ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 1

” ഞാൻ പൊവ്വാ വല്ലിപ്പ.. “!

” ടാ.. വല്ലൊം നടക്കൊ..”

കൈകൊണ്ട് കുപ്പിയുടെ ആക്ഷൻ കാട്ടി വല്ലിപ്പ..
ഞാൻ തലയൊന്നാട്ടി..എന്നിട്ട്

“ഉം.. ശരിയാക്കാം.. വൈകീട്ട്”!!

ഞാൻ ഫോണെടുത്ത് ഡയൽ ചെയ്തു.. ചെവിയിൽ വെച്ച്കൊണ്ട് ബെള്ളെറ്റ് സ്റ്റാർട്ട് ചെയ്തു..

“ഹലൊ”

“മറുതലക്കൽ വിനോദ്.”

വിനോദ്- എന്റെ കളിക്കൂട്ടുകാരൻ, മനസാക്ഷിസൂക്ഷിപ്പുകാരൻ, ചൂടൻ ചെമ്മീന്റെ സ്വഭാവമുള്ള ഒരു ദേഷ്യക്കാരൻ , എന്നെ കാൾ വലിയ തന്തോന്നി.

“ആ നീ എവിടെടാ..” ഞാൻ ചോദിച്ചു..

“ഞാനിപ്പൊ പാർട്ടി ഓഫീസിലുണ്ട്.. നീ വാ..” അവൻ പറഞ്ഞു..

“ആ.. ദേ എത്തി…”
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു

ഞാൻ പറമ്പിലൊന്ന് കേറി ആ വഴി പാർട്ടി ഓഫീസിലേക്ക്..

പാർട്ടി ഓഫീസിൽ,
യോഗം തുടങ്ങി.. ലോക്കലിൽ 12 കമ്മിറ്റിയംഗങ്ങളും , 28 ബ്രാഞ്ച് കമ്മിറ്റികളും ഓരൊ ബ്രാഞ്ചിലും മുപ്പതിൽ കൂടുതൽ മെമ്പർ മാരുമുള്ള ഒരു വലിയ ലോക്കൽ കമ്മിറ്റിയാണു എന്റെ.

കമ്മിറ്റിയിൽ പലവിധ കാര്യങ്ങളും ചർച്ചയിൽ വന്നു. അവസാനം, ഒരു കമ്മിറ്റി മെമ്പർ ആവശ്യപെട്ടതനുസരിച്ച് പാർട്ടി ആവിഷയത്തിൽ ഇടപെടാൻ തന്നെ തീരുമാനിക്കുകയായിരുന്നു.. എനിക്കതിൽ ചെറിയ എതിർപ്പുണ്ടെങ്കിലും ഭൂരിപക്ഷ തീരുമാനത്തിൽ എതിർത്താൽ ചോദ്യം വരുമെന്നതിനാൽ എതിർത്തില്ല. വിഷയം മറ്റൊന്നുമല്ല, മേലേടത്ത് അബൂബക്കർ ഹാജിയാരുടെ അനതികൃത വയൽ നികത്തൽ..
“വിനോദെ,.. നീ ഇവരെടെ കൂടെ ചെല്ല്.. നാലുപേർ പോയാമതി.. ആദ്യം നല്ലരീതിയിൽ സംസാരിക്കുക.. ബാക്കി പിന്നെ,’”.. ഞാനത് പറഞ്ഞതും കമ്മിറ്റിയിലെ മറ്റൊരു മെമ്പർ..

” സഖാവെ, അത് ശരിയാകുമെന്ന് തോന്നണില്ല..”

“അതെന്താ സഖാവ് അങനെ പറയണെ”..
ഞാൻ ചോദിച്ചു..

” അല്ലാ.. ഈ അബൂബക്കർ ഹാജി ആളൊരു വെടക്കാ.. പിന്നെ, അയ്യാൾ ടെ മക്കളും ,!”..

“എന്താ സാഖാവെ… പേടിച്ചൊ.. അബൂബക്കർ നേയും അവന്റെ ഏഴ് ആണ്മക്കളേയും കണ്ട്”? ഞാൻ ചോദിച്ചു..

” ഇല്ല്യാ അതല്ല..”!!

“അതും ഇതുമൊന്നുമില്ല.. സഖാവിനു പറ്റില്ലെങ്കിൽ മാറിക്ക്.. ” ഞാൻ കയർത്തു..

“ഇല്ല്യാ സഖാവെ ഞാൻ പോവാം..”

“ആ.. ഇത് പാർട്ടി തീരുമാനമാണു.. ഞാനൊ താനൊ ഒന്നുല്ല പാർട്ടി.. മനസിലായൊ”!?

” ഉം..”

“ആ.. എന്നാ ചെല്ല്..”

“വിനോദെ. ” ആ വിളിയിൽ വിനോദിനു കാര്യം മനസിലായി.. അവനോട് കുഴപ്പമൊന്നുമുണ്ടാക്കരുത് എന്നാണെന്ന്.

“ഇല്ലെടാ..”.. അവൻ പറഞ്ഞു..

ഞാൻ കുറച്ച് മറ്റ് കാര്യങ്ങളായി തിരക്കായി..
കുറച്ച് കഴിഞ്ഞ് വിനോദ് എന്നെ വിളിച്ചു..

“ആ.. പറയടാ..”

“ആ മൈരാണ്ടി ഒരു നടക്ക് പോവില്ല അൻവറെ”..

” ഏത് മൈരാണ്ടിയാടാ..”?

“ആ പൂറൻ.. തന്നെ അബൂബക്കർ ഹാജി..”!

ഞാനൊന്ന് ചിരിച്ചു..

“” നീ ചിരിക്കാതെ കാര്യം പറ എന്താ ചെയ്യാ..”?..”

” ഇന്ന് വല്ല പ്രശ്നമുണ്ടായൊ..”?

“ഹേയ്.. ഇന്നില്ല.. മിക്കവാറും ഇണ്ടാകും..”!

” അതെന്താ..?

“കൊടികുത്താൻ പോവാല്ലെ..”?

” അതാരു തീരുമാനിച്ചു!??”

“അല്ല…. അതിപ്പൊ നീ പറഞ്ഞാൽ.‌!..” അവനൊന്ന് വളിഞ്ഞു..

” ആ എന്നാ കുത്തണ്ട.. ഞാനൊന്ന് നോക്കട്ടെ… മറ്റവന്മാരൊക്കെ എവെടെ”?

“എന്റെകൂടെയിണ്ട്..”?

” നിങ്ങൾ പാർട്ടി ഓഫീസിലേക്ക് പൊക്കൊ.. ഞാൻ വിളിക്കാം..”

“ആ.. ശരി.. ശരി..”
ഞാൻ ഫോൺ വെച്ചു..ഞാൻ നേരെ ഷൗക്കത്തിന്റെ (ഷൗക്കത്ത് , അബൂബക്കർ ഹാജിയുടെ ഒമ്പത് മക്കളിൽ മൂത്തവൻ) റിടൈൽ ഷോപ്പിലേക്ക്(തുണിക്കട)..അവിടുത്തെ വലിയ ഷോപ്പുകളിൽ ഒന്നായിരുന്നു അത്. അവിടെ ക്യഷ് കൗണ്ടറിൽ സാജിത ഇരിക്കുന്നു.. (അബൂബക്കർ ഹാജിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും ആയി പിറന്ന ഇരട്ട പെൺ കുട്ടികളിൽ ഒരാൾ). ഞാൻ നേരെ ഉള്ളിലേക്ക് നടന്നു.. അവിടെ സെയ്ല്സ് ഗേളിനോട് ചെന്ന് ഷൗക്കത്തിനെ അന്വോഷിച്ചു. ഉള്ളിലുണ്ടെന്ന് മറുപടിയും കിട്ടി. ഇടക്കണ്ണിട്ട് ഇടക്ക് സാജിത എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. ഞാൻ ഷൗക്കത്തിന്റെ അടുത്ത് ചെന്ന്..

“ഞാൻ വന്നത് എന്തിനാണെന്ന് മനസിലായിട്ടുണ്ടാകും അല്ലെ”?
ഞാൻ ചോദിച്ചു..

” ഇല്ല.. മനസിലായില്ല.. വല്ല പിരിവിനുമാണൊ..”?
അയ്യാളെന്നെ ഒന്ന് കളിയാക്കി..

“ആര്യം പാടത്തെ വയൽ നികത്തൽ നിർത്തിവെക്കണം മാത്രമല്ല, തുടങ്ങിവെച്ചത് പൂർവ്വസ്ഥിതിയിലാക്കുകയും വേണം..”

“നിർബദ്ധമാണൊ”??

” അതെ.. നിർബദ്ധമാണു..”!!

“അല്ലെങ്കിൽ”?

” അല്ലെങ്കിൽ!!.. എന്നൊരു ചോദ്യമില്ല.. ചെയ്യണം”!!..

“ആലോചിക്കാം..”!!

” ആലോചിച്ചാലും ഇല്ലെങ്കിലും ആ വയൽ അത് പൂർവ്വസ്തിതിയിൽ ആകണം.. മൂന്ന് ദിവസത്തിനുള്ളിൽ .. അപ്പൊ ശരി..”

ഞാനിറങ്ങി..

ഇറങ്ങിപോരുമ്പോൾവല്ലാത്ത ഒരു നീറ്റലോടെ ഞാൻ സാജിതാടെ മുഖത്തേക്കൊന്ന് നോക്കി.. എന്റെ ചങ്കിൽ വിഷമം അടിഞ്ഞുകൂടി വിങ്ങാൻ തുടങ്ങി..

ഞാനിറങ്ങി.. അപ്പൊഴാണു വിനോദ് വിളിക്കുന്നത്..

“ആടാ.. പറ..”!

” എന്തായി..?”

“മൂന്ന് ദിവസം സമയം കൊടുത്തിട്ടുണ്ട്..”

“ഉം ശരി.. ”

“ടാ ഇന്നടിച്ചാലൊ”? ഞാൻ ചോദിച്ചു..

“ആ വാങ്ങീട്ട് വാ..”

“ബാറിലിരുന്നടിച്ചാപോരെ..” ഞാൻ ചോദിച്ചു..

“എന്റെ വീട്ടിലാരുമില്ലടാ.. നീ വാങ്ങീട്ട് പോരെ..”!..

” ആ ശരി..”

ആറു മണിയോടെ ഞാൻ കുപ്പി വാങ്ങി വിനോദിന്റെ വീട്ടിലേക്ക്..

വിനോദിന്റെ ഒരു ചെറിയ വീടായിരുന്നു.. അവന്റെ അച്ചനും അമ്മയും ചെറുപ്പത്തിലെ മരണപെട്ടതാണു. നാലു കൊല്ലം മുമ്പ് വിനോദ് കല്ല്യാണം കഴിച്ചു. ഒരു കുട്ടിയുമുണ്ട്.
ഞാൻ വണ്ടി നിറുത്തിയിറങ്ങി.. വിനോദിന്റെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ..

“അൻവറെ…”!!

” ങേ.. ഇതാരപ്പാ.. ”
ഞാൻ തിരിഞ്ഞ് നോക്കീട്ടും ആരേം കണ്ടില്ല..

“ഇവടെ.. ഇവടെ.. മുകളിൽ നോക്കടാ പോത്തെ..”
ഞാൻ നോക്കി..

“ഹാ.. നീയാണൊടി.. കൂതറെ… ”

അത് അഞ്ചൂ കൂടെ പഠിച്ച കാന്താരി.. ചങ്കെന്ന് പറഞ്ഞാ ചങ്കാണു.. ഉമ്മ ചോദിച്ചാൽ കവിളിൽ നാലു കടി തരുന്ന ഐറ്റം.
ഇപ്പൊ കുറച്ച് കൊല്ലങ്ങളായിട്ട് എന്റെ സെക്സ് പാർട്ണർ ആണു പെണ്ണ്.. കല്ല്യാണം കഴിഞ്ഞ് പത്ത് വർഷമായി. എട്ട് വയസ്സുള്ള മകളുമുണ്ട്. ഭർത്താവ് ഒരു പോങ്ങനായതുകൊണ്ട് ഞാൻ നന്നായി പോകുന്നു.

“ആ.. എന്തെടി.. ”

“ഞാൻ പറഞ്ഞ കാര്യം എന്തായിടാ..”

“നീ എന്ത് കാര്യാ പറഞ്ഞെ??”

“ടാ കോപ്പെ… മറ്റെ സ്ഥലത്തിന്റെ കാര്യം..”

“ആ.. അത് നടക്കില്ല മോളെ..”

“നീയെങ്ങെനെയെങ്കിലും അതൊന്ന് ശരിയാക്കിതാടാ..”

“നിന്റെ കെട്ട്യോനെന്ത്യേ!?”..

” വന്നിട്ടില്ല്യാ..”

“എന്നാ വരാ”?..

” നാളെ..”

ഞാൻ അവളുടെ വീട്ടിലേക്ക് കയറി.. അവൾ വന്ന് വാതിൽ തുറന്നു..

“ഇതെന്നാ കയ്യിൽ”?

” മദ്യം .. നിനക്ക് വേണൊ..”?

“ചെറുത്…” അവൾ കൊഞ്ചി..

“എന്നാ പിന്നെ ആ വിനോദിനേം വിളിക്കാം.. ”

“ഉം… നമ്മടെ ബദ്ധം അവനറിയണ്ടാ.. അല്ല ഇനിയിപ്പൊ പറഞ്ഞൊ”?

” ഇല്ലെടി.. “!!

” കൊല്ലും ഞാൻ..”

ഞാൻ ഫോണേടുത്ത് വിനോദിനെ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *