രാധമ്മ, ഹോം നഴ്സ് 36

എൻ്റെ പേര് കമല. ഇവിടത്തെ ആളിനെ നോക്കാനാണ് നിന്നെ വിളിച്ചത്. മുഴുവൻ സമയവും നിക്കാൻ പറ്റില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. അവളെൻ്റെ കസിനാണ്. നിനക്ക് ദിവസോം എപ്പോഴാണ് വീട്ടിൽ പോവണ്ടത്?

രാധ ഒന്നാലോചിച്ചു. മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. അക്കിയ്ക്കിപ്പോൾ പതിനൊന്നു വയസ്സായി! അവന് സ്വന്തം കാര്യങ്ങളിപ്പോൾ നോക്കാനറിയാം. അമ്മയേം അമ്മൂമ്മയേം അവനിപ്പോൾ അടുക്കളയിലും സഹായിക്കാനും അവൻ തയ്യാറാണ്.. അമ്മയുടെ ആരോഗ്യം ഇപ്പോൾ പഴയതിലും നന്നായിട്ടുണ്ട്. പാവം. തൻ്റെ പണിയിൽ നിന്നു കിട്ടുന്ന വരുമാനവും ബാലുവിൻ്റെ ശമ്പളവും കൂടി തരക്കേടില്ലാത്ത ജീവിതമാണ് ഇപ്പോൾ തങ്ങളുടേത്…

ശനീം ഞായറും അവധി വേണം ചേച്ചീ. പിന്നെ വീട്ടിലെന്തേലും അത്യാവശ്യമൊണ്ടേല്…

ഓക്കെയാണെടീ മോളേ.. നീ അങ്ങേരെ കാണണതിനു മുന്നേ ചെല കാര്യങ്ങൾ പറയാനൊണ്ട്. കമല മുന്നോട്ടാഞ്ഞു… നീ വന്നേ!

രാധ ഒരു വിശാലമായ ഓഫീസ് മുറിയിലേക്കു നയിക്കപ്പെട്ടു. ഷെൽഫിൻ്റെ മോളിലത്തെ കള്ളിയിൽ ഒരു പിടി പുസ്തകങ്ങൾ.. തലതിരിഞ്ഞവൻ, നഴ്സ് മേരി, വേലക്കാരി, മദാലസകളുടെ പറുദീസ, വിഷ്ണുവും മാമിയും, ജീവിതപ്പാത, നിഴലുകൾ… പിന്നെയും ചിലത്..

താഴത്തെ കള്ളികളെല്ലാം ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. കമല ആ മലയാളം പുസ്തകങ്ങളിലൂടെ വിരലുകളോടിച്ചു. എന്നിട്ടൊരെണ്ണമെടുത്തു..

നീയിരിക്ക്. കമല അവളുടെ എതിരേയിരുന്നു. ഈ വരികൾ ശ്രദ്ധിച്ചു കേൾക്കണം.. “ആലപ്പുഴയിലെ ഞങ്ങടെ കൊച്ചുവീട്ടിൽ നിന്നും തിരൂരുള്ള അച്ഛൻ്റെ തറവാട്ടിലേക്ക് ഞാനാദ്യമായി പോവുകയായിരുന്നു. ഇൻ്റർമീഡിയറ്റ് പരീക്ഷയെഴുതി റിസൽറ്റും കാത്തിരിപ്പായിരുന്നു..”

“പതിനെട്ടു കഴിഞ്ഞു. ഇനിയിങ്ങനെ വീട്ടിൽത്തന്നെ അടയിരിക്കരുത്. നമ്മടെയാളുകളെയൊക്കെ അറിഞ്ഞിരിക്കണം… മൂപ്പിൽസ് ഉപദേശങ്ങളുടെ കെട്ടഴിക്കുകയാണെന്നു കണ്ടപ്പോൾ ഞാനുടനെ എല്ലാരേം കണ്ടോളാന്നേറ്റു!”

” അങ്ങനെയാണീ ട്രെയിനിലുള്ളിൽ ഇപ്പോഴുള്ള ഇരുത്തം… ചങ്ങനാശ്ശേരിയിൽ നിന്നാണ് കേറിയത്. കാലത്ത് ഒൻപതു മണി. പത്തായപ്പോൾ മോളിലത്തെ ബർത്തിൽ കേറി നീണ്ടു നിവർന്നു കിടന്നതോർമ്മയുണ്ട്. തൃശൂരെത്തിയപ്പഴാണ് ആരോ വിളിച്ചെണീപ്പിച്ചത്. ഒരു ചായ കുടിച്ചുഷാറായി. പിന്നേം ഒരൊന്നേമുക്കാൽ മണിക്കൂറ്. തിരൂരിറങ്ങി അച്ഛൻ പറഞ്ഞതനുസരിച്ച് ഒരോട്ടോ പിടിച്ച് തൃക്കണ്ടിയൂരുള്ള വടക്കേപ്പാട്ട് തറവാടിലെത്തി. വലിയൊരു നാലുകെട്ട്…”

“വിശ്വം! അച്ഛമ്മയെന്നെ വരവേറ്റു. ഒരു തറവാട്ടമ്മ. ഒരു വാല്ല്യക്കാരനെൻ്റെ പെട്ടി വാങ്ങി അകത്തേക്കു നടന്നു…അച്ഛമ്മ പുഞ്ചിരിച്ചു. എൻ്റെ കവിളുകളിൽ തലോടി… ശങ്കരൻ്റെ തനിപ്പകർപ്പ്… തീവണ്ടീല് വന്നതല്ലേ! പോയി കുളിച്ചു വാടാ മോനേ! കാളീ! അച്ഛമ്മ അകത്തേക്കു നോക്കി. ഈ പെണ്ണെവിടെ? പിന്നെയുള്ളിലേക്കു പോയി.”

“ഉള്ളിൽ നിന്നും വന്ന രൂപത്തെ ഞാൻ കണ്ണിമയ്ക്കാതെ നോക്കിപ്പോയി. ആറടിപ്പൊക്കമുള്ള ഒരു കറുത്തു കൊഴുത്ത, സുന്ദരമായ കരിങ്കൽപ്രതിമയെപ്പോലുള്ള സ്ത്രീ! അമ്മയുടെ പ്രായം കാണും. ഒരു താറുമുണ്ടു മാത്രമാണ് വേഷം. ആ കറുത്തു കൊഴുത്ത മുട്ടൻ മുലകൾ അധികമിടിഞ്ഞിട്ടില്ല. ദൈവമേ! എന്തൊരു മിനുപ്പാണ് ആ തൊലിക്ക്! വലിയ പത്തുറുപ്പികയുടെ വട്ടമുള്ള മുലക്കണ്ണുകൾ… എൻ്റെ തള്ളവിരലിനേക്കാളും തടിച്ചു നീണ്ട മുലഞെട്ടുകൾ.. അധികം തള്ളാത്ത വയറിലെ അഗാധമായ പൊക്കിൾച്ചുഴി… താറിനുള്ളിൽ ഞെരുങ്ങുന്ന അരക്കെട്ടിനെന്തൊരു വീതിയാണ്!”

“വിശ്വമല്ലേ നിയ്യ്! അവർ മൂക്കത്തു വിരൽ വെച്ചു. ൻ്റീശ്വരാ! എനിക്കന്ന് ഉയരം കുറവായിരുന്നു. ഇരുപതായപ്പഴാണ് ഉയരം കുത്തനെ കൂടിയത്. അവരെന്നെ വാരിപ്പുണർന്നു…. എൻ്റെ മുഖം ആ പതുപതുത്ത മുട്ടൻ മുലകളിലേക്കമർത്തി.. എൻ്റെ ചന്തിക്കു പിടിച്ച് തന്നിലേക്കമർത്തി.. നിയ്യെൻ്റെ മൊല കൊറേ കുടിച്ചതാടാ… അമ്മൂന് (എൻ്റെയമ്മ) പാലു കൊറവായിരുന്നു… ഒരു മൊല കുടിക്കുമ്പോൾ മറ്റേ മൊലേലൊരു പിടിത്തമാണ്!”

Leave a Reply

Your email address will not be published. Required fields are marked *