ഇളയമ്മയുടെ അടികള്‍ 1

അഛന്റെ ഫോട്ടോയെടുത്തു നമസ്‌കരിച്ചു. അമ്മയേ ഓര്‍ത്തു. പിന്നെ പുസ്തകമെടുത്തു

നിവര്‍ത്തു.

പെട്ടെന്ന് എളേമ്മ ചായിപ്പിലേയ്ക്കുകേറി വന്നു. ഞാന്‍ ബഹുമാനത്തോടെ എഴുന്നേറ്റു.

അവരുടെ മുഖം കടന്നല്‍ കുത്തിയതു പോലെ ദേഷ്യപ്പെട്ടിരുന്നു. ഞാനതു പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും ഞാന്‍ പേടി അഭിനയിച്ചു. അവര്‍ സംയമനം പാലിച്ചിട്ടെന്ന വണ്ണം ചോദിച്ചു.

‘ രാജു ഇന്ന് കോളേജില്‍ പോയില്ലേ…?..’

‘ പോയി… പക്ഷേ…താമസിച്ചാ പോയത്… രാവിലേ മൊതലു ഭയങ്കര തലവേദനയാരുന്നു. ..

പിന്നെ അഭിരാമി രണ്ടു ഗുളിക തന്നു… അതു കഴിച്ചപ്പം ഇത്തിരി ആശ്വാസം തോന്നി…

അതോണ്ടു പോയി….. പിന്നെ തലവേദന വന്നില്ല… ‘ ഞാന്‍ കൊച്ചുകുട്ടിയേപ്പോലെ ഉരുവിട്ടു.

‘ അങ്ങനെ എന്തെങ്കിലും ഒെങ്കി… എന്നോടു പറയണം… ഇവിടെ അവളു തനിച്ചല്ലേ

ഒണ്ടാരുന്നൊള്ളു… വല്ലോരും അതെങ്ങാനും അറിഞ്ഞാ… അഭിമോള്‍ക്കാണേ കൊറച്ചില്… ‘

‘ അയ്യോ ഞാന്‍ നോക്കീട്ട് ചേച്ചിയേ കണ്ടില്ലാരുന്നു…. പിന്നെ ഞാന്‍ കെടക്കുവാരുന്നു…. തീരെ വയ്യാരുന്നു….’

‘ ങാ.. സാരമില്ല… എന്തെങ്കിലും അസുഖം ഒേല്‍ എന്നോടു പറയണം… എനിക്കും രാജൂന്റെ

പേരില്‍ ഉത്തരവാദിത്വമില്ലേ…. ‘

‘അയ്യോ ചേച്ചീ.. എന്നേ… തെറ്റിദ്ധരിക്കല്ല്.. ഞാനൊരു പാവമാ…. ആരേം ഉപദ്രവിക്കത്തില്ല….

എനിക്ക് പെങ്ങമ്മാരില്ലെന്നേയൊള്ളു….’

ഞാന്‍ സ്വരത്തില്‍ അല്പം ഗദ്ഗദം വരുത്തി.
‘ ങൂം… സാരമില്ല… ഒന്നു പറഞ്ഞെന്നേയൊള്ളു…..’

ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ സ്ഥലം വിട്ടു.

പാവം എളേമ്മ, ഇനി കാമുകനോടെന്തു സമാധാനം പറയും. എല്ലാം ഒപ്പിച്ചിട്ട് അവസാനം

പദ്ധതി തകര്‍ന്ന സ്ഥിതിക്ക് ഭാവിയിലേ നല്ലകാലം വീണ്ടും അകലുകയാണല്ലോ എന്ന വിഷമം.

എന്തു ചെയ്യാന്‍ പറ്റും. അവര്‍ എന്നേ തല തല്ലി ശപിക്കയാവും. ഉമ്മറത്ത് നാമജപം തുടങ്ങിയപ്പോള്‍ ഞാന്‍ ലയിറ്റു കെടുത്തി, വാതില്‍ അല്പം തുറന്നിട്ടു.

നിലവിളക്കിന്റെ വെളിച്ചത്തില്‍ ജ്വലിക്കുന്ന മുഖവും മുന്നിട്ടു നില്‍ക്കുന്ന മാറിടങ്ങളുമായി ചമ്രം

പടിഞ്ഞിരുന്നു നാമം ജപിക്കുന്ന അഭിരാമിയേ ഒളിഞ്ഞു നോക്കി രസിച്ചു. ഇടക്ക് ഒരു രസചിന്ത എന്റെ മനസ്സില്‍ ഓടിയെത്തി. ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ അകന്നിരിക്കുന്ന തുടകളുടെ ഇപ്പോഴത്തേ ഇരിപ്പെങ്ങനെയാവും?

രാത്രിയില്‍ അത്താഴം കഴിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ വിശപ്പില്ല എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി. വിശപ്പിനപ്പുറം, അഭിരാമിയുടെ തിരസ്‌കാരമായിരുന്നു എന്റെ ഉള്ളില്‍. നാണം
കെട്ടതുപോലെ. രാമേട്ടനൊന്നു വന്നുകിട്ടിയിരുന്നെങ്കില്‍ പറഞ്ഞിട്ടു പോകാമായിരുന്നു.

രാത്രിയില്‍ അത്താഴം കഴിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ വിശപ്പില്ല എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി. വിശപ്പിനപ്പുറം, അഭിരാമിയുടെ തിരസ്‌കാരമായിരുന്നു എന്റെ ഉള്ളില്‍. നാണം

കെട്ടതുപോലെ. രാമേട്ടനൊന്നു വന്നുകിട്ടിയിരുന്നെങ്കില്‍ പറഞ്ഞിട്ടു പോകാമായിരുന്നു.

എളേമ്മ അവളേ വില്‍ക്കുകയോ തുലക്കുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ എന്നു

തോന്നിയെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറിയ മുള്ള് ഉടക്കിയതുപോലെ. ചിന്തിച്ച് കിടക്കുമ്പോള്‍ ആരോ വന്നു െൈലറ്റിട്ടു. കണ്ണു തുറന്നു നോക്കുമ്പോള്‍ ചോറും പാത്രവുമായി കലമോള്‍ മുറിയില്‍.

‘ അങ്കിളിനു തലവേദനയായിട്ടു കെടക്കുകാ… അതോണ്ട് കൊണ്ടു കൊടുക്കാന്‍ പറഞ്ഞു….’

കലമോള്‍ പ്ലേറ്റ് കസേരയില്‍ വെച്ചു.

‘ ആര്…?…’

‘ ചേച്ചി….’

‘ അഭിരാമിയോ….?…’

‘ പിന്നല്ലാതെ എനിക്കിവിടെ പത്തു ചേച്ചിമാരൊോ… നല്ല ചോദ്യം… വേഗം കഴിച്ചിട്ട് പാത്രം താ….’

‘ ഇത് കൊണ്ടുവരുന്നത് മോള്‍ടെ അമ്മ കണ്ടില്ലേ….’
‘ ഇല്ലെന്നാ തോന്നുന്നേ…. അമ്മ കുളിമുറീലാ….’

‘ എങ്കില്‍ മോളു ചെന്നു ചേച്ചിയോടു പറ… അങ്കിളിനു ഇന്നു വിശപ്പില്ലാന്ന്… ചെല്ല്… ഇതും

എടുത്തോ… അങ്കിള്‍ ഒറങ്ങാന്‍ പോകുവാ….’ ഞാന്‍ പ്ലേറ്റെടുത്ത് കലയുടെ കയ്യില്‍

കൊടുത്തു.

‘ പട്ടിണി കിടന്നാല്‍ തലവേദന കൂടത്തേയുള്ളു… ഈ ഗുളികേം കൂടി കൊടുക്ക് കലമോളേ…

Leave a Reply

Your email address will not be published. Required fields are marked *