടെയും ഭാര്യയുടെയും ജീവിതവും ഓർക്കാതെ ആർമാദിച്ച് ജീവിച്ചു തുലച്ച അച്ഛൻ തന്നെ ഒന്നാം പ്രതി. അവൾ ബസിൽ കയറി സ്കൂളിലേക്ക് പോയി
റെഡ്ഢി സ്ഥിരമായി എത്തുന്നത് കൂടാതെ ഒന്നിരാടാൻ ദിവസങ്ങളിൽ ചന്ദ്രികയെ കളിക്കുന്നതും പതിവാക്കി. സ്വീകരണ മുറിയിൽ വച്ച് തന്നെ അയാൾ പിന്നെയും പല കോപ്രായങ്ങൾ അവളെക്കൊണ്ട് ചെയ്യിപ്പിച്ചു..
