മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 3 4അടിപൊളി  

ദുര്‍ബലമായൊരു നിഷേധം കാണിച്ചു കൊണ്ട് അവര്‍ കള്ളക്കണ്‍കോണിലൂടെ ചിരിച്ചു.. “യ്യോ.. മറന്നു.. നിക്ക് ചായയെടുത്തിട്ട്

വരാം..! ” പെട്ടെന്നോര്‍ത്ത പോലെ അവരെണീറ്റ്‌ ധൃതിയില്‍ അടുക്കളയിലേക്ക് നടന്നു. ആ സമയത്ത് ആ നെയ്ക്കുണ്ടികള്‍ വല്ലാതൊന്ന്‍ ഇളകിത്തുളുമ്പി. എന്‍റെ ഉള്ളില്‍ വീണ്ടും വികാരങ്ങള്‍ വേലിപൊട്ടിച്ചു തുടങ്ങി.

രണ്ടു ദിവസങ്ങള്‍ കാത്തിരിക്കണം..! ആ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍.. ഹോ… ഓര്‍ക്കുമ്പോത്തന്നെ ശരീരം മുഴുവന്‍ പൊട്ടിത്തരിക്കുന്നു. പെട്ടെന്ന് മറ്റന്നാളായിക്കിട്ടാന്‍ വല്ല വഴിയുമുണ്ടായിരുന്നെങ്കില്‍.!

മനസ്സ് കൊതിച്ചു പോയി. “തെക്കേ മുറ്റത്തൊരു കാര്‍ കിടപ്പുണ്ട്… അമ്പുട്ടന്‍ കണ്ടാരുന്നോ..? ” ഏട്ടത്തിയമ്മയുടെ ശബ്ദം എന്നെ ഉണര്‍ത്തി.

“ഏട്ടന്‍ പറഞ്ഞു… മറ്റന്നാള്‍ പോകും .. ല്ലേ..!! ” ഒരു ഗൂഡസ്മിതത്തോടെ അവരെന്നെ നോക്കി തലയാട്ടി.

ഞാനവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് നാവ് നീട്ടി ചുണ്ടുകളെ നനച്ചു. എന്‍റെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായ പോലെ അവരുടെ കണ്ണുകളില്‍ ഒരു പിടപ്പ് തെളിഞ്ഞു. ഇമകള്‍ ഒന്ന് വെട്ടിയിളകി. എന്നെ എതിരിടാനാകാതെ ലജ്ജ നിറഞ്ഞ മുഖത്തോടെ..

, ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന വികാരങ്ങളുടെ വേലിയേറ്റം മുഖത്തു പ്രതിഫലിക്കാതിരിക്കാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കൊണ്ട് എങ്ങോട്ടൊക്കെയോ നോക്കിക്കളഞ്ഞു. പുറത്തൊരു കൊലുസിന്റെ കിലുക്കം പോലെ കേട്ടു. കുഞ്ഞേച്ചി വരുന്നുണ്ട്. ഞങ്ങള്‍ പെട്ടെന്ന്‍ ഡീസന്റായി അന്നത്തെ ദിവസം എങ്ങനെയെല്ലാമോ കടന്നു പോയി.

ഉറങ്ങാന്‍ കിടക്കുമ്പോഴും മറ്റന്നാള്‍ എന്ന ഒറ്റച്ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിടാനുള്ള മണിക്കൂറുകളെ മിനിട്ടുകളാക്കിയും സെക്കന്റുകളാക്കിയുമൊക്കെ പിരിച്ചു കൂട്ടി എപ്പോഴോ ആണ് ഉറങ്ങിയത്. പിറ്റേന്ന്‍, ഏട്ടന്‍ കൊണ്ടിട്ട കാര്‍ മുറ്റത്തൂടൊക്കെ ഒന്നോടിച്ചു നോക്കി. ലൈസെന്‍സ് കിട്ടിയിട്ട് ഒരു മാസം ആവുന്നതെയുള്ളൂ.

ടെസ്റ്റ്‌ കഴിഞ്ഞ ശേഷം പിന്നൊരു വണ്ടിയും ഓടിക്കാന്‍ കിട്ടീട്ടില്ല. അതിന്‍റെയൊരു കുറവ് തീര്‍ക്കുന്നത് ഇപ്പോഴാണ്. അച്ഛനും മുത്തശ്ശനുമൊക്കെ ഉമ്മറത്തിരിപ്പുണ്ട്. അവരെന്‍റെ ഡ്രൈവിംഗ് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ്.

ഞാന്‍ കാറൊക്കെ ഓടിക്കാറായെന്ന ഒരഭിമാനം ആ മുഖങ്ങളില്‍ കാണാനുണ്ട്. കുറച്ചു നേരം ഓടിച്ചപ്പോഴേക്കും മതിയായി. മുറ്റത്തൂടെ മാത്രം ഓടിക്കുമ്പോ ഒരു സുഖമില്ല. “നമുക്കൊരെണ്ണം മേടിച്ചാലോ അച്ഛാ…!

” കുഞ്ഞേച്ചി പ്രതീക്ഷയോടെ അച്ഛനെ നോക്കി. “ഇവിടിപ്പോ ഒരു വണ്ടിയില്ലേ.. അത് മതി..! ” കുഞ്ഞേച്ചിക്കൊരു ആക്ടിവയുണ്ട്.

അതിനെപ്പറ്റിയാണ്. “അത് സ്കൂട്ടറല്ലേ അച്ഛാ.. കാറൊക്കെണ്ടേല്‍ ഒരാവശ്യം വന്നാ പേടിക്കണ്ടല്ലോ…! ” അച്ഛന്‍ അത് ചിരിച്ചു തള്ളി.

“നിമ്മി പറഞ്ഞതിലും കാര്യമുണ്ടച്ഛാ..! ’ ഏട്ടത്തിയമ്മയാണ്. അവര്‍ വാതില്‍ക്കല്‍ ഉണ്ടായിരുന്നത് ഞാന്‍ കണ്ടിരുന്നില്ല. “മുത്തശ്ശനൊക്കെ രാത്രീല്‍ ഒരാവശ്യം വന്നാ അതൊരു ഉപകാരാണ്..

കഴിഞ്ഞ തവണത്തെപ്പോലെ വണ്ടിയ്ക്ക് വേണ്ടി ഓടി നടക്കേണ്ടല്ലോ.. പിന്നെ.. ഇപ്പോ അമ്പുട്ടനുണ്ടല്ലോ ഓടിക്കാനോക്കെ.! ” ഞാന്‍ ആ മുഖത്തെക്കൊന്നു നോക്കി.

ഞങ്ങളുടെ കണ്ണുകള്‍ പരസ്പരമൊന്നിടഞ്ഞു. അച്ഛന്‍ നിശ്ശബ്ദനായി ഇരിക്കുകയാണ്. അതങ്ങനെയാണ്.. ഏട്ടത്തിയമ്മ എന്തെങ്കിലും കാര്യത്തില്‍ ഒരഭിപ്രായം പറഞ്ഞാ തള്ളിക്കളയാനുള്ള ധൈര്യം അച്ഛനില്ല.

അച്ഛന്‍ ഒരു സപ്പോര്‍ട്ടിനെന്നപോലെ മുത്തശ്ശനെ നോക്കി. ” മ്ഹും.. സേതു പറഞ്ഞത് ശരിയാ.. വയസ്സന്മാരുള്ള വീട്ടില്‍ ഒരു വണ്ടിയൊക്കെ ഉള്ളത് നല്ലതാ…

പിന്നെ തനിക്കും നല്ല പ്രായൊക്കെ ആയില്ലേ.. ! ” മുത്തശ്ശനും ഏട്ടത്തിയമ്മയെ സപ്പോര്‍ട്ട് ചെയ്തു. “അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി.

ഈ വീട്ടില്‍ ഏറ്റവും പവര്‍ഫുള്‍ ആയ വ്യക്തി‍യാണ് എന്‍റെ ഏട്ടത്തിയമ്മ. ഞാന്‍ ഈ ലോകത്തില്‍ തന്നെ ഏറ്റവും ആരാധിക്കുന്ന ഏക പെണ്ണ്. ആ ഏട്ടത്തിയമ്മയുടെ പോന്നോമാനയാണ് ഞാനിന്ന്..! ഉള്ളിലൊരു കുളിര് പോലെ പടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *