ഒരു ദുഃസ്വപ്നം – 1

സാർ തന്നെ പറഞ്ഞു ഇതൊരു 100എക്കാറോളം മുണ്ട്
ഇതിന്റെ നടുവിൽ ഒരു ബംഗ്ലാവും അവിടെ അതിന്റെ സൂക്ഷിപ്പുകാരാനും പിന്നെയുള്ളത് ഈ നിൽക്കുന്ന ജോലിക്കാരുമാണ്…
പകൽപോലും ഇവിടെയെത്താൻ വഴിതെറ്റുമെന്ന് ഇവിടുത്തെ ജോലിക്കാർ പറയുന്നു അപ്പോൾ ആ മരിച്ചുകിടക്കുന്ന സ്ത്രീ എങ്ങനെ ഇവിടെയെത്തി
…. സാർ ഏഴുപേരുടെ ഫിംങ്കർ പ്രിൻറ്റ് കിട്ടിയിട്ടുണ്ട് സാർ ഈ കല്ലറയിൽ നിന്നും പക്ഷേ ആ സ്ത്രീയുടെ ശരീരത്തിന്ന് വേട്ടനായകളുടെ ഫിങ്കർപ്രിൻറ്റ് അല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല സാർ…..
പിന്നെങ്ങനെ ആ പെണ്ണുംപിള്ള ചാവാൻവേണ്ടിയാണോ ഇവിടെ വന്നെത്തിയത്…. അതും ചാവാൻ മറ്റൊരു വഴിയുമില്ലാതെ വേട്ടനായ്ക്കൾ കടിച്ചുകീറി ചാവാൻവേണ്ടി വന്നതാണോ ഇവർ……
അല്ല ഇതാരുടെ കല്ലറയ അറിയില്ല സാർ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നകാലാംമുതൽ ഈ കല്ലറ ഇവിടെത്തന്നെയുണ്ട് സാർ….
സാർ തമ്പുരാന്റെ മോളോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും സാർ…
തമ്പുരാന്റെ മോളും കൂട്ടുകാരികളും വന്നിട്ടുണ്ട് സാർ
എന്നിട്ട് അവർ എവിടെ
നീതു നമ്മൾ പെട്ടന്നുതോന്നുന്നു
…. സാർ ഇതാണ് അവർ
ഹാ ഹ ആ
ദൈവത്തിന്റെ മാലാഖാമാരോ
ഓ അല്ല ചെകുത്താന്റെ മാലാഖാമാർ…. മറന്ന് കാണില്ലല്ലോ എന്നെ….
എന്താ ഒന്നും പറയാതെ
ഈ മരണത്തിലും നിങ്ങളുടെ കൈയുണ്ടോ…
ഏയ് ഇല്ല സാർ പിന്നെന്താ എല്ലാവരുടെയും മുഖത്ത് ഒരു ഭയം
സാർ… ദേ ഒരു ഫോൺ കിട്ടിയിട്ടുണ്ട്…
ഇങ്ങെടുക്ക്
… അതൊന്ന് ഓണാക്കാട്ടെ സാർ ചാർജില്ലന്ന് തോന്നുന്നു
നാശംപിടിക്കാൻ
സാർ മെമ്മറികാർഡുണ്ട്
ഇങ്ങെടുക്ക്
സാർ ഞങ്ങൾ പൊയ്ക്കോട്ടേ
നിങ്ങൾ അവിടെ നിൽക്ക്
പോകാൻ ഞാൻ പറയാം
… ജീസസ് ഇത് ആ ഡോക്ടർ അല്ലേ… ആ ഡോക്ടറെയും നിങ്ങൾ കൊന്നു അല്ലേ… ഞങ്ങളോ സാർ എന്താ ഈ പറയുന്നത്
ദാ ഈ ഫോട്ടോ നോക്കിയേ നിങ്ങൾക്ക് അനുകൂലമായി അന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് തിരുത്തിയെഴുതിയ ഡോക്ടറ അത്രയും ക്രുരമായി അവിടെ കൊല്ലപെട്ടുകിടക്കുന്നത് അതിൽ നിങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വാസികണം അല്ലേ….
…… എന്തായാലും ഇവിടുത്തെ ചടങ്ങുകൾ ഒന്ന് തീർത്തിട്ട് നമ്മുക്ക് ഒന്നിച്ചുപോകാം… ബംഗ്ലാവിലേക്ക്…… ഇരുന്ന് സംസാരിക്കണ്ട വിഷയമ…
ഇന്ന് വെളിയാഴ്ചയായിരുന്നു.. അല്ലേ.. നിങ്ങൾക്കൊപ്പം ഇങ്ങോട്ട് വരമെന്ന് കരുതിയതാ അപ്പോഴാണ് എസ്‍പി സാർ വന്നത്..
അതുകൊണ്ടാണ് ഒരുപാട് വൈകിയിട്ടും ഇങ്ങോട്ടു വന്നത്…
ഏഴ് സുന്ദരിമാർക്കും ഭയമൊന്നും ഇല്ലല്ലോ..
എന്തിനാണ് സാർ ഞങ്ങൾ ഭയക്കുന്നത്
ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല..
അത് നിങ്ങൾ പറഞ്ഞാൽ മതിയോ
ഞാൻ വിശ്വാസികണ്ടേ..
സാർ പ്ലീസ്
അന്ന് ഞങ്ങൾ അങ്ങനൊരു തെറ്റ് ചെയ്‌തെന്നും പറഞ്ഞു ഇന്ന് ഞങ്ങൾ അങ്ങനല്ല
സ്റ്റഡി ലീവ് ആയതുകൊണ്ട് പഠിക്കുവാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഇവിടേക്ക് വന്നത്..

ശെരി തൽകാലം ഞാൻ വിശ്വാസിച്ചുന്നു കരുതിക്കോ… നിങ്ങൾ

പുറത്തു മഴ തകർത്തു പെയുകയാണാല്ലോ

ഇന്ന് ഇനി എങ്ങനാ ഞാൻ പോകുന്നത്
അതും ഈ നശിച്ചമഴകാരണം
ഇന്ന് ഇവിടെ തങ്ങട്ടെ നിങ്ങൾക്ക് വിരോധം ഒന്നും ഇല്ലല്ലോ
അത് അല്ല ഞങ്ങൾ പെൺകുട്ടികൾ മാത്രം ഉള്ളടത്
എന്താ പേടിയുണ്ടോ
അത് അല്ല സാർ

എന്തിനാണ് പേടിക്കുന്നത് നിങ്ങൾ ഏഴുപേരില്ലെ ഞാൻ എന്ത് ചെയാനാണ്
ഒന്നുമില്ലേലും നിങ്ങൾ ദൈവത്തിന്റെ മാലാഖമാർ അല്ലല്ലോ
ചെകുത്താന്റെ മാലാഖമാർ അല്ലേ..
എനിക്ക് എന്റെ ജീവനിൽ ഭയം കാണില്ലേ

ശെരി നിങ്ങൾ വിഷമിക്കണ്ട ഞാൻ പോയേക്കാം…

ഇപ്പോഴാണ് ഓർത്തത്
ഒരു മനുഷ്യനെ കൊത്തിയരിഞ്ഞു പ്ലാസ്റ്റിക് കവറിൽ ഇട്ട് ആ കല്ലറയിൽ കൊണ്ട് തട്ടിയിട്ടും ഒന്നും അറിയാത്തപോലെ അഭിനയിച്ചു ഭലിപ്പിക്കുവാൻ നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രം ഉള്ള കഴിവാണ്… ആ കഴിവിന് മുന്നിലാണ് ആണുങ്ങൾ നിങ്ങളുടെ ദാസന്മാർ ആവുന്നത്

… ആ വാക്കുകൾ കേട്ട്
ഒരു നിമിഷം കൊണ്ട് രക്തമൊക്കെ ആവിയായിപോയി

ആരാ ആരാ നിങ്ങൾ

ഞാൻ ഞാൻ ആ കല്ലറയുടെ അവകാശി

ഒരു രൂപം ഇല്ലാത്ത കഴിഞ്ഞ എനിക്ക് കൊത്തിനുറുക്കിയ ഒരു ശരീരം തന്നില്ലേ
അതിന് നിങ്ങൾക്ക്
പ്രത്യുപകാരം ചെയ്യണ്ടേ
ആ ഓഫിസർ നിങ്ങളെ അനേഷിച്ചു ഇനി വരില്ല
അവൾ ദാഹമകറ്റിയിട്ടുണ്ടാവും ആ ശരീരത്തിൽ..
അത് നിങ്ങളോടുള്ള സ്‌നേഹംകൊണ്ടല്ല
നീതു നിന്നോടുള്ള പ്രതികാരം കൊണ്ട്
ഡെർവിൻ ബംഗ്ളാവിന്റെ ചുറ്റും കാട്ടുനായ്കൾ ഓരിയിട്ടു തുടങ്ങി…
പൂർണ്ണചന്ദ്രൻപോലും ഇരുട്ടിലേക്ക് മറഞ്ഞു
നീതു ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽനിന്നും അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു..
എന്താ നീതു
റസിയ ചോദിച്ചു
ഞാൻ ഒരു സ്വപ്നം കണ്ട്
ആ പോലീസ് ഓഫിസർ കൊല്ലപെടുന്നതായിട്ട്
ഒരു രൂപം നമ്മളോട് വന്ന് പറയുന്നതായിട്ട്
ഇനി കൊല്ലപെടുവാൻ പോകുന്നത് നമ്മൾ ഓരോരുത്തരുമാണെന്ന്
ആ കല്ലറയിൽ ശരീരമില്ലാതെ ബന്ധിച്ചിട്ടിരുന്ന ഒരു ആത്മാവിന് നമ്മളാണ് രുപം നൽകിയതെന്ന്..
നിനക്ക് ഭ്രാന്താണ്
അല്ല സോഫിയ എന്തിയെ അവൾ എവിടെപ്പോയി

അവൾ നമ്മുക്ക് ഒപ്പം ഇവിടെയല്ലേ കിടന്നത്
ദാ നോക്കിയേ വാതിൽ തുറന്നു കിടക്കുകയാണ് വാ നമ്മുക്ക് നോക്കാം…..

ഈ സമയം അങ്ങ് ഏഴാം കടലിനുമകരെ

അവൻ ആ കോട്ടയിൽ ലോകത്തേ മുഴുവൻ ഭയപ്പെടുത്തിയാ ഡ്രാക്കുളക്കോട്ടയിൽ ചിന്തയിലാണ്ടുപോയ മനസ്സുമായി നടക്കുകയാണ്…

എന്താ സൂര്യജിത് എന്തുപറ്റി കുറച്ചുനേരമായാലോ ഈ നടപ്പ് തുടങ്ങിയിട്ട്…
ഞാൻ പറഞ്ഞിരുന്നിലെ നാട്ടിലേക്ക് പോകുന്ന കാര്യം ഇന്ന് തന്നെ പോകണം
മനസ്സ് ആകപാടെ കലങ്ങിമറിഞ്ഞിരിക്കുന്നു അവിടെ വേണ്ടപെട്ടവർക്ക് അപകടം വരുവാൻ പോകുന്നുന്നു ഒരു തോന്നൽ… അതും ഒരു പുരുഷനും സ്ത്രീയും നിമിത്തം…
ഇവിടുത്തെ പൂജ കഴിയാതേ എങ്ങനെയാണ് പോവുക..

ഇവിടെ ഇനി പൂജ നടത്തിയതുകൊണ്ട് ഒരു കാര്യവും ഇല്ല… ഈ കോട്ടയ്ക്ക് ഡ്രാക്കുള കോട്ടയെന്ന പേര് മാത്രമേയുള്ളു… ആ ആത്മാവ് ഇവിടെയില്ല ആ ആത്മാവെന്നല്ല ഒരു ആത്മാവിന്റെ സാന്നിധ്യവും ഇവിടെയില്ല…
പിന്നേ എന്തേലും കാണിച്ചു കൂട്ടിയിട്ട് സായിപ്പ് മാരേ പറ്റിച്ചു കാശ് മേടിക്കാം..
എനിക്ക് അതിന് സമയമില്ല ഞാൻ ഇന്ന്‌ തന്നെ പോകുന്നു
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക്
നീതു നേരം വെളുത്തു തുടങ്ങി സോഫിയ ഇല്ലാതെ ഇനി ഒരു തിരിച്ചുപോക്ക് കഴിയുമെന്നു തോന്നുന്നില്ല..
നമ്മൾ അറിയാതെ നമ്മൾക്ക് ചുറ്റും എന്തൊകയോ സംഭവിക്കുന്നു…

ശെരിയാണ് അനുപമ ഇപ്പോൾ നമ്മൾ ശെരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുന്നു.. ഇനി ഇതിൽനിന്നും നമ്മൾ എങ്ങനെ രക്ഷപെടും

തമ്പുരാട്ടി തമ്പുരാട്ടി
എന്താ എന്താ ചെല്ലപ്പ
തമ്പുരാട്ടി അവിടെ ആ കല്ലറയ്ക്ക് അരുകിൽ ഒരു മനുഷ്യന്റെ കൈപ്പത്തി… ആ വഴിയരുകിൽ ഒരു പോലീസ് ജീപ്പും കിടപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *