പെട്ടന്ന് അഞ്ചു ഒരു പുതപെടുത്ത് പുതച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു.. .. പേടികൊണ്ടും കുറ്റബോധം കൊണ്ടും അവളുടെ വെളുത്തുതുടുത്തമുഖം ചുമന്നിരുന്നു.. എനിക്കും ചെറുതായി ഒരു അസ്വസ്തത ഉണ്ടായി..
ഇത് കണ്ട് ഷോക്കായ സന്ദോഷ് പെട്ടന്ന് എന്റെ കോളറിൽ കയറിപിടിച്ചു വലിച്ചു.. കൊണ്ട് എന്നോട്
” ഇറങ്ങടാ നായെ.. എന്റെ വീട്ടീന്ന്..”
ഞാൻ ഡോറിനടുത്തേക്കായി..
അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ അടിക്കാൻ ഓങ്ങി കൊണ്ട്..
“പൊലയാടിമോളെ, നീയെന്നെ”..
അവളെ അവൻ തലങ്ങും വിലങ്ങും തല്ലുന്നു..
ഡോർ തുറന്ന് പോകാനൊരുങ്ങിയ ഞാൻ …
അവളെ തല്ലുന്നത് കണ്ട് അങ്ങോട്ട് ചെന്ന് തടഞ്ഞു..
അവൻ എന്റെ നേരെയായി..
അവൻ എന്നെ അടിക്കാൻ കൈയ്യോങ്ങി.. ഞാനാകയ്യിൽ പിടിച്ചു..
” സന്ദോഷെ, വേണ്ട… പറ്റിയത് പറ്റി..”
അവനെന്നെ വീണ്ടും അടിക്കാനായി വന്നു.. അതുകണ്ട് ഒരു പുതപ്പെടുത്ത് ചുറ്റി അഞ്ചുവും എണീറ്റ് വന്നു.. പിടിചുമാറ്റാൻ ശ്രമിച്ചു.. അവൻ അവളെ പിടിച്ച് തള്ളി..
അതുവരെ സംയമനം പാലിച്ച ഞാൻ..
ഓങ്ങി കരണത്തൊരണ്ണം കൊടുത്തു.. അവൻ വീണു.. അവിടെയിട്ട് ഒരു ചവിട്ട് ചവിട്ടിയെണീപ്പിച്ചു.. ഓങ്ങിയൊരെണ്ണം കൂടിയങ്ങ് കൊടുത്തു.. അവൻ , തൊട്ട് ഉണ്ടായിരുന്ന ടീപ്പോയ് ലേക്ക് വീണു..
വീണുകിടക്കുന്ന അവന്റെയടുത്ത് ചെന്നിരുന്ന് ഞാൻ…
“സന്ദോഷെ, പെണ്ണു കെട്ട്യാമാത്രം പോരാ ആ പെണ്ണിനു ചെയ്തുകൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്… അത് ചെയ്യണം..”
ഞാനവനെ പിടിച്ചെഴുന്നേൽപ്പിച്ചു… എന്നിട്ട്..
ചെവിയിൽ..പറഞ്ഞു..
“പിന്നെ, അണ്ടിക്ക് നല്ല ഉറപ്പും വേണം.. മനസിലായൊ”?
” അതില്ലാത്തവനൊക്കെ ഇതെന്നെ ഗതി”
“നല്ലരീതിയിലാണെങ്കിൽ ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും,. അല്ലാ, നീ കൊണഞ്ഞ സ്വഭാവമെടുക്കാനാ പരിപാടിയെങ്കിൽ.. നിന്റെ പെണ്ണിന്റടുക്കെ ഇനിയും ഞാൻ വരും.. നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. നീ ആലോചിക്ക്..”
“അപ്പൊ ഞാൻ പോകുന്നു.. ഇനിയിതിന്റെ പേരിൽ അവളെ തല്ലാനൊ മറ്റൊ നിന്നാ നിന്റെ പതിനാറടിയന്തിരം ഞാൻ നല്ല ഭംഗിയാട്ട് കഴിക്കും.. മനസിലായൊ..”
“അപ്പൊ ശരീ….”
ഞാനതും പറഞ്ഞിറങ്ങി…
വണ്ടിയെടുത്ത് പോന്നു..
പോരും വഴി ഞാൻ വിനോദിനെ ഒന്ന് വിളിച്ചു..
“വിനോദെ,.. ഇതെവിടാ മൈരാാ..”
“ടാ ഞാൻ ഭാര്യവീട്ടിലാ ഇപ്പൊ..”
“ഇതെപ്പൊ പോയി..?”
“ഒരാഴ്ച ആയിടാ..
.”
“ഉം.. നീ വന്നിട്ട് വിളിക്ക്..”
“ഓകെടാ..”
പറഞ്ഞ് ഞാൻ ഫോൺ വെച്ചു..
അങ്ങനെ പാർട്ടീ ഓഫീസിലെത്തി …. വെറുതെയിരുന്നപ്പോൾ സാജിത മനസിലേക്ക് വന്നു.. എന്നാപിന്നെ ഒന്ന് കണ്ടുകളയാമെന്ന് ഞാനും കരുതി..
ഞാൻ സ്കൂളിലേക്ക് ചെന്നു.. ഓഫീസ് റൂമിൽ കയറാതെ ആ വരാന്തയിലൂടെ ക്ലാസ് കൾക്ക് മുന്നിലൂടെ നടന്നു.. ഞാൻ പഠിച്ചിരുന്നത് ഇവിടെയായിരുന്നു.. അന്ന് പക്ഷെ പത്താം ക്ലാസ്സ് വരെയെ ഉള്ളു.. ഞാൻ ഓർമ്മകളൊക്കെ അയവിറക്കി വെറുതെ അങ്ങനെ നടന്നു.. സാജിത യെ കാണുന്നെങ്കിൽസംസാരിക്കാം എന്നു കരുതി. കൗമാര പ്രണയങ്ങളും സൗഹൃദങ്ങളും താന്തോന്നി തരങ്ങളുമെല്ലാം അവിടവിടെ കാണാമായിരുന്നു… അതെല്ലാം കണ്ടാസ്വതിച്ച് ഞാൻ നടന്നു… പിന്നെ , പതിവില്ലാതെ എന്നെ കാണുന്ന പിള്ളാരുടെ കമെന്റ്സും… ഒക്കെയായി നടന്നു..
സ്റ്റേജിന്റെ പിന്നിൽ നിന്ന് ആരോടൊ സംസാരിക്കുന്ന സാജിതയെ ഞാൻ കുറച്ച് ദൂരെ നിന്നെ കണ്ടു.. എന്തൊ പരിഭ്രമം ആ മുഖഭാവത്തിൽ ഞാൻ മനസിലാക്കി.. ഞാൻ നടന്നടുത്തു.. എതിർ വശത്ത് സംസാരിച്ചിരുന്ന വ്യക്തിയെ കാണാവുന്ന രീതിയിൽ ഞാൻ എത്തിയപ്പോഴെക്കും അവർപിരിഞ്ഞിരുന്നു.. അതൊരു സ്ത്രീകഥാപാത്രമാണെന്ന് ഞാൻ കണ്ടു..മുഖം വ്യ്ക്തമായില്ല.
സാജിത തിരിഞ്ഞ് പെട്ടന്ന് എന്നെ കണ്ട് ചിരിച്ചു എന്റെ അടുത്തേക്ക് വന്നു..
“ആ ഇക്ക.. എങ്ങെനെയുണ്ടിപ്പൊ”?
“കുഴപ്പമൊന്നുല്ല്യാ”..
ഞങ്ങൾ കുറച്ച് നടന്നു..
‘” ആരായിരുന്നു കൂടെ സംസാരിച്ചിരുന്നത്” ഞാൻ ചോദിച്ചു..
“എപ്പൊ”?..
” അല്ല.. ഇപ്പൊ.. ഞാൻ വരുമ്പൊ സാജിത ടീച്ചർ ആരൊടൊ സംസാരിച്ചുകൊണ്ട് നിക്കാരുന്നു… അതാരാണെന്ന്..”!
