ടോയ്‌ബോയ് ഡയറീസ് – 1 1അടിപൊളി  

അതിനടിയിൽ ഒരു ടെലഗ്രാം ലിങ്ക്.

രോഹന്റെ കണ്ണുകൾ ഒരു നിമിഷം അവിടെ ഉടക്കി ,ഒരു വിചിത്രമായ വികാരം —സംശയവും ജിജ്ഞാസയും കലർന്നത്—ഉള്ളിൽ കൂടി. അവൻ ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഇന്ന് രാത്രി, ഈ ഏകാന്തതയിൽ, ഈ നിരാശയിൽ… വിരൽ ലിങ്കിൽ സ്പർശിച്ചു.

ടെലഗ്രാം തുറന്നു. ഒരു ചാറ്റ്‌ബോട്ട്. യന്ത്രസമാനമായ, വികാരമില്ലാത്ത സന്ദേശങ്ങൾ…ആദ്യം ഒരു ലളിതമായ വാണിംഗ്.

നിബന്ധനകൾ.

സ്വകാര്യതാ നയം.

“നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്നുവെങ്കിൽ മാത്രം തുടരുക.”

രോഹൻ ഒരു നിമിഷം മടിച്ചു. പിന്നെ ബട്ടണിൽ ടാപ്പ് ചെയ്തു.

അടുത്ത സന്ദേശങ്ങൾ വന്നു. ഒന്നിനു പിറകെ ഒന്നായി.

ഫോൺ നമ്പർ.

പ്രായം.

വിലാസം.

പ്രൊഫഷൻ.

അവൻ ടൈപ്പ് ചെയ്തു.

ഒടുവിൽ—

“ഏറ്റവും പുതിയ രണ്ട് ഫോട്ടോകൾ അയയ്ക്കുക.”

ചാറ്റ്‌ബോട്ട് മറുപടി നൽകി:

“നിങ്ങളുടെ പ്രൊഫൈൽ 24 മണിക്കൂറിനുള്ളിൽ പരിശോധിക്കപ്പെടും. അംഗീകരിക്കപ്പെട്ടാൽ, താങ്കൾ നൽകിയിരിക്കുന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ മറുപടി ലഭിക്കും.”

ചാറ്റ് അവസാനിച്ചു.

രോഹൻ ഫോൺ താഴെ വെച്ചു. മേൽക്കൂരയിലേക്ക് നോക്കി. മഴയുടെ ശബ്ദം ഇപ്പോഴും തുടരുന്നു. മനസ്സിൽ ഒരു ചിരി ഉയർന്നു—നേരിയ, വിഷമം കലർന്ന ചിരി.

“ഇതൊക്കെ ഉള്ളതാണോ…?”

സംശയം ഉണ്ട്.

പക്ഷേ… പൈസ ചിലവൊന്നുമില്ല ..ഒന്നും നഷ്ടപ്പെടുന്നില്ല.

അവൻ കണ്ണുകൾ അടച്ചു.

“നോക്കാം… എന്താണ് മറുപടി എന്ന്…

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഉയരം കൂടിയ പോഷ് അപ്പാർട്ട്മെന്റ് കോംപ്ലക്‌സ്. ഏഴാം നിലയിലെ വിശാലമായ ഫ്ലാറ്റ്. കായലിന് അഭിമുഖമായി തുറന്നുകിടക്കുന്ന ബാൽക്കണി. അവിടെ, ഒരു മരക്കസേരയിൽ ചാരിയിരുന്നു ക്ലാരമ്മ എന്ന അറുപതുകാരി റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ,പക്ഷേ ശരീരം അത്രയും വൃദ്ധയായിട്ടില്ല. റോസ് കളർ സാരിയും,നരവീണ് തുടങ്ങിയ മുടിയിഴകൾ,കനത്ത കൊഴുത്ത മുലകൾ ,സാരിയുടെ മടക്കുകൾക്കിടയിൽ അടയാളപ്പെടുത്തുന്ന അരക്കെട്ട്.ചർമ്മം ഇരുനിറം,അവളുടെ ഇരുനിറമാർന്ന കൊഴുത്ത മേനിയും,മുഴുത്ത അംഗഭംഗിയും ഇതു കൗമാരക്കാരനെയും ഇളക്കും,ചീകിയൊതുക്കിയ മുടി കായലിൽ നിന്നടിക്കുന്ന ചെറിയ കാറ്റ് അതിനെ സാവധാനം പാറിക്കുന്നു.

ചെവിക്കടുത്തും കഴുത്തിലും ചെറിയ നരച്ച

നൂലുകൾ പാറി നടക്കുന്നു.ക്ലാര  അത് ശ്രദ്ധിക്കുന്നില്ല.

ഫോൺ കൈയിൽ

വിരൽ മുകളിലേക്ക് തള്ളുന്നു. ഒരു യുവതിയുടെ ഡാൻസ്. മറ്റൊരു റെസിപ്പി. പിന്നെ ഒരു കോമഡി. പിന്നെ

വീണ്ടും ഒരു യുവാവിന്റെ ഷർട്ടില്ലാത്ത മാറ്. കണ്ണുകൾ അവന്റെ ഉരുണ്ട തോളുകളിലും, അടിവയറ്റിലെ രേഖകളിലും ഉറച്ചു. പിന്നെ സ്ക്രോൾ ചെയ്തു,അവൾക്കു ഒന്നും തോന്നിയില്ല …കാരണം ചെറുപ്പത്തിൽ പോലും ഇങ്ങനെ കല്ലിച്ച ശരീരം ഉള്ള പുരുഷകേസരികളെ അവൾക്കു ഇഷ്ടമല്ലായിയുന്നു ….

റിട്ടയർമെന്റ് കഴിഞ്ഞ് മൂന്ന് വർഷമായി. പഴയ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്. മുപ്പത്തഞ്ച് കൊല്ലം കുട്ടികളെ നിയന്ത്രിച്ച, അച്ചടക്കം പഠിപ്പിച്ച, കണ്ണുകൊണ്ട് ഭയപ്പെടുത്തിയ സ്ത്രീ. ഇപ്പോഴും ആ പ്രൗഢി മുഖത്തുണ്ട്..ഇടുക്കിയിലെ വീട് വിട്ട് ഇവിടെ വന്നത് മക്കളുടെ നിർബന്ധത്താലാണ്. അമ്മയുടെ സുരക്ഷ എന്നൊക്കെ പറഞ്ഞാണ് അവർ കാര്യം സാധിച്ചത് എങ്കിലും അതൊരു ട്രാപ് ആയിരുന്നു ,അങ്ങനെ പറഞ്ഞ് ഇവിടെ ക്ലാരമ്മയെ ലോക്ക് ചെയ്ത് അവർ അയർലണ്ടിലേക്ക് പറന്നു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ വീഡിയോ കോൾ അതിൽ കഴിഞ്ഞു അമ്മയുടെ സുരക്ഷ,പേക്ഷെ ഇതിലൊന്നു തളരേണ്ട കാര്യം ഇല്ല ഭർത്താവിന്റെ മരണശേഷം 40 വയസു മുതൽ ഒറ്റക്കാണ് താൻ മലമൂട്ടിൽ കിടന്നത് പിന്നെ ആണോ ഇ നഗരത്തിൽ ….ഇവിടത്തെ ജീവിതം ഒരു ടൈംടേബിൾ ആണ്. രാവിലെ എഴുന്നേൽപ്പ്. കാപ്പി. ബാൽക്കണി. റീൽസ്. ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ഉറക്കം. വൈകുന്നേരം വീണ്ടും ബാൽക്കണി. രാത്രി ടി.വി. ഉറക്കം.

സ്കൂളിൽ പഠിപ്പിച്ച മുപ്പത്തഞ്ച് കൊല്ലം പോലും ഇത്ര ബോറടി ഉണ്ടായിരുന്നില്ല. ഇവിടെ… നിശബ്ദത. യാന്ത്രികത. മുരടിപ്പ്..ഏക സന്തോഷം—വല്ലപ്പോഴും പാർലറിൾ പോകുമ്പോൾ. അവിടത്തെ യുവ ബ്യൂട്ടീഷ്യന്മാർ “ടീച്ചറിന് ഇപ്പോഴും ഇത്ര സ്കിൻ ഗ്ലോ ഉണ്ടല്ലോ” എന്ന് പറയുമ്പോൾ അവർ തമാശയ്ക്ക് പറയുന്ന വാക്കുകൾ, അവൾ ചിരിച്ച് മറുപടി പറയും.

Leave a Reply

Your email address will not be published. Required fields are marked *