കണക്കുപുസ്തകം – 4

: ഹലോ സാറേ… മതി നോക്കിയത്, ഇതെന്താ ആദ്യമായിട്ട് കാണുവാണോ എന്നെ

: എത്ര കണ്ടാലും മതിവരുന്നില്ല മോളേ… നീയിങ്ങനെ കുളിച്ചൊരുങ്ങി കുറിയൊക്കെ തൊട്ട് പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടാൽ ആരായാലും നോക്കി നിന്നുപോകും…

: അയ്യോ മതി… കണ്ണ് വെക്കല്ലേ ഹരിയേട്ടാ, ജീവിച്ച് പൊക്കോട്ടെ

: കാലത്തുതന്നെ ഫ്രഷായി എന്തെങ്കിലും തരാൻ തോന്നുന്നുണ്ടോ…

: താഴെ നല്ല ചൂടുള്ള ചട്ടുകം ഇരിപ്പുണ്ട്, അതുവച്ച് ഒന്ന് തരട്ടെ..

ഇതുംപറഞ്ഞ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടാൻ തുടങ്ങിയ സ്വപ്നയുടെ കയ്യിൽ ഹരി പിടുത്തമിട്ടു. തലതിരിച്ച് ഹരിയെ നോക്കുന്ന അവളുടെ നെഞ്ചിടിപ്പ് കൂടി. ഹരിയുടെ കൈ പിന്നിലേക്ക് വലിയുംതോറും ഇരുവർക്കുമിടയിലെ അകലം കുറഞ്ഞുവന്നു. സ്വപ്നയുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭയത്തെ ഹരി വകവച്ചില്ല. അവളുടെ കൈപിടിച്ച് വലിച്ചതും പെണ്ണ് ഹരിയുടെ വിരിഞ്ഞ മാറിലേക്ക് തെന്നിവീണു. സ്വപ്നയുടെ ശ്വാസഗതി വേഗത്തിലാവുന്നത് ഹരി തന്റെ നെഞ്ചിലറിഞ്ഞു… തന്റെ കൈകൾക്കുള്ളിൽ നിന്നും കുതറി മാറുവാനുള്ള സ്വപ്നയുടെ ശ്രമത്തിന് വിരാമമിട്ടുകൊണ്ട് ഹരി അവളുടെ കവിളുകൾ കൈക്കുമ്പിളിലാക്കി ചന്ദനകുറിതൊട്ട തിരുനെറ്റിയെ ചുംബനത്താൽ മൂടി…
: എടി പെണ്ണേ… പേടിച്ചുപോയോ…

: പിന്നില്ലാതെ… ഇങ്ങനുണ്ടോ ഒരു പെണ്ണുപിടിയൻ

: ആഹാ.. അതിന് ഞാൻ പിടിച്ചിട്ടൊന്നും ഇല്ലല്ലോ… ദേ നോക്കിയേ എന്റെ രണ്ട് കൈയും ഫ്രീയാണ്, നീയല്ലേ എന്റെ നെഞ്ചത്ത് കയറി കിടക്കുന്നത്…

: ദുഷ്ടൻ…. മിണ്ടണ്ട എന്നോട്

: ഇനി എന്റെ മോള് എഴുന്നേറ്റ് പോയേ… ഞാൻ വേഗം റെഡിയായി താഴേക്ക് വരാം ട്ടോ…

: ഉം… വാ വാ …

ഹരി താഴേക്ക് വന്നശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അമ്മായിയുടെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞു. തെങ്ങിൻ കള്ളൊഴിച്ച് പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ ദോശ, സാമ്പാറും ചട്ണിയും കൂട്ടി നന്നായൊന്ന് പെരുമാറി. കഴിച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ മാറി സ്വപ്നയെ കൂട്ടി പുറത്തേക്കിറങ്ങിയ ഹരി നേരെ പോയത് തന്റെ അച്ഛന്റെ വിയർപ്പും അധ്വാനവുമായിരുന്ന കടയിരിക്കുന്ന അങ്ങാടിയിലേക്കാണ്. വലിയൊരു സിറ്റിയായി മാറിയ അവിടം ഇന്നും കാത്തുസൂക്ഷിക്കുന്ന ചരിത്ര സ്മാരകമായി ഒരു പറമ്പും കത്തി ചാമ്പലായ കടയുടെ അവശിഷ്ടങ്ങളും കാണാം. പട്ടണത്തിന് ഒത്ത നടുവിലായി വലിയൊരു പ്ലോട്ട് ഇന്നും ഒഴിഞ്ഞു കിടക്കുന്നത് ആരിലും അത്ഭുതമുണർത്തും. കോടികൾ വിലവരുന്ന ആ പ്ലോട്ടിൽ പലരും കണ്ണുവച്ചെങ്കിലും ഹരിയുടെ ഉറച്ച തീരുമാനമായിരുന്നു അത് വിൽക്കില്ലെന്നത്.

: ഹരിയേട്ടാ.. ഇത് വില്കുന്നില്ലെങ്കിൽ നമുക്കുതന്നെ ഇവിടെ എന്തെങ്കിലും തുടങ്ങിക്കൂടെ

: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്…. ഇപ്പോഴല്ല കുറച്ച് കഴിയട്ടെ

: നമുക്ക് ഒന്ന് ഇറങ്ങി നോക്കിയാലോ

: ഹേയ് അത് പറ്റില്ല, എന്നെ ഇവിടെ ആർക്കും അറിയില്ല, അച്ഛന്റെ മരണത്തിന് ശേഷം ഞങ്ങൾ ആരും ഇതുവരെ ഈ സ്ഥലത്ത് വന്നിട്ടില്ല. ദേ ആ കാണുന്ന വലിയ കട കണ്ടോ, അതാണ് അവറാച്ചന്റെ ആദ്യത്തെ സംരംഭം

: അത് അങ്ങ് കത്തിച്ചാലോ ഹരിയേട്ടാ..

: നീ വൈഗയുടെ ആരെങ്കിലും ആണോ..
: അതെന്തേ

: അല്ല, സാദാരണ അവളാണ് ഇതുപോലത്തെ ഐഡിയയുമായിട്ട് വരുന്നത്

: എന്നാപ്പിന്നെ ഹരിയേട്ടൻ തന്നെ പറ…. ആസൂത്രണ കമ്മിഷൻ ചെയർമാൻ അല്ലെ

: എടി എടി മതിയെടി ആക്കിയത്… നീ കണ്ടോ ഈ നാട്ടുകാരെക്കൊണ്ട് തന്നെ ഞാനത് കത്തിക്കും…

: അത് പൊളിച്ചു… ഇനി നമ്മുടെ അടുത്ത പ്ലാൻ എന്താ..

: നമുക്ക് ഇന്ന് മുഴുവൻ കറങ്ങാം.. എന്നിട്ട് നാളെ രാവിലെ കൊച്ചിക്ക് വിടാം, എന്തേ

: ഡബ്ബിൾ ഓക്കേ..

സ്വപ്നയുമായി ഹരി ഹിൽ സ്റ്റേഷനുകൾ ലക്ഷ്യമാക്കി വണ്ടി പായിച്ചു. കാടും മലയും പച്ചപ്പും ആവോളം ആസ്വദിച്ച് നാടൻ ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഉച്ചതിരിഞ്ഞ് രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടർന്നു. സ്വപ്നയുടെ ഫോണിലേക്ക് അന്നാമ്മയുടെ കോൾ വന്നതോടെ ഹരി വണ്ടി ഒതുക്കി നിർത്തി.

: ഹരിയേട്ടാ… മിക്കവാറും പാർട്ടിയുടെ കാര്യം പറയാൻ ആയിരിക്കും

: ഇനി അധികം വൈകിപ്പിക്കണ്ട… വരുന്ന ശനിയാഴ്ച ആവാം എന്ന് പറ. സ്ഥലവും സമയവുമൊക്കെ അവരോട് തന്നെ തീരുമാനിക്കാൻ പറ

: ഓക്കേ..

അന്നാമ്മയുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ച ശേഷം വണ്ടി മുന്നോട്ട് നീങ്ങി…

: എന്റെ മോളേ… നിന്നെ സമ്മതിച്ചു, പഠിച്ച കള്ളിതന്നെ.. എന്തൊരു അഭിനയമായിരുന്നു

: പിന്നല്ല… ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ തള്ളയ്ക്ക് നൂറ് ചോദ്യങ്ങളുണ്ടാവും ചോദിക്കാൻ..

: അതെന്തിനാ അവർ നിന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചത്..

: ആഹ്.. എനിക്കറിയില്ല, ഹരിയേട്ടൻ മുന്നേ പറഞ്ഞപോലെ നമ്മുടെ ഓഫീസിലുള്ള ആൾക്കാരെ റാഞ്ചുന്നതിന്റെ ഭാഗമായിരിക്കും…

: ഉം…

: ഹരിയേട്ടൻ എന്തിനാ ശനിയാഴ്ച മതിയെന്ന് പറഞ്ഞത്… അടിച്ച് ഓഫാവാൻ ആയിരിക്കും അല്ലെ, ഞായറാഴ്ച ലീവല്ലേ
: ഒന്ന് പോടി…നീ ചുമ്മാ ഓരോന്ന്….

: ഉം..ഉം..

വൈകുന്നേരം എല്ലാവരുമൊത്ത് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ ദർശനം നടത്തിയ ശേഷം സ്വപ്നയുമൊത്ത് ചെറിയൊരു ബോട്ട് സവാരിയും നടത്തി സന്ധ്യയോടെ ഹരി വീട്ടിൽ തിരിച്ചെത്തി. നാളെ കാലത്ത് കൊച്ചിയിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളിലാണ് സ്വപ്ന.

…………………………..

വൈകുന്നേരത്തെ ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് വീടുപിടിക്കാനായി ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കമ്മീഷണർ വൈഗയുടെ അടുത്തേക്ക് വരുന്നത്.

: നീ ഇറങ്ങാറായോ..

: പിന്നല്ലാതെ… എന്തേ സാറ് പോണില്ലേ..

: എടി..ഇന്ന് നമുക്കൊരു നൈറ്റ് ഡ്രൈവിന് പോയാലോ…. ഇന്നുകൂടിയല്ലേ എനിക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടൂ

: പറയുന്ന കേട്ടാൽ തോന്നും ഇന്നലെവരെ നമ്മൾ ഒരുമിച്ചാ കിടന്നതെന്ന്… ഒന്ന് പോയെ ശ്യാമേട്ടാ

: എന്ന ഒരു കാര്യം ചെയ്യാം… ഞാൻ രാത്രി നിന്റെ വീട്ടിലേക്ക് വരാം…

: എന്റെ മേശവലിപ്പിൽ നല്ല തോക്കിരിപ്പുണ്ട്… എടുത്ത് ഞാൻ പൊട്ടിക്കും… വേണോ

: ഡിപ്പാർട്ടമെന്റ് പിസ്റ്റൾ അല്ലെ…. അതിലും മുഴുത്തത് എന്റെ അരയിൽ ഉണ്ട്…. പൊട്ടിക്കുന്നോ

: എന്ത് നാറിയാടോ താൻ… ഒരു പെണ്ണിനോട് ഇങ്ങനാണോ പറയുക

: ഈ പെണ്ണിനോട് ഇങ്ങനൊക്കെ പറയാം… പറ്റില്ലെങ്കിൽ നീപോയി കേസ് കൊടുക്ക്… ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ

: എന്റെ മുത്തേ… വീട്ടിൽ സ്വപ്നയുടെ അമ്മയില്ലേ ശാരദേച്ചി, അവരെങ്ങാൻ കണ്ടാൽ മോശമല്ലേ… ഇനി അധികമൊന്നും കാത്തിരിക്കേണ്ടല്ലോ, ഞാൻ നിന്നെ കെട്ടാൻ പോകുവല്ലേ

: അത് പോട്ടെ… എന്ന നമുക്ക് ഒരു പടത്തിന് പോയാലോ

: മോൻ ഇങ്ങ് അടുത്ത് വന്നേ…

: മ്… എന്താടി..

: ഇരുട്ടിൽ ആരും കാണാതെ എന്റെ അമ്മിഞ്ഞ പിടിക്കാൻ അല്ലെ… മനസ്സിൽ വച്ചാൽ മതി
: പിന്നേ… ഞാൻ പിടിക്കാത്തതല്ലേ…

Leave a Reply

Your email address will not be published. Required fields are marked *