ഞാൻ പതിയെ അവളുടെ നെറുകയിൽ മുത്തം നൽകി. ആ സ്നേഹ ചുംബനം നെറുകയിൽ ചാർത്തിയ നിമിഷം അവളുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. നിത്യയിൽ നിന്ന് തനിക്കു പകർന്നു നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയായിരുന്ന ‘ഈ സമയം മുറിയിലേക്ക് വന്ന അമ്മ അവളെ ഒന്നു നോക്കി പിന്നെ അവളെ വിളിക്കാൻ നോക്കിയപ്പോ ഞാൻ വേണ്ട എന്നു കൈ കൊണ്ടു കാട്ടി അമ്മ എന്നെ ഒന്നു നോക്കി പിന്നെ താഴേക്കു പോയി. ആ നോട്ടത്തിൻ്റെ അർത്ഥം എനിക്കു വ്യക്തമായില്ല. എന്തോ ചിന്തിച്ച് ഞാൻ വീണ്ടും മയങ്ങി.
പിന്നെ ഞാനുണരുമ്പോൾ നിത്യ റൂമിലില്ല. അവൾ പോയി കഴിഞ്ഞു, മാറിലെ അവളുടെ തുപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടപ്പോ ചെറുപ്പത്തിൽ അവൾ എൻ്റെ മേൽ മുളളിയതെല്ലാം ഓർമ്മ വന്നു. കഴിഞ്ഞ കാലങ്ങൾ ആ ഓർമ്മകളിൽ ചേക്കേറി ജന്മത്തിൻ്റെ തുടക്കം വരെ യാത്ര പോവുക കഴിഞ്ഞ നാളുകളിലെ ഓരോ നിമിഷവും ഓർത്തോർത്ത് വീണ്ടും ആസ്വദിക്കുക . കഴിഞ്ഞ കാലം ഓർക്കുമ്പോ ഇപ്പോഴും കണ്ണുനീരും പുഞ്ചിരിയും പകരും. അതെ പഴയ ഓർമ്മകൾ അതേ അനുഭൂതി ഇന്നും പകരും അതാ സത്യം
അമ്മ: ടാ എനിക്കൊരു കൂട്ടം പറയാനുണ്ട്
അമ്മയുടെ ആ വാക്കുകൾ ആണെന്നെ കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മകൾ തൻ തേരിൽ നിന്നും പിടിച്ചിറക്കിയത്.
ഞാൻ: എന്താ അമ്മാ
അമ്മ: അല്ല നിങ്ങൾ രണ്ടാളും എന്തിനുള്ള പുറപ്പാടാ അവളെ അവൾ ചെറിയ കൊച്ചൊന്നുമല്ല
ഞാൻ: അരു പറഞ്ഞമ്മ അവൾ കൊച്ചല്ല എന്ന് ഇന്നവൾ ഈ മാറിലൊറങ്ങുമ്പോ ഞാൻ കണ്ടു എൻ്റെ പഴയ കുഞ്ഞു നിത്യയെ
അമ്മ: എടാ എന്നാലും ഇതൊന്നും ശരിയല്ല
ഞാൻ: അമ്മ അനു ഇന്നലെ ഇട്ട ഡ്രസ്സ് ഓർമ്മയുണ്ടോ
അമ്മ: ആ എന്താടാ അതിന്
ഞാൻ: വീട്ടിലല്ലേ അതിട്ടോട്ടെ എന്നമ്മ പറഞ്ഞില്ല
അമ്മ: അതെ അതിനെന്താ അതു കാര്യമല്ലെ
ഞാൻ: ഇതും നമ്മുടെ വീട്ടിലല്ലേ അമ്മേ. അവളൊരാളുടെ കൈ പിടിച്ചു. കൊടുത്താൽ കഴിഞ്ഞിലെ അമ്മേ. എന്തോ ഇപ്പോ അവക്ക് എന്നോട് പഴയ ആ സ്നേഹമുണ്ട് ഞാൻ അത് ആസ്വദിക്കട്ടെ അമ്മേ
അമ്മ: മോനെ അതല്ല
ഞാൻ: അമ്മക്കെന്നെ സംശയമാണോ . ഞാൻ വല്ല
അമ്മ: നീ എന്തൊക്കാടാ പറയുന്നെ ഞാൻ മനസിൽ പോലും അങ്ങനെ ഒന്നും ‘
ഞാൻ: എനിക്കറിയാം അമ്മ
അമ്മ: നിങ്ങൾ ആങ്ങളയും പെങ്ങളും എന്താ വെച്ചാ കാട്ട്
ആ മുഖം ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു . അമ്മ പതിയെ അവിടെ നിന്നും പോവാൻ ശ്രമിച്ചതും അമ്മയുടെ കയ്യിൽ ഞാൻ പിടിച്ചു.
ഞാൻ: ഇവിടെ കിടക്കമ്മ
ഒരു പുഞ്ചിരി തൂകി കൊണ്ട് അമ്മ എന്നോടൊപ്പം കിടന്നു. ആ വയറിലൂടെ കൈയ്യിട്ടു അമ്മയെ ചേർത്തു കിടക്കുന്ന സുഖം വേറെയാണ്. പത്തു മാസത്തെ തടവറയ്ക്കു ചുറ്റും ആ കൈ വിലങ്ങനെ കോർക്കുമ്പോൾ മനസിലുണരുന്ന ഒരു ഫീൽ ഉണ്ട് അതു പറഞ്ഞാൽ അറിയില്ല അനുഭവിക്കണം. ആ മാറിൻ്റെ മൃദുലതയിൽ തല ചായ്ക്കുമ്പോ ഞാൻ പോലുമറിയാതെ ഉണർന്നിരുന്നു നാവിൻ തുമ്പിൽ മുലപ്പാലിൻ്റെ മാധുര്യം. ഏതൊരാളുടെയും മനസ് ശാന്തമാക്കാൻ ഇന്ന് ഈ ഭൂമിയിൽ ഏറ്റവും വലിയ ഒരു ഇടമുണ്ടെങ്കിൽ അത് അമ്മയുടെ മടിത്തട്ടാണ്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ പ്രാപ്തമായ ഒരു ഇടമുണ്ടെങ്കിൽ അതമ്മയുടെ മാറാണ്.
തൻ്റെ മാതാപിതാക്കൾക്ക്, താലി കെട്ടിയ ഭർത്താവിനു വേണ്ടി പോലും ആ ഹൃദയം ഇത്രമേൽ തുടിക്കില്ല സ്വന്തം ഉദരത്തിൽ പിറന്ന ജിവൻ്റെ തുടിപ്പിനായി ആ ഹൃദയം തുടിക്കും . തുടിക്കാതിരിക്കാനും ഒരുക്കമാണ്. അതാണ് അമ്മയെന്ന സത്യം. എൻ്റെ മിഴികൾ നിറഞ്ഞൊഴുകി ആ മാറിനെ ഈറനണിയിച്ചപ്പോൾ ആ കരങ്ങൾ എൻ്റെ മിഴികളെ ഉയർത്തി തനിക്കു നേരെയാക്കി.
അമ്മ: അമ്മേടെ പൊന്നെന്തിനാടാ കരയുന്നെ
അതിനവൻ കെച്ചൊന്നുമല്ലല്ലോ അമ്മേ
അതും പറഞ്ഞ് അനു മുറിയിലേക്ക് കയറി വന്നു
അമ്മ: ഇവനെന്നും എനിക്ക് കൊച്ചാടി പെണ്ണേ
അനു: ഓ പിന്നെ ഒന്നു കെട്ടിച്ചാ കൊച്ചുണ്ടാവുന്ന പ്രായായി
അമ്മ: ടി പെണ്ണേ നിനക്കു നാവു കൂടുന്നുണ്ടേ
അവൾ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കടന്നു. അവളുടെ മാമ്പഴങ്ങൾ എൻ്റെ കയ്യിലമർത്തി അവളുടെ കൈവിരലുകൾ എൻ്റെ മേൽ ഓടി നടക്കുന്നുമുണ്ട് . അമ്മ അരികിലുള്ളതിനാൽ ഞാൻ പ്രതികരിക്കാൻ നിന്നില്ല. അവൾ അമ്മയുടെ ഓമനയാണ് ചിലപ്പോ അവളുടെ താൽപര്യം അമ്മ അറിഞ്ഞ അമ്മ ചിലപ്പോ അതിൽ ഇടപ്പെടാൻ ചാൻസ് ഉണ്ട്. സ്വന്തം ഓമനയെ മരുമകളാക്കാൻ നോക്കിയാലോ. പോരാത്തതിന് വരും കാലത്തെ ഡോക്ടർ കൂടിയല്ലേ.
അവൾ ഇടക്കിടെ അതിരു വിടുന്നുണ്ട് അവളുടെ തഴുകലിൻ്റെ താളം മാറുന്നതും മാറിൽ അമരുന്ന മാമ്പഴയങ്ങളുടെ മർദ്ദ വ്യതിയാനങ്ങളും എന്നിൽ ഒരു തരം വെറുപ്പുളവാക്കുകയായിരുന്നു.’
ഞാൻ : അമ്മ ഞാനൊന്ന് ഫ്രഷ് ആയിട്ടു വരാം
അമ്മ അതിനു തലയാട്ടി. ഞാൻ ബാത്റൂമിൽ പോകാനായി കൈ വലിച്ചെടുക്കുമ്പോ അവൾ അവളുടെ മാമ്പഴങ്ങൾ കൂടുതൽ വെച്ചമർത്തി. ആ മാമ്പഴങ്ങളിൽ ഞരിഞ്ഞമർന്ന് കഷ്ടപ്പെട്ട് ഞാനെൻ്റെ കൈകൾ സ്വതന്ത്രമാക്കി. അമ്മയും എഴുന്നേറ്റു അനുവിൻ്റെ മുഖത്ത് നിരാശ പടർന്നിരുന്നത് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് ബാത്റൂമിൽ കയറി വാതിലടച്ചു.
കുളിക്കുന്ന സമയത്ത് എൻ്റെ കൈ എത്ര തവണ ഞാൻ സോപ്പിട്ടു കഴുകി എന്നെനിക്കു തന്നെ ഓർമ്മയില്ല. കുറച്ചു മുന്നെ നടന്നത് ഓർക്കും തോറും സോപ്പു പതകൾ പതഞ്ഞതു മിച്ചം. ഒന്നു ഞാൻ മനസിലാക്കി ദേഹശുദ്ധി അല്ല താൻ ആഗ്രഹിക്കുന്നത് മനസ് അത് ശുദ്ധമാക്കേണ്ടതുണ്ട്. അവളിൽ ചിലപ്പോയൊക്കെ ഉണരുന്ന വികാരത്തെ ആണ് ഞാൻ തളച്ചിടേണ്ടത്. ആ സത്യം ഞാൻ സ്വയം ഉൾക്കൊണ്ടു. ഷവറിൽ നിന്നും വെള്ളം ശരീരത്തെ തഴുകി അകന്നു . ശരീരശുദ്ധി കൈവരിച്ചെങ്കിലും മനശുദ്ധി കൈവരിക്കാൻ കാത്തിരിക്കാതെ വഴിയില്ല.
പുറത്തിറങ്ങി വസ്ത്രം മാറ്റി കണ്ണാടിക്കു മുന്നിൽ നിന്ന അവന് ഓർമ്മ വന്നത് മാളുവിനെ ആണ് അവൻ്റെ മനസിലെ സങ്കൽപ്പരുപം ആ കണ്ണാടിയിൽ അവനു മുന്നിൽ ദൃശ്യമായി.
