കാഞ്ഞിരക്കുറ്റി – 7 3

 

“ഇക്ക അറിഞ്ഞാൽ..ഹാഹ്..ഹാഹ്..ഓആഹ്..”!

അവൾ ഞരങ്ങുന്ന സ്വരത്തിൽ സുഖത്തിനിടയിൽ പുലമ്പുന്നു. അയാൾ അതത്ര കാര്യമാക്കാതെ വല്ലാത്ത കരുത്തിൽ ആഞ്ഞാഞ്ഞു കുത്തി. പൂറിൽ നിന്നുള്ള ശബ്ദവും ചന്തിയിൽ അയാളുടെ തുടയിടുക്കുകൾ ചെന്നിടിക്കുകയും ചെയ്യുന്ന ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.

 

“അവൻ ഇനിയെന്നു വരാൻ. കാണാതായിട്ട് ഇത്രേം ദിവസം കഴിഞ്ഞില്ലേ. ഈ സ്വത്തിന് ഒരാവകാശി വേണ്ടേ മോളെ. ഇറുകി പിടിക്ക്.ആഹ്.. ഹാഹാഹ്..അങ്ങനെ തന്നെ. ടൈറ്റാക്കി കുണ്ണയെ ഒന്ന് ഞെരുക്കി പിടിക്ക് മോളെ. ഓഹ്..ആഹ്..”! അയാൾ അടിക്കുന്നതിന്റെ ആയത്തിലും കിതപ്പിലും പറഞ്ഞുകൊണ്ടിരുന്നു.

 

അധികനേരം അവരുടെ സ്വകാര്യത ഒളിഞ്ഞു നോക്കാൻ അവന് ആത്മാനിന്ദ തോന്നി. ജനങ്ങൾ പലവിധമാണ്, അവരുടെ അഭിരുചികളും. സുരേട്ടന്റെ വീട്ടിൽ മഞ്ജരി ഒഴികെ അച്ഛനും മകളും അമ്മയും പരസ്യമായി തങ്ങളുടെ ആഗ്രഹങ്ങളെ ആസ്വദിക്കുന്നു,

ജീവിതങ്ങളെ ആഘോഷമാക്കുന്നു. ഇവിടെ, മമ്മാജി തന്റെ പാരമ്പര്യ സ്വത്തും താൻ ചോര നീരാക്കി സമ്പാദിച്ചതും അന്യം നിന്നു പോകാതിരിക്കാൻ തന്റെ മരുമകൾക്ക് ഗർഭമുണ്ടാക്കാൻ ശ്രമിക്കുന്നു.

ഏതാണ്ട് ഒരുമാസത്തോളമായി അപ്രത്യക്ഷമായ, മരണപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന മകന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിച്ചു വളർത്താൻ ശ്രമിക്കുന്നതാവാം. ആളുകളുടെ ചോദ്യങ്ങൾക്ക് മാസം തികയാതെ പ്രസവിച്ചതാണ് എന്ന നുണക്കഥ പറഞ്ഞു കണ്ണിൽപ്പൊടിയിടാനുള്ള ഉദ്ദേശമാകാം.

 

ഇനിയും അനാവരണം ചെയ്യപ്പെടാത്ത നൂറുനൂറു നെറികേടുകളുടെ ചരിത്ര ഭാരം പേറുന്ന, പഴയ തറവാടുകളുടെയും ജന്മിമാരുടെയും പാരമ്പര്യം തുടരുന്നതാവാം. അല്ലെങ്കിൽ കാലത്തിന്റെ സ്വഭാവത്തിനനുസരിച്ചു ശരീര സുഖത്തിന്റെ ആഹ്ലാദങ്ങളിൽ അഭയം തേടുന്നതാവാം. വാഹിദ് പതുക്കെ അവിടെ നിന്ന് നീങ്ങി വീടിന്റെ വരാന്തയിലേക്ക് ചെന്ന് കോലയയിൽ കയറിയിരുന്നു.

എന്താണ് സംഭവം എന്നറിയാൻ, കാര്യം മനസ്സിലാകണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് താൻ ഒളിഞ്ഞു നോക്കിയത്, അല്ലെങ്കിൽ ഒരിക്കലും ആ നാറിയ പണി താൻ ചെയ്യില്ലായിരുന്നു. അവൻ മമ്മാജിയെയും കാത്ത് താഴെ നിരത്തിലേക്ക് കണ്ണുകൾ അയച്ചു കാൽമുട്ടുകൾ വിറപ്പിച്ചു കൊണ്ട് കുത്തിയിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ ഉമ്മറത്തെ വാതിൽ തുറന്ന് മമ്മാജി പുറത്തേക്കിറങ്ങി. അവനെ കണ്ടപ്പോൾ അയാളുടെ മുഖമൊന്നു വിളറി.

 

“ഞാൻ കുറേ വിളിച്ചു. ഉറങ്ങിപ്പോയതാകുമോന്ന് കരുതി കുറച്ചു വെയിറ്റ് ചെയ്യാമെന്ന് കരുതി.”!

ഹൃദയമായി പുഞ്ചിരിച്ചുകൊണ്ട് വാഹിദ് കുശലം പറഞ്ഞു. അയാൾ വിയർത്തുകുളിച്ച കുടവയറിൽ മുണ്ടിന്റെ കോന്തല ഉയർത്തി തുടച്ചുകൊണ്ട് അടുത്ത കസേരയിൽ വന്നിരുന്നു.

 

“ഇന്ന് വരാൻ പറഞ്ഞിരുന്ന കാര്യം ഞാനങ്ങു മറന്നു. കുറേ നേരമായോ വന്നിട്ട്.?”

അയാൾ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ, നിർവ്വികാരമായി ചോദിച്ചു. അപ്പോൾ അവരുടെ ശബ്ദം കേട്ട് അയാളുടെ മരുമകൾ വാതിൽക്കൽ വന്നു നോക്കി. വിയർത്തു തളർന്ന മുഖം അത്യാവശ്യം ചന്തമുണ്ടെന്ന് വാഹിദിനു തോന്നി.

 

“ശാഹിന, കുടിക്കാൻ ഒരു ഗ്ലാസ് അധികം എടുത്തോളൂ ട്ടോ.”

അവളെ കണ്ടപ്പോൾ അയാൾ ഷാഹിനയോട് പറഞ്ഞു. അവളുടെ മുഖത്ത് വാഹിദിനെ കണ്ട പരുങ്ങൽ വ്യക്തമായിരുന്നു. മമ്മാജി അവളെ ഒന്ന് ഇരുത്തി നോക്കിയപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. സംശയത്തിന് ഇട നൽകാതെ അവളോട് അകത്തേക്ക് പോകാനുള്ള ആജ്ഞ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

 

രതിസുഖം കൊണ്ട് തളർന്ന് ആലസ്യം പൂണ്ട കണ്ണുകളും വിയർപ്പിന്റെ ഈറൻ പുതച്ച മുഖവുമായി നിൽക്കുന്ന ഷഹാനയെ കണ്ടപ്പോൾ ഇന്നലെ രാവ് മുഴുവൻ താൻ രണ്ടു സുന്ദരികളായ സ്ത്രീകളുമായി ശരീരം പങ്കിട്ട കാര്യം വാഹിദിന്റെ മനസ്സിലേക്ക് ഓടിയെത്തി. ആതിരയെ മനപ്പൂർവ്വം അവഗണിച്ചുകൊണ്ട് അവൾ കണ്ടുനിൽക്കേ എന്തൊരു ആഘോഷമായിരുന്നു നടത്തിയത്.

ലൈംഗിക സുഖം ഒന്നുകിൽ ആരുമായും പങ്കുവെക്കാതിരിക്കുക, അല്ലെങ്കിൽ സ്വയം മറന്നു പരസ്പരം സ്നേഹിച്ചു എല്ലാമെല്ലാം വിട്ടുകൊടുത്തു സുഖിക്കുക. ആ യാഥാർഥ്യം അവളെ ഒന്ന് മനസ്സിലാക്കണം എന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *