ഋതംഅടിപൊളി  

Kambi Story – ഋതം

Ritham | Author : Komban

 


 

“അജിത്….അജിത്!”

“ഹാ…സ്‌മൃതി…”

naആ ഇരുട്ടിൽ പയ്യെ കണ്ണ് തുറന്നു, ബസ്സപ്പോൾ ഒരു ഗ്രാമത്തിലൂടെ പതിയെ കുലുങ്ങി സഞ്ചരിക്കുക ആയിരുന്നു. സമയം ഏതാണ്ട് 8:30 മണി ആയി.

“അജിത്.. വല്ലാതെ തണുക്കുന്നുണ്ട്….ആ ബ്ലൂ ബാഗിൽ നിന്നും ഒരു പുതപ്പു എടുക്കാമോ..” സ്‌മൃതി അവളുടെ വരിയായി അടുക്കിവെച്ച പല്ലുകൾ തമ്മിൽ തണുപ്പിനാൽ കൂട്ടിയിടിച്ചുകൊണ്ട് എന്റെ ചെവിയിൽ മന്ത്രിച്ചു.

“ഹാ സ്‌മൃതി”

ചെറിയ മയക്കത്തിൽ ഞാൻ പയ്യെ എണീറ്റുകൊണ്ട് ബസിന്റെ മുന്നിലേക്ക് ചെന്നു. ബാഗ് എല്ലാം അവിടെയാണ് വെച്ചിരിക്കുന്നത്, ഞങ്ങൾ ഇരിക്കുന്ന ഏകദേശം സീറ്റ് ഏതാണ്ട് ബസിന്റെ പിറകിൽ ആണ്‌, അതിന്റെ മുകളിൽ ബാഗ് വെക്കാനുള്ള സംവിധാനം ഒന്നുമില്ല. ഇതുപോലെ ഒരു പഴഞ്ചൻ ബസിൽ ഞാൻ ഇതുവരെ യാത്ര ചെയ്തിട്ടും ഇല്ല. കോളേജിൽ നിന്നും ഫ്രെണ്ട്സ് ന്റെ കൂടെ എപ്പോഴൊക്കെയോ സഞ്ചരിച്ചിട്ടുണ്ട് എന്നല്ലാതെ. സ്‌മൃതിയുമൊത്തു ആദ്യമാണ്. മൊത്തത്തിൽ പറഞ്ഞാൽ ഈ ബസ് തീരെ പഴഞ്ചൻ ആണ്, ലോങ്ങ് ട്രിപ്പിനൊക്കെ ഇത് ഇപ്പോഴും പ്രാപ്തമാണോ ആവൊ?. പിന്നെ കൂടെയുള്ള യാത്രികരും ഞങ്ങളെ പോലെ അവസാനത്തെ സ്റ്റോപ്പിൽ ഇറങ്ങുന്നവരൊന്നും അല്ല. ആ ഇരുട്ടിൽ കുറച്ചു നേരം ഡ്രസ്സ് എല്ലാം പുറത്തെടുത്തു നോക്കിയാണ് അവൾക്കിഷ്ടമുള്ള ആ ബ്ലാങ്കറ്റ് ഞാൻ കണ്ടെത്തിയത്. ഒന്ന് രണ്ടു യാത്രക്കാർ ഇരുട്ടിലും എന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ ചാക്കുകളും മറ്റും അതിന്റെ അടുത്ത് ഉള്ളത് കൊണ്ടാവാം.

പുതപ്പും കയ്യിലെടുത്തുകൊണ്ട് പിറകിലെ സീറ്റിലേക്ക് നടക്കുമ്പോൾ എവിടെയാണ് ഇരുന്നത് എന്ന് പോലും ഞാൻ മറന്നുപോയി. കാരണം ബസിന്റെ അകത്തു വെളിച്ചം ഒന്നുമില്ല, മുൻപിൽ ഒരു മഞ്ഞ ബൾബ് ഇട്ടിട്ടുണ്ട് അത്രതന്നെ. പിന്നെ ദൂരെ ബസിന്റെ അവസാനത്തെ സീറ്റിനു രണ്ടു സീറ്റ് മുൻപിൽ വലതു വശത്തായിട്ടാണ് ഞങ്ങൾ ഇരുന്നത് എന്ന് ഞാൻ ഓർത്തെടുത്തു. പക്ഷെ ആ ഇരുട്ടിൽ ഒന്നുടെ നോക്കിയപ്പോൾ അവിടെയിപ്പോ മറ്റേതോ ദമ്പതിമാരാണല്ലോ എന്ന് തോന്നിപോയി. ഞാൻ സീറ്റിനു അടുത്തെത്തിതും ദേഷ്യവും അന്ധാളിപ്പും കൊണ്ട് തരിച്ചു അങ്ങനെ നിന്നു.

ആ ഞെട്ടലിൽ എന്റെ ശബ്ദം പോലും പുറത്തേക്ക് വന്നില്ല. സ്‌മൃതിയുടെ അടുത്ത് ഒരു കട്ട താടിയുള്ള ഒരു മനുഷ്യൻ. ഞാൻ ബസിലേക്ക് കയറുമ്പോ അയാളെ ഒന്ന് ശ്രദ്ധിച്ചിരുന്നു, അയാളുടെ അർത്ഥം വച്ചൊരു നോട്ടം സ്‌മൃതിയുടെ അഞ്ചരയടിയിൽ കൂടുതൽ ഉള്ള അംഗലാവണ്യത്തിലേക്ക് തന്നെ ആയിരുന്നു. അവളുടെ മാറിലേക്ക് ചൂഴ്ന്നു നോക്കും വിധമായിരുന്നു. സ്‌മൃതിയും ഒരു നിമിഷത്തിൽ കൂടുതൽ പിറകിലേക്ക് നടക്കുമ്പോ അയാളെ നോക്കിയിരുന്നു. ഒരു പക്ഷെ സ്‌മൃതിയ്ക്ക് അങ്ങനെയുള്ള പുരുഷന്മാരെ കാണുന്നത് ഒത്തിരി ഇഷ്ടമാണ് അതെനിക്കറിയാം ഏതാണ്ട്. കക്ഷിയെ കാണാൻ വെളുത്തിട്ടോക്കെ ആണെങ്കിലും ഒരു മാച്ചോ ലുക്കാണ്.

അയാളുടെ സീറ്റിന്റെ ഒത്തിരി പിറകിൽ ആയിരുന്നു ഇത്ര നേരം ഞങ്ങൾ ഇരുന്നത്. അവളുടെ ഭർത്താവായ ഞാൻ കൂടെയുണ്ടായിട്ടു പോലും ഞാനൊന്നു മാറിയപ്പോൾ എന്റെ സീറ്റിൽ നാണമില്ലാതെ ഇരുന്ന അയാളോട് എനിക്ക് പുച്ഛം തോന്നി. പക്ഷെ അപ്പോഴും ഞാൻ ആലോചിച്ചത് ഒരു പക്ഷെ ഞാൻ ഇപ്പോൾ കൂടെയില്ലെങ്കിൽ അവളുടെ അവസ്‌ഥ എന്താകുംമെന്നായിരുന്നു. ആണുങ്ങളോട് അധികം എതിർക്കാനൊന്നും അവൾക്ക് കഴിയില്ല. ആ ചിന്തകൾ എന്നെ പേടിപെടുത്തും മുന്നേ, ഞങ്ങൾ മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാം എന്ന് വെച്ചു. ഞാൻ “സ്‌മൃതി…” എന്ന് വിളിച്ചപ്പോളേക്കും അയാൾ എന്നെ നോക്കാതെ അവളുടെ തോളിലേക്ക് അധികാരത്തോടെ വലംകൈ വെച്ചു.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പക്ഷെ…..ഇപ്പൊ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്‌മൃതിയെ നോക്കുമ്പോൾ അവളുടെ അടുത്തിരിക്കുന്ന ആ കട്ടത്താടിക്കാരന്റെ ബലമുള്ള വലം കൈ അവളുടെ തോളിൽ വിരൽകൊണ്ട് താളം പിടിക്കുകയാണ്. അവളെന്നെ ഭയത്തോടെയും എന്തെന്നറിയാത്ത ജിജ്ഞാസയോടെയും ഒന്ന് ദയനീയമായി നോക്കി.

ഒപ്പം അവളെന്നോട് അവളുടെ ചുണ്ടിൽ ഒരു വിരൽ വെച്ചുകൊണ്ട് എന്നോട് ക്ഷമയോടെ ഇരിക്കാൻ മാത്രം അപേക്ഷിച്ചു. അവളുടെ വിടർന്ന കണ്ണുകൾ കൊണ്ട് എന്റെ ശ്രദ്ധ ആ താടിക്കാരന്റെ ഇടുപ്പിലേക്ക് എത്തിച്ചു. അയാളുടെ ഇടം കൈയിൽ ഒരു തോക്ക് പിടിച്ചിരുന്നു പക്ഷെ അതിന്റെ മുഴുവൻ ഭാഗവും എനിക്ക് കാണാമായിരുന്നില്ല. ഞാൻ ആ തോക്കിലേക്ക് നോക്കിയപ്പോൾ തന്ന ഞാൻ ആകെവിയർത്തു. അയാൾ എന്നെ തീക്ഷ്ണമായി നോക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് പേടിച്ചിട്ടാണെങ്കിലും ഒന്ന് നോക്കി….അയാൾ പക്ഷെ ആ നിമിഷം നോക്കി ദഹിപ്പിക്കും പോലെ ഒരു ചിരി ചിരിക്കുകയും ചെയ്തു.

“അവിടെ ഇരിക്കടാ..” അയാളുടെ കനമുള്ള ശബ്ദത്തിൽ ഒരാൾ മാത്രം ഇരിക്കുന്ന അയാളുടെ വലതു വശത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി, ബ്ലാങ്കറ്റ് എടുക്കാൻ പോകുമ്പോ അവിടം കാലി ആയിരുന്നു, അപ്പൊ ഉറപ്പായും ഇപ്പൊ അവിടെയിരിക്കുന്ന വായിൽ മുറുക്കാൻ ഇട്ടു ചവക്കുന്ന ആ മെലിഞ്ഞ മനുഷ്യൻ ഈ താടിക്കാരന്റെ കൂട്ടാളിയാവും. ആ ഇരുട്ടിലും അവനെന്നെ നോക്കികൊണ്ട് തിളങ്ങുന്ന മൂർച്ചയേറിയ ഒരു കത്തി കാണിച്ചു.

“ഇങ്ങോട്ടിരി സാറെ..” കൂട്ടാളി എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവനെ വേണെങ്കിൽ എനിക്ക് അടിച്ചിടാമായിരുന്നു. പക്ഷെ അവന്റെ കയ്യിലെ കത്തിയുടെ മൂർച്ച കണ്ടപ്പോൾ ഒരു ഞാൻ ചാൻസ് എടുക്കാൻ നിന്നില്ല. അവനൊരു മെലിഞ്ഞവൻ ആയതുകൊണ്ട് എനിക്കവനെ നിഷ്പ്രഭം കീഴ്പെടുത്താമായിരുന്നു, പക്ഷെ അവന്റെ കയ്യിലെ കത്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഇരുപ്പുറയ്ക്കാതെ ഒരു ചന്തിയിൽ ഇരുന്നുകൊണ്ട് താടിക്കാരനോട് അപേക്ഷിച്ചു.

“ഭായി …. പ്ലീസ് ഞങ്ങളെ …..ശല്യം ചെയ്യരുത്.”

“ആദ്യം നീ ആദ്യം ഞങ്ങളെ ശല്യം ചെയ്യാതെയിരി …മോനെ.” ഘുര്‍ഘുരാരവത്തോടെ ആയാളും എന്നെ നോക്കി കലിപ്പിച്ചു പറയുമ്പോ ഞാൻ അയാളുടെ കാതിലെ കടുക്കനിലേക്ക് നോക്കി, സിനിമകളിലും മറ്റും കണ്ടിട്ടുള്ള കൊള്ള സങ്കേതത്തിലെ തലവനെ പോലെ എനിക്ക് തോന്നി. കൊമ്പൻ മീശയും മുകളിലേക്ക് ഒതുക്കിയ മുടിയും വലിയ ചുണ്ടുകളും. വസ്ത്രം ആണെങ്കിൽ ഓം എന്നെഴുതിയ ഓറഞ്ച് ജുബ്ബയും, നീല ജീൻസും.

ഞാൻ വീണ്ടും ശബ്ദം ഉയർത്താൻ നോക്കുമ്പോൾ അയാൾ അരയിലെ തോക്കിൽ പിടിച്ചുകൊണ്ട് എന്നെ കൂർത്ത ഒരു നോട്ടം നോക്കിയപ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അയാളുടെ തിളങ്ങുന്ന പൂച്ചക്കണ്ണിലെക്ക് നോക്കി. ആ ഒരു നിമിഷം ഞാൻ പതറിപ്പോയി. എന്റെ വാക്കുകൾ ഞാൻ വിഴുങ്ങുന്നത് കൂടെ കണ്ടപ്പോൾ കൂട്ടാളി എന്റെ തോളിൽ തട്ടി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നേരം താടിക്കാരൻ എന്നെ നോക്കാതെ സ്‌മൃതിയുടെ മെറ്റാലിക് ബ്രൗൺ നിറമുള്ള പോണിടെയിൽ മുടിയുടെ താഴെ കഴുത്തിൽ ഒന്ന് മൂക്ക് കൊണ്ട് ഉരച്ചുകൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *