കാഞ്ഞിരക്കുറ്റി – 6 7

ആ അമ്മയും മകളും എന്തൊരു പെണ്ണുങ്ങളാണ്. എത്ര ഈസിയായിട്ടാണ് അവന്റെ ഹൃദയത്തിൽ കയറിക്കൂടിയത്.

 

പതിയെ പതിയെ ആതിരയുടെ മനോഹരങ്ങളായ, നീലോൽപ്പാല ഭംഗിയുള്ള വിടർന്ന മിഴികളിലേക്ക് തരിപ്പ് കടന്ന് വരികയും മിഴിക്കോണുകളിലേക്ക് കാട്ടരുവി പോലെ കണ്ണുനീർ ഉറഞ്ഞു കൂടുകയും ചെയ്തു. മനസ്സിനെ കൈയടക്കത്തോടെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ, മൂക്കിന്റെ തുമ്പ് ചാമ്പക്ക പോലെ ചുവന്നു തുടുക്കുകയും ചുണ്ടുകളിൽ വിറ പടരുകയും ചെയ്തു. താൻ പ്രണയം കൊതിക്കുന്നില്ല,

അവന്റെ ഭാര്യയാവാനും ആഗ്രഹിക്കുന്നില്ല. അവനെ സ്നേഹിക്കുന്ന, അവൻ സ്നേഹിക്കുന്ന ഒരു മൊഞ്ചത്തി എവിടെയോ കാത്തിരിക്കുന്നുണ്ട്. പക്ഷേ ജീവിതത്തിൽ എല്ലാരേയും പോലെ നല്ലൊരു സൗഹൃദവും ശരീര സുഖവും തന്റെയും ആഗ്രമാണ്. അതിൽപോലും താൻ ഒരു തോൽവിയായിപ്പോയി.

ആതിരയ്ക്ക് മനസ്സറിഞ്ഞൊന്നു കരയണമെന്ന് തോന്നി. അവൾ അവൻ കാണാതിരിക്കാൻ തലകുനിച്ചു നിലത്തേക്ക് നോക്കി നിശ്ശബ്ദമായി കരഞ്ഞു കൊണ്ട് ഓരോ കാലടികളും മുന്നോട്ട് വച്ചു.

 

വാഹിദ്.. ഈ ആളൊഴിഞ്ഞ വിശാലമായ പറമ്പിലെ പുൽമെത്തയിൽ, കിളികളും കുരുവികളും കാട്ടുപുഷ്പങ്ങളും വിലസുന്ന കാട്ടിടവഴിയിലെ തണൽ കൂടാരത്തിൽ, ആകാശം ചുംബിക്കുന്ന ആ പാറയുടെ കീഴിൽ.. കണ്ണിൽകാണുന്ന ഏതെങ്കിലുമൊരു കോണിൽ എന്നെ കോരിയെടുത്തു കൊണ്ടുപോയി ബലാത്ക്കാരം ചെയ്തു ഈ പെണ്ണിന്റെ വികാരക്കോട്ടകൾ കുതിച്ചതച്ചു തകർത്തു തരിപ്പണമാക്കൂ.

നിന്റെ ഈ ലക്ഷണമൊത്ത പുരുഷ ശക്തിയുടെ കുതിരപ്പാച്ചിലിൽ എന്റെ പൂമെത്ത പോലെയുള്ള, ത്രസിക്കുന്ന മാംസമോഹങ്ങളെ സുഖം കൊണ്ട് കണ്ണീരണിയിക്കൂ. എന്നെയൊന്നു നിന്റെ കരുത്തിൽ ഒരു സമ്പൂർണ്ണ വനിതയാക്കൂ. എടാ, എനിക്ക് നിന്നെ കൊതിയാവുന്നെടാ..

ആതിരയുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. ചങ്കു തകരുന്ന ആത്മനിന്ദയുടെ സൂചിക്കുത്തിൽ നീറിപ്പുകഞ്ഞു. പിന്നിലൂടെ അവനെയൊന്നു കെട്ടിപ്പിടിക്കാൻ, പൊട്ടിക്കരയാൻ അവൾക്കൊരു മോഹം തോന്നി. എന്തും സഹിക്കാമായിരുന്നു, പക്ഷേ തന്റെ കണ്മുന്നിൽ കിടന്ന് ആ രണ്ടുസ്ത്രീകൾ കാണിച്ച പെൺകരുത്ത്..! തന്റെ ആത്മാഭിമാനത്തിന്റെ കഴുത്തിലേറ്റ കത്തിവരയായിരുന്നു ആ ഗംഭീര കളികൾ.

എത്ര സുന്ദരമായിട്ടാണ് വാഹിദിന്റെ തീരാത്ത നീണ്ട കളികൾ അവർ കൂകിയും കാറിയും നിലവിളിച്ചും പൂറുകൊണ്ട് നേരിട്ടത്. അവൻ അവരെ ശരിക്കും സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയികളഞ്ഞു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും അപമാനത്തിന്റെ രക്തം കിനിയുന്നുണ്ട്.!

 

അവർക്കിടയിൽ വലിയൊരു മൗനം നിറഞ്ഞു നിന്നു. ഒന്നും സംസാരിക്കാതെ രണ്ടുപേരും പറമ്പുകൾ താണ്ടി, വലിയേടത്തു തറവാടിന്റെ മുന്നിലുള്ള റോഡിലേക്കിറങ്ങി സ്‌കൂളിന്റെ അടുത്തേക്ക് നടന്നു നീങ്ങി. ആതിര അവനറിയാതെ കണ്ണുകൾ തുടച്ചു. മൂക്ക് ചീറ്റി ശബ്ദമുണ്ടാവാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

 

“നിങ്ങൾ മമ്മാജിയെ കണ്ടിട്ട് വരൂ. എനിക്കൊരു തലവേദന. ഇന്നലെ മദ്യപിച്ചത് കൊണ്ടാവും.” സ്‌കൂൾ കഴിഞ്ഞു വീടിന്റെ സമീപത്തെത്തിയപ്പോൾ അവൾ പറഞ്ഞു. സംസാരിച്ചപ്പോൾ ആതിരയുടെ ശബ്ദം ചെറുതായി ഇടറി. അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ വേഗം വീട്ടിലേക്ക് കയറിപ്പോയി.

മറുപടിക്ക് കാത്തുനിൽക്കാതെ തലയും കുനിച്ചു തിരക്കിട്ടു നടന്നു പോകുന്ന ആതിരയെ കുറച്ചു നേരം വാഹിദ് നോക്കിനിന്നു. പിന്നെ മമ്മാജിയുടെ വീട് ലക്ഷ്യമാക്കി റോഡിലൂടെ നടന്നു നീങ്ങി.

 

ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. മമ്മാജിയുടെ മകൻ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് കാണാതായ മനുഷ്യനെ കുറിച്ച് ആ പെണ്ണിനോട് അന്വേഷിച്ചറിയാനുണ്ട്. അതുപോലെ മമ്മാജിയുടെ മകന്റെ തിരോധനത്തിന്റെ വിവരങ്ങളും അറിയാനുണ്ട്.

വാസുക്കാരാണവരുടെ അധികാര ധാർഷ്ട്യത്തിന്റെ കൈക്കരുതിനു മുന്നിൽ, ഒരൊറ്റ ചവുട്ടുകൊണ്ട് പിറന്ന പടി നാണം മറക്കാനില്ലാതെ കന്യകാത്വം പിളർന്നു ജീവൻ വെടിഞ്ഞ സരസുവിന്റെ കഥ ഇനിയും സമ്പൂർണ്ണമായിട്ടില്ല. അവൾക്ക് പിന്നീടെങ്ങിനെ ഒരു യക്ഷിയുടെ പ്രതിഛായ വന്നു എന്നറിയാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *