ഐശ്വര്യാർത്ഥം 2
Aiswaryardham Part 2 | Author : Sidharth
[ Previous Part ] [ www.kambi.pw ]
ഹായ് ഗയ്‌സ്, എല്ലാവർക്കും ഐശ്വര്യാർത്ഥം രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. ആദ്യ ഭാഗത്തിൽ പറഞ്ഞ പോലെ ഇതൊരു കുക്കോൾഡ് സ്വാപ്പിങ് ഓപ്പൺ മാര്യേജ് കോൺസെപ്റ്റ് വരുന്ന കഥയാണ്. സൈറ്റിലെ ചില ഇഷ്ട കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് എഴുതുന്നത്.അതുപോലെ കഥയെ കഥയായി കണ്ട് വായിക്കുക.
കഥ ഇതുവരെ…
മുംബൈയിൽ സെറ്റൽഡ് ആയ ഡോക്ടറായ ജീവനും ഭാര്യ ഐശ്വര്യക്കും താങ്കളുടെ ജീവിതത്തിന്റെ ഒരു ഘട്ടം എത്തിയപ്പോ പരസ്പരം ഉള്ള അടുപ്പം കുറയുന്ന പോലെ തോനുന്നു. അത് മാറ്റാനും പരസ്പര സ്നേഹം തിരിച്ച് കൊണ്ടുവരാനുമുള്ള ശ്രമത്തിൽ ജീവന് സ്വാപ്പിങ് കുകോൾഡ് ഫാന്റസിയിൽ ഇന്ട്രെസ്റ്ററ് തോനുന്നു. അത് ചെയ്യാനായി അവൻ തീരുമാനിക്കുന്നു. ഐശ്വര്യയുടെ മനസും ശരീരവും തനിക്ക് ഒപ്പമാക്കാൻ അവർ ഒരു തന്ത്രിക് മസ്സാജ് ചെയ്യാൻ തീരുമാനിക്കുന്നു.
മിഥുനം കഴിഞ്ഞ് കർക്കിടകത്തിലേക്ക് കാലെടുത്തു വക്കുന്ന കാലാവസ്ഥ. പ്രഭാത മൂടൽ മഞ്ഞിൽ കുളിച്ചു നിക്കുന്ന മുംബൈ നകരം. കർട്ടന്റെ മറവിലൂടെ മുറിയിലേക്ക് കടന്ന് വരുന്ന ഇളം വെയിലിന്റെ വെട്ടം.ബെഡിൽ ഒരു പുതപ്പിന് അടിയിൽ പരസ്പരം കെട്ടിപ്പുണർന്ന് സുഖമായി കിടന്നുറങ്ങുന്ന ജീവനും ഐശ്വര്യയും.മനസ്സിൽ തിങ്ങി നിറഞ്ഞ ചിന്തകളും ആകാംഷയും കൊണ്ടാവാം അന്ന് പതിവിന് വിപരീതമായി ജീവൻ നേരെത്തെ കണ്ണ് തുറന്നു. സമയം ആറ് മണി ആവുന്നതെ ഉള്ളു. അവന്റെ ശരീരത്തോട് ചേർന്ന് കെട്ടിപിടിച്ച് സുഖമായി ഉറങ്ങുന്ന ഐശ്വര്യയെ അവൻ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു.
ഉറക്കം നഷ്ടപ്പെട്ടത് കൊണ്ട് അവൻ തന്റെ മേൽ ഉള്ള ഐശ്വര്യയുടെ കൈകൾ മാറ്റി പതിയെ എഴുനേറ്റു.അവളെ പുതപ്പ് എടുത്ത് പുതപ്പിച്ച് അവൻ ബാത്റൂമിൽ കേറി ഫ്രഷായി തന്റെ ഫോണും എടുത്ത് പുറത്തേക്ക് നടന്നു. എഴുനേക്കുമ്പോ ഒരു കോഫീ പതിവ് ഉള്ളത്കൊണ്ട് കോഫീ മേക്കറിൽ ഒരു കോഫീ ഉണ്ടാക്കി അതുമായി അവൻ ബാൽക്കണിൽ ചെന്ന് അവിടെ ഉള്ള ചെയറിൽ ഇരുന്നു.
കോഫീ ഒരു സിപ് എടുത്ത് അവൻ ഫോണിൽ റെഡിറ്റ് എടുത്ത് ഇന്നലെ അയച്ച മെസ്സേജിന്റെ റിപ്ലേ വന്നിട്ടുണ്ടോ എന്ന് നോക്കി. അത് നോക്കുമ്പോൾ അവന്റെ ഹൃദയമെടുപ്പ് കൂടുന്നുണ്ടായിരുന്നു.പ്രതീക്ഷിച്ച പോലെ റിപ്ലേ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.
“SESSION BOOKED.SUNDAY AT 7PM” എന്ന മെസ്സേജും പേയ്‌മെന്റ് ഡീറ്റൈൽസും ക്ലബ്ബിന്റെ ലൊക്കേഷനും. ജീവൻ ഓൺലൈൻ പേയ്‌മെന്റ് ചെയ്ത് ഒരു തമ്പ് റിയാക്ഷൻ കൊടുത്തു.
ഫോൺ മാറ്റി വച്ച് കോഫീ എടുത്ത് കുടിച്ചുകൊണ്ട് അവൻ തെളിഞ്ഞു വരുന്ന പ്രകൃതിയിലേക്ക് നോക്കി ഇരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണി. അതൊരു തുടക്കം ആയിരിക്കുമോ. തങ്ങളുടെ ജീവിതത്തിലെ മറ്റൊരു സുഖാനുഭൂതി. അതോ സ്വയം ഓർത്ത് പശ്ചാത്താഭിക്കേണ്ടിവരുന്ന ഒരു തീരുമാനമോ. ഏയ് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടാവില്ല.കാരണം വേദിക പറഞ്ഞ പോലെ പരസ്പര വിശ്വാസം ഉള്ളോടുത്തോളം കാലം അങ്ങനെ ഒന്ന് സംഭവിക്കില്ല. ഒരു ദീർഘനിശ്വാസം എടുത്ത് അവൻ കോഫീ കുടിച്ചിരുന്നു.
ആ സമയം ഐശ്വര്യ ഉറക്കമേഴുനേറ്റ് ഹാളിലേക്ക് വന്നു.അവൾ ബാൽക്കണിൽ ഇരിക്കുന്ന ജീവന്റെ അടുത്തേക്ക് നടന്ന് ചെന്നു.പിന്നിലൂടെ അവന്റെ കഴുത്തിന് ചുറ്റും കെട്ടിപിടിച്ച് തോളിൽ മുഖം ചേർത്ത് നിന്നു.
“ഗുഡ് മോർണിംഗ്…. ഇന്നെന്താ നേരെത്തെ പതിവില്ലാതെ….?”
“ചുമ്മാ, ഇതുപോലെ ഈ ശാന്തമായ അന്തരീക്ഷം ഇങ്ങനെ നോക്കി ഇരിക്കാൻ ഒരു രസമല്ലേ….”
“എന്റെ ഡോക്ടറെ, വല്ല നോവലും എഴുതാൻ പ്ലാൻ ഉണ്ടോ….?”
“അഹ്, ചില പ്ലാനുകൾ ഉണ്ട്. പ്രകൃതി ഭംഗിയിൽ അലിയുന്ന നാട്ടു ഭംഗി, എങ്ങനെ ഉണ്ട്…..”
“ദൈവമേ, ശെരിക്കും വട്ടായെന്ന് തോന്നണ്ട്….”
“അതേടി വട്ട് തെന്നെയാ, ഇങ് വാടി…..”
അവൻ അവളുടെ കൈയിൽ പിടിച്ച് അവന്റെ മടിയിലേക്ക് ഇരുത്തി അവളുടെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്നു. ഐശ്വര്യ ഒരു നനത്ത ചിരിയോടെ അവന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ തല ചാഴ്ച് കിടന്നു.
