ഏതായാലും അധികം സംസാരിക്കുന്ന പ്രകൃതമല്ലാത്ത കവിത ഈ സംഭവത്തിന് ശേഷം ശ്യാമിനോട് നന്നായി അടുത്തു.
എല്ലാക്കാര്യത്തിനും ആ രണ്ട് ദിവസവും അവർ ഒന്നിച്ചായിരുന്നു. എന്ത് ആവശ്യം കവിത പറഞ്ഞാലും ശ്യാം ചെയ്ത് കൊടുക്കുമായിരുന്നു.
കസിൻസ് ആയതിനാൽ അവർക്ക് ഒരു തരത്തിലുള്ള ബന്ധവും ആകുകയുമില്ലായിരുന്നു, അത് രണ്ടു പേർക്കും അറിയാമായിരുന്നിട്ടും, അവർ മനസുകൊണ്ട് പോകാവുന്നതിന്റെ അങ്ങേയറ്റം എഡ്ജ് വരെ എത്തി.
അപ്പോഴേയ്ക്കും അവൻ കവിതയെ മറ്റൊരു കണ്ണിലൂടെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വെണ്ണക്കല്ലുകൊണ്ടുള്ള കൈകാലുകൾ, അവൾ അടുത്തുവരുമ്പോൾ തന്നെ മത്തുപിടിപ്പിക്കുന്ന ഗന്ധം, ചുരുളുകളായി പരന്നുകിടക്കുന്ന മുടി. ഒതുങ്ങിയ വയർ, കഴുത്തിൽ നിന്നും താഴേയ്ക്കുള്ള ഭാഗങ്ങൾ മുഴുവനും കാമം ഉണർത്തിവിടുന്നതായിരുന്നു.
ഒരു ദിവസം : കവിതയുടെ എന്തോ ഒരു ക്രീമിന്റെ പ്ലാസ്റ്റിക്ക് ടിന്ന് ശ്യാമിനവൾ കൊടുത്തു. ശ്യാം അതിന്റെ വായ്ഭാഗം ഒരു പ്ലാസ്റ്റിക്ക് പേപ്പർ കവർ ചെയ്ത് ചെറിയ ഒരു തുളയിട്ടിട്ട് അതിലേയ്ക്ക് ഒന്ന് ഊതാമോ എന്ന് കവിതയോട് ചോദിച്ചു.
അവൾ ചോദ്യഭാവത്തിൽ ഒന്നു നോക്കി, പിന്നെ അതിലേയ്ക്ക് ചുണ്ടുകൾ ചേർത്ത് ഊതി. അവൻ അതിന്റെ അടപ്പ് അടച്ച് സൂക്ഷിച്ചു. കവിതയ്ക്ക് അതിൽ നിന്നും എന്തോ മനസിലായിരുന്നു.
അവളുടെ കണ്ണുകൾ അവനേയും അവന്റെ കണ്ണുകൾ അവളേയും എപ്പോഴും തിരഞ്ഞുകൊണ്ടിരുന്നു.
അവളുടെ ഒരു കണ്ണുനീർതുള്ളി പോലുള്ള ലോക്കറ്റ് അവന് സമ്മാനമായി അവൾ കൊടുത്തു.
( ഈ സംഭവങ്ങൾ എല്ലാം, ആദ്യം പറഞ്ഞതുപോലെ ചിന്നിച്ചിതറിക്കിടക്കുന്ന ഓർമ്മകളാണ് ; അവയ്ക്ക് വേണമെങ്കിൽ കുറേക്കൂടി ഭാവന നൽകാം… എന്നിരുന്നാലും, വായനക്കാരുടെ ചിന്തയ്ക്കായി ഈ രണ്ട് സംഭവങ്ങൾ അപൂർണ്ണമായി വിടുകയാണ് – ഇതിന് മുമ്പും പിമ്പും ഉള്ള ഭാഗങ്ങൾ നിങ്ങൾ തന്നെ ചിന്തിക്കുക)
കൂടുതൽ അവസരങ്ങൾ കിട്ടാഞ്ഞതിനാൽ ഫങ്ഷൻ കഴിഞ്ഞ് അവൾ തിരിഞ്ഞുനോക്കിക്കൊണ്ട് കാറിൽ കയറി പോകുന്നത് അവൻ വ്യസനത്തോടെ കണ്ടു.
അങ്ങിനെ അത് അവസാനിച്ചു.
രണ്ടാമത്തെ സംഭവം. :
അവധിക്കാലത്ത് ഇതുപോലെ തന്നെ മറ്റൊരു വീട്ടിൽ എല്ലാവരും ഒത്തു കൂടി. ഇത്തവണ കസിൻസ് പിള്ളേർ മാത്രമാണ് ഭൂരിഭാഗവും, മൂന്നോ നാലോ കാർണവർമാർ ഉണ്ട്. കസിൻസിൽ തന്നെ മുക്കാലും പെമ്പിള്ളേർ; അതും എല്ലാം നല്ല പരുവമൊത്ത പ്രായം.
ഏത് മുറിയിൽ ചെന്നാലും സ്ത്രീയുടെ മാദകഗന്ധം.!! അത് ആ പ്രായത്തിന്റേതാണ്. അവരുടെ വിയർപ്പിൽ പുരുഷനെ ആകർഷിക്കാനുള്ള സൂത്രം ഒളിപ്പിച്ച് വച്ചിരിക്കും.
എവിടെ നോക്കിയാലും സ്ത്രീകളുടെ തുണികളും അനുബന്ധ വസ്തുക്കളും.
അന്നത്തെ കാലത്ത് ടേപ്പ്‌റിക്കാർഡറിൽ ആണ് പാട്ട് കേൾക്കുന്നത്. കലങ്ങളിലും മറ്റും ഫിറ്റ് ചെയ്ത് സ്പീക്കറുകൾ. ആകെ മൊത്തം ആഘോഷവും വിവിധതരം കളികളും.
ഒരു സെറ്റ് സാറ്റ് കളി കളിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വിയർത്ത് ഒരു പരുവമായി.
കവിതയുടെ ശരീരം പലയിടത്തും നനഞ്ഞതായി തോന്നി. ശ്യാം അത് കണ്ടിട്ട് ആർത്തിയോടെ അവളെ ഒന്ന് നോക്കി.
കളി കഴിഞ്ഞ് മടുത്ത് എല്ലാവരും പലയിടത്തായി അടിഞ്ഞു.
ശ്യാം ഏറ്റവും അറ്റത്തുള്ള മുറിയിൽ ഒരു ചെറിയ കട്ടിലിൽ കിടന്ന് ടേപ്പ് റിക്കാർഡറിൽ പാട്ട് കേൾക്കുകയും, കാസറ്റിന്റെ കവർ വായിച്ച് നോക്കുകയുമാണ്.
അന്നത്തെ കാലത്ത് പ്യാരീസിന്റെ ഓറഞ്ചിന്റെ ടേസ്റ്റുള്ള ഉരുണ്ട ഒരു മിഠായി ഉണ്ടായിരുന്നു. ( ഇന്നും അത് ഉണ്ട് കെട്ടോ ) അത് ഒരെണ്ണം വായിലിട്ടുകൊണ്ട് കവിത ആ മുറിയിലേയ്ക്ക് വന്നു. മറ്റാരും അവിടെ ഇല്ലായിരുന്നു.
ശ്യാം തലയുയർത്തി നോക്കിയപ്പോൾ കവിത മിഠായി നുണയുന്നു. ശ്യാം ചോദിച്ചു.
“എന്താ വായിൽ?”
“മിഠായി” അവൾ പറഞ്ഞു.
“ഇനിയുണ്ടോ?”
“അയ്യോ ഇല്ലല്ലോ?”
ശ്യാം സങ്കടഭാവത്തിൽ ഒന്ന് കടാക്ഷിച്ചു.
സത്യത്തിൽ ശ്യാം മിഠായി തിന്നാറേ ഇല്ല. ഇത് കവിതയോടുള്ള സൊള്ളലിന്റെ രസത്തിന് ചോദിച്ചതാണ്.
ശ്യാം ഒന്നും പറയാതെ വെറുതെ കവിതയെ അവൾ മിഠായി തിന്നുമ്പോൾ കവിളുകൾ ചലിക്കുന്നതും, ചുണ്ടുകൾ ചുരുങ്ങുന്നതും കൗതുകത്തോടെ നോക്കിയപ്പോൾ അവൾ ചോദിച്ചു.
“മിഠായി വേണോ?” ചെറിയ ഒരു കുസൃതി ആ മുഖത്തുണ്ടായിരുന്നു..
ശ്യാം കരുതി വേറെ കൈയ്യിൽ കാണും, “ഇല്ല” എന്ന് നുണ പറഞ്ഞതായിരിക്കും എന്ന്.
അവൻ പറഞ്ഞു “ഉണ്ടെങ്കിൽ താ”
അവൾ വായിൽ കിടന്ന മിഠായി പല്ലുകൊണ്ട് കടിച്ച്, ചുണ്ടുകൾ വിടർത്തി കാണിച്ചു. എന്നിട്ട് ചോദിച്ചു.
“ഇത് മതിയോ?”
ശ്യാമിന്റെ ഉള്ളിലൂടെ ഒരു കറന്റ് പാസ് ആകുന്നതു പോലെ തോന്നി..
അവൻ വിവശനായ മുഖത്തോടെ പതിയെ പിറുപിറുത്തു – അത് അവൾക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിലായിരുന്നു.
“അതായാലും മതി.”
അവൻ കരുതി അത് അവൾ കൈയ്യിലെടുത്ത് തരും എന്ന്! അല്ലെങ്കിൽ അത് കടിച്ച് പൊട്ടിച്ച് തിന്നും എന്ന്. അവളുടെ എപ്പോഴും ശ്യാമിനോടുള്ള ആൾറ്റിറ്റിയൂഡ് ആ രീതിയിലായിരുന്നു.
ഇത് രണ്ടുമല്ല സംഭവിച്ചത്, അവൾ അവന്റെ അടുത്തേയ്ക്ക് വന്നു. തലയിണയുടെ ഇരുവശത്തും കൈകൾ കുത്തി, മുഖം താഴേയ്ക്ക് താഴ്ത്തി. മിഠായി പഴയതു പോലെ പല്ലുകൊണ്ട് കടിച്ചു പിടിച്ചു. ശ്യാം എന്ത് ചെയ്യണം എന്നറിയാതെ അന്ധാളിച്ച് അവളെ തന്നെ നോക്കി, അടുത്ത നിമിഷം അവൻ വാ തുറന്നു.
അവൾ കുറച്ചു കൂടി കുനിഞ്ഞ് ചുണ്ടിൽ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ആ മിഠായി അവന്റെ വായിലേയ്ക്ക് ഇട്ടു കൊടുത്തു. അതിനുശേഷം ഒരു ചെറിയ തന്റേടഭാവത്തോടെ അവനെ വീണ്ടും വീണ്ടും നോക്കി പതിയെ തിരിഞ്ഞു നടന്നു. ആ നോട്ടം അവന്റെ കണ്ണുകൾക്കുള്ളിലായിരുന്നു.!! ഒരു ചിരി അപ്പോഴും ആ മുഖത്തുണ്ടായിരുന്നു.
അവളുടെ ഉമിനീർ പറ്റിയ മിഠായി അവൻ നുണഞ്ഞു കൊണ്ട് സ്തംഭാവസ്ഥയിൽ ആ കിടപ്പുകിടന്നുപോയി.
ആ ഒരു സംഭവത്തോടെ അവർ തമ്മിൽ കുടുംബപരമായ ബന്ധങ്ങൾ ഒന്നും അവൾ കാണുന്നില്ല എന്ന മെസേജാണ് മറ്റൊരു ഭാഷയിൽ നൽകിയത് എന്ന് ശ്യാമിന് തോന്നി.
അവന് ശരിക്കും കാമത്തിന്റേതായ കണ്ണിനാൽ അവളെ കാണാൻ ഇടയാക്കിയ രണ്ടാമത്തെ സംഭവം ആയിരുന്നു അത്. അവന് അവളെ കടിച്ച് തിന്നാൻ തോന്നി!! എന്തു ചെയ്യും?
മൂന്നാമത്തെ സംഭവം. :
ഇത് അതേ ദിവസം രാത്രിയിൽ സംഭവിച്ചതാണ്, എല്ലാവരും എന്തോ പൊട്ട ചീട്ടുകളിക്കുന്നു ( കഴുതയോ മറ്റോ ആയിരുന്നു എന്നാണ് ഓർമ്മ )..
കവിത ഒരു വെളുത്ത ടോപ്പ് ആണ് ഇട്ടിരുന്നത്. അതിന്റെ കൈയ്യുടെ അടിഭാഗം ( കക്ഷത്തിനോട് ചേരുന്ന ഭാഗം ) ഒട്ടും നീളമില്ലായിരുന്നു. പെൺകുട്ടികളുടെ ബ്ലൗസ് ആങ്ങിനാണല്ലോ തയ്ക്കുന്നത്.
ശ്യാം കവിതയുടെ എതിർവശത്ത് നിലത്താണ് ഇരിക്കുന്നത്. അവൻ ആ കക്ഷത്തിലേയ്ക്ക് നോക്കിയപ്പോൾ അതിൽ നിന്നും ഒരു കൂട്ടം രോമങ്ങൾ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു!!