Kambi Kadha – സുസ്മിതം – 1അടിപൊളി 

രണ്ടുദിവസം കഴിഞ്ഞ്, എനിക്ക് ബ്രേക്കഫാസ്റ്റ് തരുന്നതിനിടയിൽ പെട്ടെന്ന് എന്തോ ഓർത്തത് പോലെ അമ്മ പറഞ്ഞു.

“എടാ മോനെ….അമ്മ ഒരു കാര്യം വിട്ടുപോയി, നിന്നോട് ഇന്ന് വൈകിട്ട് ഇംഗ്ലീഷ് പഠിക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്, അപ്പുറത്തെ സ്മിത..…. ഇന്നലെ പറഞ്ഞതാ…. ഞാൻ അതങ്ങ് വിട്ടു പോയി”

എൻറെ കണ്ണുകൾ വികസിച്ചു, ഹൃദയമിടിപ്പ് കൂടി. ഇവിടെയും എനിക്ക് അഭിനയിച്ചേ പറ്റൂ .

“അമ്മ ഫീസ് ഒരുപാട് ആകുമോ….”

“ഏയ് ഇല്ലടാ…വേറെ ഒന്ന് രണ്ട് കുട്ടികളെയും കൂടി കിട്ടുമോ എന്ന് ആ കൊച്ചു നോക്കുന്നുണ്ട്. അതും വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ”

അന്ന് കോളേജിൽ നിന്നും വരുന്ന വഴി ചെറിയ ചില തയ്യാറെടുപ്പുകൾ ഞാൻ നടത്തി. ജംഗ്ഷനിൽ ഇറങ്ങി ഒരു സ്പ്രേ മേടിച്ചു. മുടിയൊക്കെ ഒന്ന് വെട്ടി. ഇന്നലെതന്നെ ഈ വിവരം അമ്മ പറഞ്ഞിരുന്നെങ്കിൽ, കുറച്ചുകൂടി തയ്യാറാകാമായിരുന്നു.

കൃത്യം ആറുമണിക്ക് തന്നെ ഞാൻ സ്മിത ചേച്ചിയുടെ വീട്ടിലെത്തി, കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നത് ചേച്ചിയുടെ അമ്മായിയമ്മയാണ്, അതായത് രവിചന്ദ്രന്റെ അമ്മ.

“ആ വിഷ്ണു മോനോ. ഇരിക്ക്..ട്യൂഷന് വന്നതല്ലേ…അവൾ കുളിക്കാൻ പോയി ഇപ്പം വരും”

വീടിൻറെ ഉമ്മറപ്പടിയിലുള്ള ഒരു കസേരയിൽ ഞാനിരുന്നു. ഭിത്തിയിൽ കുറെ ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. കൂട്ടത്തിൽ രവിചന്ദ്രന്റെയും സ്മിത ചേച്ചിയുടെയും കല്യാണ ഫോട്ടോ. രവിചന്ദ്രനോട് ദേഷ്യത്തിന് കുറവ് വന്നിട്ടില്ലെങ്കിലും ഒരർത്ഥത്തിൽ അയാൾ ഉള്ളതുകൊണ്ടാണ് സ്മിത ചേച്ചി ഈ നാട്ടിലേക്ക് വരാൻ കാരണമായത് ഇന്ന് ഞാൻ ഓർത്തു. ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.

“ആ വിഷ്ണു എത്തിയോ….” ഒടുവിൽ വാതിൽ പടിയിൽ ദേവി പ്രത്യക്ഷപ്പെട്ടു. ഞാൻ എണീറ്റു.

മുടിയിഴകൾ ഉണങ്ങിയിട്ടില്ല. ഒരു മാക്സി ആണ് ഇട്ടിരിക്കുന്നത്. ചേച്ചി ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്. എൻറെ ഹൃദയം പതിയെ പെരുമ്പറ കൊട്ടി തുടങ്ങി.

“വിഷ്ണു വരൂ…..നമുക്ക് മുകളിലത്തെ നിലയിലേക്ക് പോകാം അവിടെ ബാൽക്കണിയിൽ ക്ലാസ് എടുക്കുന്നതാണ് നല്ലത്…ഇവിടെ എപ്പോഴും പുറത്തുനിന്നുള്ള ആൾക്കാരൊക്കെ വരും…..”

ഞാൻ ചേച്ചിയെ പിന്തുടർന്നു. ചേച്ചി സ്റ്റെയർകെയ്സ് കയറിയപ്പോൾ, പതിഞ്ഞ താളത്തിൽ ചേച്ചിയുടെ പിൻഭാഗം ചലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ വീടിൻറെ മുകളിലത്തെ നിലയിൽ ഞാൻ ആദ്യമായാണ് കയറുന്നത്. രവിചന്ദ്രൻറെയും സ്മിത ചേച്ചിയുടെയും മുറിയുടെ ഒരു വാതിൽ തുറക്കുന്നത് ബാൽക്കണിയിലേക്കാണ്. അവിടെ രണ്ട് കസേരയും ടീപോയും കിടക്കുന്നുണ്ട്. ചേച്ചി എന്നോട് ഇരിക്കാൻ പറഞ്ഞു. ക്ലാസ് തുടങ്ങിയപ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ചേച്ചി ഭയങ്കര സീരിയസ് ആണ്. ചിരിക്കുന്നത് വല്ലപ്പോഴും മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. പക്ഷേ എനിക്ക് ചിരി വേണ്ടല്ലോ, ആ പുഞ്ചിരി മാത്രം മതി ഒരു ദിവസം മുന്നോട്ടു കൊണ്ടുപോകാൻ.

കുറച്ചുദിവസത്തെ ട്യൂഷൻ ക്ലാസ് കൊണ്ട് എൻറെ ഭയം മാറി. ചേച്ചിയോട് ക്ലാസിലെ ചില തമാശകൾ പറയുന്നതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിത്തുടങ്ങി. പക്ഷേ അതു മാത്രമേയുള്ളൂ. അവർ വളരെ ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. ഞാൻ ചില തമാശ കാര്യങ്ങൾ പറയുമ്പോൾ ചുണ്ടിന്റെ കോണുകൊണ്ട് ഒന്നു മന്ദഹസിക്കും അത്രതന്നെ. കൂടുതൽ സമയവും ചേച്ചി പാഠഭാഗങ്ങൾ വിശദീകരിക്കും, നോട്ടുകൾ എനിക്ക് പറഞ്ഞു തരും. ചില ഹോംവർക്ക് തരും. അതൊക്കെ അടുത്ത ദിവസം ഒന്ന് ഓടിച്ചു നോക്കും. ഞാൻ എത്ര തെറ്റിച്ചാലും എന്നെ വഴക്ക് പറയില്ല.

“വിഷ്ണു….” ഒരല്പം കാഠിന്യത്തോടെ നീട്ടി ഒന്നു വിളിക്കും. “നീ ഇത് വീണ്ടും തെറ്റിച്ചല്ലോ…..” അത്രമാത്രം.

സ്മിത ചേച്ചിക്ക് എപ്പോഴും എന്തോ ഒരു പ്രത്യേക മണമാണ്. അവർ അടുത്തിരിക്കുമ്പോഴും അവർ വിരലുകൾ ഓടിച്ച എൻറെ നോട്ടുബുക്കിന്റെ താളുകൾ മറച്ചു നോക്കുമ്പോഴും ആ വാസന എൻറെ നാസികത്തുമ്പിലൂടെ കടന്നു പോകാറുണ്ട്.

മറ്റു പെൺകുട്ടികളെയും സ്ത്രീകളെയും ഓർത്തു വാണം വിടുന്നത് ഞാൻ ഏറെക്കുറെ പൂർണമായും നിർത്തി. ഞാൻ ചേച്ചിയെ മാത്രം സ്വപ്നം കണ്ടുതുടങ്ങി. അനിർവചനീയമായ എന്തോ ഒരു വികാരം എൻറെയുള്ളിൽ ഉടലെടുത്തു തുടങ്ങി.

എൻറെ ഭാഗ്യം. ഞാൻ പേടിച്ചത് പോലെ മറ്റു കുട്ടികളെ ഒന്നും ചേച്ചിക്ക് സ്റ്റുഡൻസ് ആയി കിട്ടിയില്ല. കുറച്ചുനാളുകളായി ഞാൻ മാത്രമേയുള്ളൂ ശിഷ്യനായി. ഒരു കാര്യം എപ്പോഴും ചേച്ചി ചെയ്യാറുണ്ട്. ഇടയ്ക്കിടയ്ക്ക് വന്നു മൊബൈൽ ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് നോക്കുന്നത്. അന്ന് വാട്സ്ആപ്പ് തുടങ്ങിയ കാലഘട്ടമാണ്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ചേച്ചിയുടെ ഫോൺ. അന്നത്തെ ഏറ്റവും പുതിയ മോഡൽ ഐഫോൺ ആയിരുന്നു അത്. ചേച്ചിയുടെ ഗൾഫിൽ ജോലി ചെയ്യുന്ന സുഹൃത്ത് വിവാഹസമ്മാനമായി കൊടുത്തതാണത്രേ.

ഒരു ദിവസം എൻറെ മുന്നിൽ വച്ച് മെസ്സേജ് നോക്കി ചിരിച്ചപ്പോൾ ഞാൻ സകല ധൈര്യവും സംഭരിച്ച് ചോദിച്ചു.

“രവിച്ചേട്ടൻ ആയിരിക്കുമല്ലേ…”

“പോടാ…രവിച്ചേട്ടൻ ഒന്നുമല്ല, അങ്ങേര് മെസ്സേജ് ഒന്നും അയക്കില്ല.ഇതിൻറെ ഫ്രണ്ടാ….ഡോക്ടർ സാന്ദ്ര”

“ഈ ഡോക്ടർ ആണോ ചേച്ചിക്ക് ഫോൺ തന്നത്”

“അതെ……” ചേച്ചി ഫോണിൽ നിന്നും കണ്ടെടുക്കാതെ എന്നോട് പറഞ്ഞു

ഒരുപക്ഷേ ഇത്രയും സ്വാതന്ത്ര്യത്തോടെ ഞാൻ ചേച്ചിയുമായി സംസാരിക്കുന്നത് ആദ്യമായിട്ടായിരിക്കണം. ഇതിൽ നിന്നും ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയെടുത്തു. ഡോക്ടർ സാന്ദ്രയാണ് ചേച്ചിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. കൂട്ടുകാരിക്ക് ഐഫോൺ സമ്മാനമായി നൽകണമെങ്കിൽ അവരൊരു പണച്ചാക്കായിരിക്കണം. രണ്ടാമതായി എൻറെ ശത്രുവായ രവിചന്ദ്രനെ പറ്റി സ്മിതചേച്ചിക്ക് ഒരല്പം മതിപ്പു കുറവല്ലേ?. അത് ശരിയാണെങ്കിൽ എനിക്കത് ഒരു സാധ്യതയല്ലേ.?

ഞാനന്ന് വീട്ടിൽ വന്നു വളരെ കുലംകഷമായി തന്നെ ആലോചിച്ചു. സനീഷ് പറഞ്ഞതുപോലെ എനിക്ക് ഒരു അവസരത്തിനുള്ള സാധ്യത ഉണ്ട്. ഇനിയും വൈകിക്കൂടാ. ഒന്നു ശ്രമിച്ചു നോക്കിയാൽ തെറ്റില്ല എന്ന് തോന്നി. പക്ഷേ എവിടെയെങ്കിലും ഒന്നു പാളിപോയാൽ നാടുവിടേണ്ടി വരും. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും. അതുകൊണ്ട് ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ വളരെ വിദഗ്ധമായ ഒരു പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് ചേച്ചിയെ സമീപിക്കുന്നത് ചെയ്യുന്നത് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അവർ ഒരുപക്ഷേ കേസ് കൊടുത്താലോ. ഞാൻ അങ്ങനെ പലതും ചിന്തിച്ചു കൂട്ടി.

പാതിരാവായപ്പോഴേക്കും ഒരു ഉഗ്രൻ പദ്ധതി എൻറെ മനസ്സിൽ രൂപം കൊണ്ടിരുന്നു. അത് പ്രാബല്യത്തിൽ വരുത്തേണ്ടത് ഇനി ഞാൻ മാത്രമാണ്. മറ്റാരോടും ഇതിൻറെ ഒരു വിശദാംശങ്ങളും പങ്കുവെക്കേണ്ടതില്ല. ആരോടും അഭിപ്രായം പോലും ചോദിക്കേണ്ടതില്ല. ഞാൻ മനസ്സിൽ കുറിച്ചിട്ടു. പദ്ധതിയുടെ ഓരോ ഘട്ടത്തിനെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടിയിരിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *