കവിതാഗീതം – 1 4

 

അയ്യോ! മൈര്! പറഞ്ഞത് ഇത്തിരി കൂടിപ്പോയോ? ശേ! വേണ്ടായിരുന്നു.

 

“സോറിയെടി… നിന്നെ ഞാൻ ഇതുവരെയായിട്ട് അങ്ങനെ കണ്ടിട്ടില്ല അതുകൊണ്ടാണ് ഞാൻ പിന്നെ വെറുതെ തമാശക്ക്. ഇനിയില്ല. ഞാൻ നിർത്തി, പ്രോമിസ്. ഓക്കേ?.”

 

“ഉം…. അതാ ഏട്ടന് നല്ലത്. അല്ലെങ്കിൽ ഇന്നതൊട്ട് ലിവിങ് റൂമിലെ സോഫയിൽ കിടക്കേണ്ടി വരും. അതൊന്ന് ഓർത്തു വെച്ചോ. അഹ് പിന്നെയെ…. അന്ന് കാറിൽ വെച്ച് ഞാൻ പറഞ്ഞ കമന്റ്‌ ഏട്ടൻ ആ പയ്യന്റെ അടുത്ത് പറഞ്ഞായിരുന്നോ?”.

 

“ഏയ്യ്…. ഇല്ല. ഞാൻ അത്രക്ക് ദുഷ്ടൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോടി.”

സത്യസന്ധമായി തന്നെ ഞാൻ പറഞ്ഞു.

 

പക്ഷെ ഇവൾ ഇത് പറഞ്ഞപോളാണ് എന്റെ മനസ്സിൽ വേറെയൊരു ബുദ്ധി ഉദിച്ചത്.

 

“ഓഹ്…..ഭാഗ്യം…..”

 

അടുക്കളയിൽ കുറച്ചു നേരംകൂടിയും കവിതയോട് സൊല്ലികൊണ്ടിരുന്നിട്ട് ഞാൻ തിരികെ ലിവിങ് റൂമിലെ സോഫയിലേക്ക് വന്നിരിക്കുമ്പോൾ എന്റെ മനസ്സ് കുറച്ചു നാളായി എനിക്ക് ഉണ്ടായികൊണ്ടിരിക്കുന്ന ഫാന്റസിയിലേക്ക് വഴുതിപോയി.

 

അർജുനെ അപ്പോയിന്റ് ചെയ്തത് എന്റെ പ്ലാനിലെ ആദ്യത്തെ സ്റ്റെപ് മാത്രമാണ്. ഇനിയെനിക്ക് അവർ തമ്മിൽ കാണുന്നതും, ഇടപെഴുകുന്നതുമൊക്കെ കാണണം. എന്നിട്ടത് എവിടെയും വരെ പോവുമെന്ന് ഒന്നറിയണം. അർജുനെ നേരിട്ട് ഇനിയും ഷർട്ട്‌ ഇല്ലാതെ ആ പണി കഴിഞ്ഞ് വിയർത്തു വെട്ടി തിളങ്ങുന്ന ഇളം ചോക്ലേറ്റ് നിറത്തിലുള്ള സിക്സ് പാക്ക് ബോഡി വീണ്ടും കണ്ട് കവിതയുടെ വായയിൽ നിന്നും ഇനിയും അങ്ങനത്തെ കമന്റ്സ് വരുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയണം. എന്തോ…. എനിക്ക് അതൊക്കെ അറിയാനായി വല്ലാത്തൊരു പൂതി തോന്നിത്തുടങ്ങി.

 

എന്റെ ഈ ഫാന്റസി എത്രത്തോളം അപകടകരവും യുക്തിയില്ലാത്തതുമാണെന്ന് എനിക്ക് നന്നായി അറിയാം. അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് അതിലും വലിയ വിഡ്ഢിത്തമാണെന്നും അറിയാം. ലോകത്ത് ഏതെങ്കിലും ഒരു ഭർത്താവ് തന്റെ ഭാര്യയെ മറ്റൊരുവനുമായി അടുപ്പിക്കാൻ നോക്കുമോ? അല്ലെങ്കിൽ തന്നെ എനിക്ക് ഇതിൽ നിന്നും എന്ത് കിട്ടാനാണ്? എനിക്കറിയില്ല… പക്ഷേ ഒരു ബാറിനുള്ളിൽ പൂട്ടിയിട്ട മദ്യപാനിയെപ്പോലെ, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു എന്നതാണ് സത്യം.

 

********

 

അടുത്ത ശനിയാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് അത്ര എളുപ്പമായിരുന്നില്ല. കവിതയ്ക്ക് സമ്മർ വെക്കേഷൻ ആണെങ്കിലും എനിക്ക് ഓഫീസിൽ നല്ല പോലെ വർക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും ജോലി തിരക്കുകൾക്കിടയിലും എന്റെ മനസ്സ് മുഴുവൻ അടുത്ത ശനിയാഴ്ച നടപ്പിലാക്കേണ്ട രണ്ടാം ഭാഗത്തിന്റെ പ്ലാനുകളെ ഓർത്തായിരുന്നു.

 

​അങ്ങനെ അടുത്ത ശനിയാഴ്ചയും എത്തി. പതിവുപോലെ അർജുൻ മുറ്റത്ത് പണി തുടങ്ങിക്കഴിഞ്ഞു. കവിത എന്നത്തേയും പോലെ കാലത്ത് മുകളിൽ കിടന്നു ഉറങ്ങുകയായിരുന്നു. ഞാൻ അടുക്കളയിലും.

 

അർജുൻ മുറ്റത്തെ പണിയൊക്കെ തീർത്ത് പൈസയ്ക്കായി അടുക്കള വാതിൽക്കൽ വന്നു. ഇത്തവണ കയ്യിൽ കുറച്ച് ലിക്വിഡ് ക്യാഷ് ഇരിപ്പുണ്ടായിരുന്നത് കൊണ്ട് അത് കൊടുത്തു തീർക്കാമെന്ന് ഞാൻ കരുതി.

 

​”ടാ, ഇത്തവണ എന്റെ കയ്യിൽ കുറച്ച് ക്യാഷ് ഇരിപ്പുണ്ട്. അത് തന്നേക്കാം. നിനക്ക് കുഴപ്പമില്ലല്ലോ?”

 

​അവൻ അത് സമ്മതിച്ചതും ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു.

 

​”നീ ഇങ്ങോട്ട് കേറി ഇരിക്ക്. വെയിലത്ത് പണിയെടുത്തതല്ലേ, ദാ ആ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്തോ. ഞാൻ അപ്പോഴേക്കും പോയി മുകളിൽ നിന്ന് പൈസ എടുത്തോണ്ട് വരാം.”

​അവനെ അടുക്കളയിൽ തനിച്ചാക്കി ഞാൻ പതുക്കെ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി.

 

ഞാൻ മുകളിലെത്തിയത് അർജുൻ അറിയണം. എന്റെ കാൽപ്പെരുമാറ്റം അവൻ കൃത്യമായി കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഞാൻ മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാരണം അവന് അടുക്കളയിൽ ഞാനൊരു വലിയ സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *