സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ- 2

Related Posts


സ്വാതിയുടെ അവിഹിതത്തിലേക്കുള്ള ആദ്യത്തെ ചുവടു വെയ്പ്പ്..

ജയരാജ്: നമസ്കാരം അൻഷുൽ, ഞാൻ ജയരാജ്.. നിങ്ങളുടെ രോഗാവസ്ഥ അറിയാൻ വേണ്ടി വന്നതാണ്.. ഇപ്പോൾ എങ്ങനെയുണ്ട്?

അൻഷുൽ: (ബഹുമാനപൂർവ്വം ഒന്നു പുഞ്ചിരിച്ചിട്ട്) ഹലോ സാർ, ആ ഇപ്പോഴും അത്ര മെച്ചപ്പെട്ടിട്ടില്ല.. കാലുകളും അനക്കാൻ കഴിയുന്നില്ല..

ജയരാജ്: സാരമില്ല, ഉടനെ എല്ലാം ശെരിയാകും.. അതുമല്ല, താങ്കളുടെ ഭാര്യ സ്വാതി വളരെ നല്ലവളാണ്.. താങ്കളെ വളരെയധികം ശ്രെദ്ധയോടെ സുശ്രൂഷിക്കുന്നു.. ഭാഗ്യവാനാണു നിങ്ങൾ.. അൻഷുൽ: അതെ സാർ.. നന്ദി..

ജയരാജ്: ശെരി, അപ്പോൾ ഞാൻ ഇറങ്ങുകയാണ്. കുറച്ചു ജോലികൾ ഉണ്ട്‌..

ജയരാജ് എഴുന്നേറ്റു പോകാൻ തുടങ്ങി. വാതിൽ കടന്നപ്പോൾ സ്വാതിയെ കണ്ടു.

ജയരാജ്: നിങ്ങളുടെ ചെറിയ കുഞ്ഞെവിടെ..?
സ്വാതി: അവൾ അവിടെ തൊട്ടിലിൽ കിടക്കുകയാണ് സാർ.
ജയരാജ്: രണ്ടു മാസമാണല്ലേ പ്രായം?
സ്വാതി: അതെ.
ജയരാജ്: സ്വാതി, വിരോധം തോന്നില്ലെങ്കിൽ,,ഒരു കാര്യം ചോദിക്കട്ടെ?
സ്വാതി: മ്ഹ്. (അയാളെ എങ്ങനെ പറഞ്ഞു വിടാമെന്ന് ആലോചിച്ചു കൊണ്ട് നിന്ന അവൾ അയാൾ ഇനി എന്താണ് ചോദിക്കാൻ പോകുന്നതെന്ന് ചിന്തിച്ചു)
ജയരാജ്: എങ്ങനെയാണ് ഈ വീടിന്റെ ചെലവെല്ലാം നോക്കുന്നത്?
സ്വാതി: ബാങ്കിൽ കുറച്ചു സേവിങ്സ് ഉണ്ട്‌. കുഴപ്പങ്ങളൊന്നും ഇല്ല..
ജയരാജ്: അതെ, നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് എന്നോട് പങ്കിടാം. ഒരു മടിയും വേണ്ട കെട്ടോ.
സ്വാതി: ശെരി സാർ.

ജയരാജ് വീണ്ടും സ്വാതിയെ നോക്കി. അയാൾക്ക്‌ ഇടത് വശത്തു നിന്ന് അവളുടെ ബ്ലൗസിലേക്ക് നോക്കി അതിന്റെ ഇടയിലെ പിളർപ്പ് കാണാൻ ശ്രമിച്ചു. ഒരു പഴയ കോട്ടൺ സാരിയും ചുവന്ന ബ്ലൗസും ആയിരുന്നു അവൾ ധരിച്ചിരുന്നത്. അതിനിടയിലൂടെ അയാൾക്ക്‌ കാര്യമായി ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാലും അയാൾ ആ മുലകളുടെ വലുപ്പം മനസ്സിൽ വിലയിരുത്തി. വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ഒന്നു പുഞ്ചിരിച്ചു. അവൾ അയാളുടെ പെട്ടെന്നുള്ള നോട്ടം കണ്ടിട്ട് സാരിത്തലപ്പ് കൊണ്ട് അവിടം മറച്ചു. ജയരാജ് പിന്നെ നടന്നു വെളിയിലേക്ക് പോയി. സ്വാതി ആശ്വാസത്തോടെ വാതിൽ അടച്ചു. ശല്യം പോയല്ലോ എന്നവൾ ഓർത്തു.
പക്ഷെ അൻഷുലിനെ കാണാനെന്ന കാരണം പറഞ്ഞ് ജയരാജ് അടുത്ത ദിവസം വീണ്ടും സന്ദർശിച്ചു. സ്വാതിയുമായി കൂടുതൽ സംസാരിച്ചു. 2-3 മിനിറ്റിനുള്ളിൽ സ്വാതിക്ക് അയാളെ പറഞ്ഞു വിടാൻ സാധിച്ചു. പിന്നീട് ദിവസങ്ങൾ കഴിയുംതോറും അവരുടെ സാമ്പത്തിക സ്ഥിതി വഷളായികൊണ്ടിരുന്നു. അവൾ തീർത്തും നിസ്സഹായയായി മാറുകയായിരുന്നു. അവൾ സഹായം ആരാഞ്ഞ എല്ലാവരും അവളെ കയ്യൊഴിഞ്ഞു കൊണ്ടിരുന്നു. ജയരാജ് അവളോട് ദിവസവും തരം കിട്ടുമ്പോഴൊക്കെ സംസാരിക്കാറുണ്ടായിരുന്നു. സ്കൂളിലേക്ക് പോകുന്ന വഴിയും മറ്റും. അവൾ അയാളോടുള്ള ഭയം കുറച്ചു കുറച്ചായി മാറി വരാൻ തുടങ്ങി. പക്ഷേ അപ്പോഴും അയാളുടെ സ്വഭാവത്തെക്കുറിച്ച് അവൾ ജാഗരൂകരായിരുന്നു.

ഒരു ദിവസം ജയരാജ് പതിവുപോലെ അവരെ സന്ദർശിച്ചു. അൻഷുലിനെ കണ്ട ശേഷം മുറിയിൽ നിന്ന് അയാൾ പുറത്തിറങ്ങി. സ്വാതി അയാൾക്കരികിലേക്ക് ചെന്നു.

സ്വാതി: ജയരാജ് സാർ, എനിക്കങ്ങയോട് ഒരു സഹായം ചോദിക്കാനുണ്ടായിരുന്നു.
ജയരാജ്: (പുഞ്ചിരിയോടെ) എന്താ സ്വാതി? എന്തായാലും ചോദിച്ചോളൂ..
സ്വാതി: എനിക്ക് അത്യാവശ്യമായി കുറച്ച് പണം വേണം.
ജയരാജ്: പണമോ? ഉം.. എന്തിനാ പെട്ടെന്ന്?
സ്വാതി: സോണിയയുടെ സ്കൂളിൽ ഫീസ് അടക്കാൻ വേണ്ടിയാണ്.
ജയരാജ്: എത്രയാ ഫീസ്?
സ്വാതി: 2000 രൂപ.
ജയരാജ്: അതിത്തിരി കൂടുതലാണല്ലോ സ്വാതി.
സ്വാതി: പ്ലീസ് സാർ.. എങ്ങനെയെങ്ങിലും എനിക്കാ തുക കിട്ടിയേ തീരൂ.
ജയരാജ്: ശെരി, ഒരു വഴിയുണ്ട്.
സ്വാതി: എന്തു വഴി?
ജയരാജ്: ഞാൻ നിങ്ങൾക്ക് 2000 രൂപ തരാം. പക്ഷെ ഉടനെ നിനക്കതു തിരിച്ചു തരാനും കഴിയില്ല. അത് കൊണ്ട്..
സ്വാതി: അതു കൊണ്ട്?
ജയരാജ്: വെയിറ്റ്, നമുക്ക് അങ്ങോട്ട്‌ മാറി നിന്നാലോ? അവിടെ ആരുമില്ല.. ഞാൻ അവിടെ വെച്ച് പറയാം.
സ്വാതി: അതെന്തിനാ?? പ്ലീസ് ഇവിടെ നിന്നു പറയൂ സാർ.
ജയരാജ്: (ചെറിയൊരു മൗനത്തിനു ശേഷം) ഉം ശെരി.. എനിക്ക് ഒരു 30 മിനിറ്റ് നേരത്തേക്ക് സ്വാതിയുടെ ബ്ലൗസ് തുറന്നൊന്നു കാണണം.. അവിടെയുള്ളത് രണ്ടും എന്റെ നാവു കൊണ്ട് നുകരണം.. അതിനു ശേഷം ഞാൻ നിനക്കാ രൂപ തരാം.
സ്വാതി: എന്താ പറഞ്ഞെ??!

സ്വാതി ലജ്ജിച്ചു. അവളുടെ മുഖം ചുവന്നു. അവൾ ഒരിക്കലും അത്ര അപമാനിക്കപ്പെട്ടിട്ടില്ല. എന്നാലും അവൾ സ്വബോധം വീണ്ടെടുത്തു കൊണ്ട് മാന്യമായി പറഞ്ഞു.

സ്വാതി: ജയരാജ് സാർ.. താങ്കൾ ഇപ്പൊ ഇവിടെ നിന്നും പോണം. പ്ലീസ്..
ജയരാജ്: സ്വാതി.. ഞാൻ നിന്നെ സഹായിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ട് തന്നെയാണ് പറഞ്ഞത്.. ഒന്നു കൂടി ആലോചിച്ചിട്ട്..
സ്വാതി: പ്ലീസ് സാർ.. എനിക്ക് കൂടുതലൊന്നും താങ്കളോട് പറയാനില്ല.. ഇവിടെ നിന്നു പോകു..
കാര്യങ്ങൾ താൻ വിചാരിച്ചത്ര എളുപ്പമല്ലെന്ന് ജയരാജിന് മനസ്സിലായി. എല്ലാത്തിലുമുപരി അവൾ ഒരു വീട്ടമ്മയാണ്. അത് താൻ ഓർക്കണമായിരുന്നു. പിന്നെ ഒരു വാക്കുപോലും മിണ്ടാതെ അയാൾ അവിടെ നിന്നു പോയി. സ്വാതി വാതിൽ വലിച്ചടച്ചു കരയാൻ തുടങ്ങി. നടന്ന സംഭവത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ഈ മനുഷ്യൻ എത്ര വിലകുറഞ്ഞവനാകും. ഒരു സ്ത്രീ നിസ്സഹായയായിരിക്കുമ്പോൾ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നു! പിന്നെ സാരിത്തലപ്പ് കൊണ്ട് ആ കണ്ണീരൊക്കെ തുടച്ച് അവൾ വേഗം അവളുടെ ദൈനംദിന ജോലികളിലേക്ക് പോയി. അവൾക്ക് ആ അവസ്ഥയിൽ നിൽക്കാൻ കഴിഞ്ഞില്ല. മാത്രമല്ല അവളുടെ മനസ്സ് ആ സംഭവത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിച്ചു.

അടുത്ത ദിവസം, സോണിയ മോളെ എന്നത്തേയും പോലെ സ്കൂളിൽ കൊണ്ടു വിടാൻ സ്വാതി പോയി. ജയരാജ് പതിവുപോലെ വഴിയിൽ അയാളുടെ ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു. വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് എടുത്തിട്ട് അവളെ നോക്കി പുഞ്ചിരിച്ചു. അവൾ മറ്റൊരു ദിശയെ അഭിമുഖീകരിച്ച് സ്കൂളിലേക്ക് വേഗത്തിൽ നടന്നു. പിറ്റേ ദിവസവും ഇതുപോലെ സംഭവിച്ചു. പിന്നെ ഇതൊരു പതിവായി മാറി. പക്ഷെ ജയരാജ് ഒരിക്കലും അവളെ പിന്തുടർന്നില്ല. അയാൾ ഒരിക്കലും അവളോട് നേരിട്ട് സംസാരിക്കാനും ശ്രെമിച്ചില്ല. പക്ഷേ മകളെ സ്കൂളിൽ കൊണ്ട് വീടാണോ തിരിച്ചു കൊണ്ട് വരുവാനോ പോകുമ്പോഴോ അടുത്തുള്ള ഒരു കടയിൽ നിന്ന് അവളെതന്നെ നോക്കിക്കൊണ്ടിരുന്നു. സ്വാതി ജയരാജിനെ കൂടുതൽ വെറുക്കാൻ തുടങ്ങി. അപ്പോഴും ജയരാജ് സ്വാതിയോട് അയാൾക്ക്‌ കൂടുതൽ മോഹം തോന്നി തുടങ്ങി. സ്വാതി അയാളെ അവഗണിച്ചുകൊണ്ടിരിക്കെ അയാളിലെ മൃഗതുല്യമായ സ്വഭാവം വർദ്ധിച്ചുകൊണ്ടിരുന്നു. ജയരാജ് തന്നോട് എന്തെങ്കിലും നീചമായ നടപടി സ്വീകരിക്കാൻ ശ്രമിച്ചാൽ അത് തന്റെ ജീവിതാവസാനമായിരിക്കുമെന്ന് സ്വാതി ഭയപ്പെട്ടു. ഈ കഷ്ടതയുടെ അവസ്ഥയിൽ അവൾക്ക് അപമാനം കൂടി സഹിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *