കിടക്കയിലേക്ക് പൂറിൽ നിന്ന് കുണ്ണയുടെ വലിക്കലിനനുസരിച്ചു കുനുകുനാ വെള്ളം കിനിഞ്ഞിറങ്ങി. അതിന്റെ കൂടെ വെളുത്ത പതയും വെണ്ണ ഉരുകിയത് പോലെയുള്ള കട്ടി കുഴമ്പും താഴേക്ക് ഒലിച്ചിറങ്ങി. മീനാക്ഷി പ്രാണൻ പിടയുന്ന വെപ്രാളത്തിൽ ഉറക്കെയുറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
“ഓഹ്..ഹയ്യോ..മു..ത്തേ..വയ്യടാ..ഹൂഹ്..”!
അവളുടെ സുഖം കൊണ്ടു ഞെളിപിരി കൊള്ളുന്ന കമ്പിതമായ, തീവ്ര വികാരം കൊണ്ടു തൊണ്ടവറ്റിയത് പോലെ ഇടറിയ, പല്ലുകടിച്ചു വേദന സഹിച്ചു ഉറക്കെ പുലമ്പുന്ന ആ ശബ്ദം അവനെ വീണ്ടും വീണ്ടും ഉത്തേചിപ്പിച്ചു. കുണ്ണ വല്ലാതെ വീർത്തു മകുടം വിങ്ങി ഉഗ്രരൂപം കൈവരിച്ചു. രണ്ടു കൈകളും അവളുടെ കഴുത്തിന്റെ രണ്ടു ഭാഗത്തും കിടക്കയിൽ കുത്തി അരക്കെട്ട് വലിച്ചെടുത്തു ആഞ്ഞാഞ്ഞു കുത്തി വാഹിദ് മാരകമായി പൂറിലേക്ക് താണ്ഡവമാടി.
“ആആഹ്…ഹആആഹ്..”!
വാഹിദ് ഉറക്കെ കാറാൻ തുടങ്ങി. എല്ലുമുറിയുന്നത് പോലെ വീർപ്പ് മുട്ടലിൽ ശ്വാസം അടക്കിപ്പിടിച്ചു വാഹിദ് ഉറക്കെ അലറിക്കൊണ്ട് എല്ലാ ശക്തിയും കൈവിട്ട് അവളിലേക്ക് ചീറ്റിത്തെറിച്ചു. ചൂടുള്ള ശുക്ലം കൊണ്ട് വികാര സ്രവം നിറഞ്ഞ പൂറ് നിറഞ്ഞു കുണ്ണയുടെ പാർശ്വത്തിലൂടെ പുറത്തേക്ക് കിനിഞ്ഞു.
പിന്നെയും പിന്നെയും നിർത്താതെ നിലവിളിച്ചു കൊണ്ട് അടിച്ചു അവളുടെ സുഖത്തിന്റെ അവസാന നിമിഷവും ആഘോഷിച്ചുകൊണ്ട് ഞരങ്ങിയും മൂളിയും കിതച്ചു കൊണ്ട് അവൻ വിയർപ്പിൽ മുങ്ങിയ മീനാക്ഷിയുടെ വീർത്തു നിൽക്കുന്ന മുലയിലേക്ക് കമിഴ്ന്നു വീണു.
അവന്റെ കിതപ്പുകൾ ഏറ്റുവാങ്ങി ഉടുതുണിയില്ലാതെ പുലരും വരെ തളർന്നുറങ്ങുകയും ചെയ്തു. അപ്പോഴും മുഴുവനായി വിട്ടൊഴിഞ്ഞിട്ടില്ലാത്ത മദ്യ ലഹരിയിൽ, ഉറക്കം വരാതെ, ആതിര രണ്ടുപേരും വിയർപ്പിൽ മുങ്ങി, പിറന്ന പടി കെട്ടിപ്പിടിച്ചു സുഖമായി ഉറങ്ങുന്നതും നോക്കി കിടന്നു. പിന്നീടെപ്പോഴോ കണ്ണുകൾ അടഞ്ഞു സുശുപ്തിയിലേക്ക് സഞ്ചരിക്കുകയും ചെയ്തു.
(അദ്ധ്യായം 18)
പിറ്റേന്ന് ഉച്ചസമയം.!
സൂര്യന്റെ തീക്ഷണമായ ചൂടിലും കാറ്റിൽ ചെറിയ കുളിരുണ്ട്. വിശാലമായ തൊടിയുടെ അങ്ങേയറ്റം മുതൽ മരങ്ങളും മുൾപ്പടർപ്പുകളും കാട്ടു പൊന്തകളും നിറഞ്ഞു നിൽക്കുന്നു. അവയിലൂടെ ഓടിവരുന്ന കാറ്റിനൊപ്പം ഇലകളും ലതാദികളും തുള്ളിച്ചാടുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
അപൂർവമായി കാട്ടിടയിൽ എവിടെയോ വിരിഞ്ഞ കാട്ടുപൂക്കളുടെ സൗരഭ്യവും ഒഴുകിയെത്തുന്നുണ്ട്. തന്നോട് പിണങ്ങി മുഖം വീർപ്പിച്ചു സംസാരിക്കാതെ ഗൗരവത്തിൽ നിൽക്കുന്ന ആതിരയെ വാഹിദ് ഒന്ന് നോക്കി. അവൾക്ക് തന്നോട് വല്ലാത്ത ദേഷ്യമുള്ളത് പോലെ തോന്നുന്നു.
“അതാ ആ കാണുന്നതാണ് കാഞ്ഞിര മരം മുറിച്ചു മാറ്റിയതിന്റെ തിരുശേഷിപ്പ്. അഥവാ കാഞ്ഞിരക്കാവ് ഗ്രാമത്തിലെ പേടിസ്വപ്നമായ കാഞ്ഞിരക്കുറ്റി.”
വാഹിദ് മുൾചെടികൾഒരു കൂടാരം പോലെ കാടുമൂടി കിടക്കുന്ന കാഞ്ഞിരക്കുറ്റി അവൾക്ക് കാണിച്ചു കൊണ്ട് പറഞ്ഞു. അവൾ ഗൗരവസ്വരത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു. അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചിട്ട് വീണ്ടും സംസാരം തുടർന്നു.
“പ്രേതമോ പിശാചോ എന്ത് കുന്തമായാലും, ഈ കാഞ്ഞിരക്കുറ്റിയെ ചുറ്റിപ്പറ്റി ഒരു ദുരൂഹതയുണ്ട് എന്നത് വാസ്തവമാണ്. അതിനുള്ളിൽ എന്തോ രഹസ്യമുണ്ട്. കാരണം കഴിഞ്ഞ ദിവസം ഞാനിവിടെ വന്നപ്പോൾ അതിനുള്ളിൽ നിന്ന് ഒരു നായ മുരളുന്നുണ്ടായിരുന്നു, പക്ഷേ അതിനെ കാണാൻ കഴിഞ്ഞില്ല.”
അവൻ തനിക്കുണ്ടായ അനുഭവം അവളോട് വിവരിച്ചു. ആതിരക്ക് ചെറിയൊരു ഭയം അനുഭവപ്പെട്ടിട്ട്, അറിയാതെ വാഹിദിന്റെ അടുത്തേക്ക് രണ്ടടി നീങ്ങി നിന്നുപോയി. അത് ശ്രദ്ധിക്കാതെ, അവൻ ആ കാട്ടുപൊന്തയുടെ അടുത്തേക്ക് നീങ്ങി അതിനുള്ളിലേക്ക് കണ്ണോടിച്ചു.
കനത്ത ഇരുട്ടു മൂടിക്കിടക്കുന്നു എന്നല്ലാതെ അകത്ത് പ്രത്യേകിച്ച് ഒന്നും കാണാൻ സാധിച്ചില്ല. അതിന് ചുറ്റും നടന്ന് അകത്തേക്ക് കാണാൻ സാധിച്ചില്ലെങ്കിലും ഒരുകാര്യം അവന് വ്യക്തമായി. കാഞ്ഞിരക്കുറ്റിയുടെ അടുത്ത് ഒരാൾപൊക്കത്തിൽ മുള്ളോ മുൾചെടിയുടെ തണ്ടുകളോ കമ്പുകളോ ഒന്നുമില്ല. പുറം ഭാഗത്തു കനത്തിൽ വളർന്നു നിൽക്കുന്ന ചെടികൾ വളഞ്ഞുപുളഞ്ഞും കെട്ടുപിണഞ്ഞും ഒരു കുടപോലെ വിതാനിച്ചു നിൽക്കുകയാണ്.
