❤️വൃന്ദാവനം ❤️- 3 11അടിപൊളി 

ഫുട്‌ബോളുകൾ പോലെയുള്ള മീരയുടെ നിതംബപ്പന്തുകൾ കിടന്നു തുള്ളിത്തെറിക്കുന്ന കാഴ്ച അവനെ മത്തുപിടിപ്പിച്ചു ഒരു വണ്ടുപരുവത്തിലാക്കി.

ഇവൾ ശരിക്കും രാധികാമ്മായിയുടെ മോൾ തന്നെയാണോ അതോ വല്ല കിം കർദാഷിയാനും അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ അവർ ദത്തെടുത്തതാണോ. എന്തൊരു ഹൗസിങ് എന്‌റെ കോലാപ്പൂരി ബാബോ….അവൻ ചിന്തിച്ചു.

അയ്യോ നൈഷ്ഠിക ബ്രഹ്‌മചാരിയായ കോലാപ്പൂരി ബാബയെ വിളിച്ചല്ലേ താൻ മീരയുടെ ഹൗസിങ്ങിന്‌റെ കാര്യം പറഞ്ഞത്. എന്നോടു ക്ഷമിക്കേണമേ കുലഗുരുവായ കോലാപ്പൂരി ബാബാാ- അവൻ മനസ്സിൽ പ്രാർഥിച്ചു.

മീര അറബിക്കുതിര നടക്കുന്നതു പോലെ കാർഷെഡ്ഡിലേക്കാണു പോകുന്നതെന്ന് അവനു മനസ്സിലായി. ഇതു കണ്ട് നന്ദിതയും വേഗത്തിൽ പൂമുഖത്തേക്കിറങ്ങി.
മുൻസീറ്റ് പിടിക്കാനുള്ള പോക്കാണെന്നു സഞ്ജുവിനു മനസ്സിലായി. പണ്ടേ ഇവളുമാർക്കു രണ്ടുപേർക്കും കാറിൽ ഡ്രൈവറുടെ വശത്തുള്ള മുൻസീറ്റിലിരിക്കാനാണു താൽപര്യം.അന്നേ ഇതും പറഞ്ഞു രണ്ടും അടിയായിരുന്നു.ഇപ്പോളും അതു തന്നെയാകും സീൻ. മുൻസീറ്റു കിട്ടിയില്ലെങ്കിൽ ഇവളുമാരിൽ ആരെങ്കിലുമൊരാൾ പിണങ്ങും.പിന്നെ ഇന്നത്തെ ദിവസം മുഴുവൻ മുഖം വീർപ്പിച്ചിരിപ്പാകും.എന്തെങ്കിലും ചെയ്യണം.
തന്‌റെ പ്രിയ വാഹനമായ ജീപ്പ് കോംപസിന്‌റെ താക്കോലും കൈയിലെടുത്ത് സഞ്ജു വണ്ടിയുടെ അടുത്തേക്കു നടന്നു. അവൻ വിചാരിച്ചതു പോലെ. മീരയും നന്ദിതയും മുൻസീറ്റു ലക്ഷ്യമിട്ടു വണ്ടിയുടെ വശത്തു തന്നെ നിൽപ്പുറപ്പിച്ചിരിക്കുകയാണ്.

എന്താണു ചെയ്യേണ്ടത്? -അവൻ ഒരു നിമിഷം ചിന്തിച്ചു.ഐഡിയ -പെട്ടെന്ന് അവന്‌റെ തലയിൽ ബൾബ് കത്തി.

അവൻ തിരക്കിട്ട് അവരുടെ അടുത്തേക്കു ചെന്നു. ഇരുവരുടെയും നേർക്കു കൈ നീട്ടി.

‘എന്താ’-ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.

‘നിങ്ങളുടെ കൈയിലിരിക്കുന്ന പൂത്താലങ്ങൾ അമ്പലത്തിൽ കൊടുക്കാനുള്ളതല്ലേ.ഇങ്ങു തന്നേക്കൂ. വേദപുരത്തപ്പനു കാറിന്‌റെ മുൻസീറ്റിൽ വച്ചോണ്ടു വരുന്ന പൂക്കൾ വലിയ ഇഷ്ടമാണെന്ന് ഈയടുത്തിടെ ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. അങ്ങനെയുള്ളവരുടെ എന്താഗ്രഹവും ഭഗവാൻ ക്ഷണം സാധിച്ചുകൊടുക്കുമത്രേ.തന്നോളൂ താലങ്ങൾ’- സഞ്ജു പറഞ്ഞുകൊണ്ടു കൈ കൂടുതൽ നീട്ടി.

‘ശരിക്കും’ പെൺകുട്ടികൾ ഇരുവരും അദ്ഭുത ഭാവത്തിൽ ചോദിച്ചു.
‘ശരിക്കും ശരിക്കും.’ സഞ്ജു പറഞ്ഞു.

ഇരുവരും താലങ്ങൾ സഞ്ജുവിനു നൽകി.അവൻ ക്ഷണത്തിൽ അവ വാങ്ങി കാറിന്‌റെ ഡോർ തുറന്നു മുൻസീറ്റിലേക്ക് അവ എടുത്തു വച്ചു. പിന്നിലെ ഡോറുകൾ അവൻ തുറന്നു.അത്ര താൽപര്യമില്ലാത്തതു പോലെ നന്ദിതയും മീരയും മധ്യത്തിലുള്ള സീറ്റുകളിൽ ഇരുന്നു. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ വശത്തേക്കു നോക്കിയിരുന്നു.

സഞ്ജു കാർ മുന്നോട്ടെടുത്തു.സഞ്ജുവിന്‌റെ ചങ്കിടിപ്പുയരുകയായിരുന്നു. ഒരു കാറിൽ രണ്ട് സൗന്ദര്യത്തിടമ്പുകളെയും കൊണ്ട് പോകുകയാണ്.ഒന്ന് പ്രണയദേവതയും മറ്റൊന്ന് രതിദേവതയും.ഒന്ന് ക്യൂട്ടിയും മറ്റേത് ഹോട്ടിയും. അമ്പലപ്പറമ്പിലുള്ള സകല

ഞരമ്പൻമാരും ഇന്ന് ഇവരെ വായി നോക്കി നടക്കും.എന്തു ചെയ്യാൻ ആ രീതിയിലല്ലേ വേഷവിധാനം. നന്ദിത കുഴപ്പമില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്.പക്ഷേ മീര, സാരിയുടുത്ത് കൊണ്ട് എത്രത്തോളം ശരീരപ്രദർശനം നടത്താമെന്ന് ഇവൾ ഗവേഷണം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.

ഏതായാലും പെൺപിള്ളേർക്കു ബോറടിക്കേണ്ട ഒരു പാട്ടിട്ടേക്കാം.
സഞ്ജു കാറിലെ ഓഡിയോ പ്ലേ ചെയ്തു.

കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിക്കൊന്ന മുത്തേ മുന്നിൽ വാ
നീ നിലാത്താലി കെട്ടിക്കൊണ്ടേ വാ..

പഴയ ഏതോ മലയാളം പടത്തിലെ പാട്ട് കാറിൽ മുഴങ്ങി.ആ പാട്ടു കേട്ടപ്പോൾ നന്ദിതയെക്കുറിച്ചാണ് സഞ്ജു ചിന്തിച്ചത്.അവൻ റിയർവ്യൂവിലൂടെ നന്ദിതയെ നോക്കി. നെയിൽപോളിഷ് പുരട്ടി ഭംഗിയാക്കിയ കൈവിരലുകളാൽ വിൻഡോയിൽ താളം കൊട്ടിയിരിക്കുന്ന സുരസുന്ദരിയായ നന്ദു. കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ഒരഴകി…
കാർ അമ്പലമുറ്റത്തു പ്രവേശിച്ചു.സഞ്ജു കാറിൽ നിന്നിറങ്ങി താലങ്ങൾ എടുത്ത് നന്ദിതയുടെയും മീരയുടെയും കൈകളിൽ കൊടുത്തു.സഞ്ജുവിനൊപ്പം ഇരുവരും ക്ഷേത്രത്തിലേക്കു നടന്നു.

Updated: February 22, 2025 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *