“രണ്ട് പായസൊന്നും വെക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഗോതമ്പും ശർക്കരയുമെല്ലാം എന്തായാലും ഇവിടിരിക്കുന്ന്ണ്ട്. അതോണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം”.
ജ്യോതിക്ക് വല്ലാത്ത നിരാശ തോന്നി. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലെ golden girl പറയുന്നത് മാത്രമല്ലേ അച്ഛനമ്മമാർക്ക് വേണ്ടുള്ളൂ. അത് പണ്ടും അങ്ങനെ ആയതിനാൽ ജ്യോതിക്ക് ഇതെല്ലാം ശീലമായിരുന്നു. ഇത്തരം വേർതിരിവിനോട് അവൾ പ്രതികരിക്കാതായിട്ട് ഒരുപാട് നാളുകളായി. അവൾ തർക്കിക്കാൻ നിന്നില്ല. ഗോതമ്പ് പായസം ഉറപ്പായതിന്റെ സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രാജിയോട് അപ്പോള്‍ അവൾക്ക് പഴയ ആ ദേഷ്യം തോന്നി. രാജിയോളം തന്നെ സ്നേഹിക്കാന്‍ കഴിയാത്ത അമ്മയോട് താന്‍ എന്തു പറഞ്ഞിട്ട് എന്ത് കാര്യം?
‘രാജിയോളം എന്നെ സ്നേഹിക്കാന്‍ കഴിയാത്ത…’
അവൾ അത് ഒന്നുകൂടി മനസ്സില്‍ പറഞ്ഞു നോക്കി. ആ വാചകത്തിന്റെ സാധ്യതകൾ ഓർത്തപ്പോൾ മങ്ങിവാടിയിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ വെയിലുദിച്ചിരുന്നു. രാജിക്ക് തന്നോടുള്ള അത്രയും സ്നേഹം ഈ ലോകത്തില്‍ വേറെ ആർക്കെങ്കിലും തന്നോട് ഉണ്ടായിരിക്കുമോ എന്നവൾ സംശയിച്ചു. സത്യത്തില്‍ തനിക്ക് ദേഷ്യം രാജിയോടല്ലെന്ന് അന്നേരം ജ്യോതി തിരിച്ചറിഞ്ഞു. തന്നെ സ്നേഹിക്കാന്‍ തയ്യാറാകാത്ത ചുറ്റുമുള്ള എല്ലാത്തിനോടുമുള്ള ദേഷ്യം അവൾ രാജിയോട് കാണിക്കുകയായിരുന്നു. പാവം… അവൾ എന്ത് പിഴച്ചു?
‘ഗോതമ്പ് പായസത്തിനും നല്ല രുചിയാണ്’
ജ്യോതി മനസ്സിലോർത്തു.
കാലത്ത് കുളിച്ചൊരുങ്ങി ഇരുവരും അടുത്തുള്ള ദേവീക്ഷേത്രത്തിൽ തൊഴാൻ പോയി. രാജിയുടെ മഞ്ഞ പട്ടുപാവാട ചിങ്ങവെയിലിൽ തിളങ്ങുമ്പോൾ അവൾ ഏതോ സ്വപ്നത്തില്‍ നിന്ന് ഇറങ്ങി വന്നത് പോലെയുണ്ടായിരുന്നു. വഴിയില്‍ കാണുന്ന എല്ലാത്തിനെപ്പറ്റിയും നാട്ടുവിശേഷം പറഞ്ഞ് ഉന്മേഷത്തോടെ രാജി നടക്കുന്നത് കാണാന്‍ തന്നെ ഒരു ചേലായിരുന്നു. തനിക്കുള്ള മുഴുത്ത മുലകളോ കൊഴുത്ത നിതംബമോ അവൾക്കില്ല. എന്നിട്ടും അവൾ എത്ര sexy ആണെന്ന് ജ്യോതി ആശ്ചര്യപ്പെട്ടു. എന്താണ് അവളെ ഇത്രയും ആകർഷകയാക്കുന്നത്? കോതി പിന്നിവച്ചിരിക്കുന്ന അവളുടെ മുടിയാണോ? ആ കുഞ്ഞു മുലകളും ചെറിയ നിതംബവുമാണോ? അവളുടെ വലിയ നെറ്റിത്തടമാണോ? എപ്പോഴും ഒരു തിളക്കമുള്ള ആ കണ്ണുകളോ? അതോ അവളുടെ കുഞ്ഞു ചുണ്ടുകളാണോ? ആ വെളുത്ത മാറിലെ പുള്ളിയാണോ? ജ്യോതിക്ക് മനസ്സ് ഒന്നിലും ഉറപ്പിക്കാനായില്ല.
അമ്പലത്തില്‍ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ മനസ്സിന് ശക്തിതരാൻ അവൾ ദേവിയോട് മനസ്സുരുകി പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ രാജി തന്നെ നോക്കിനിൽക്കുന്നതാണ് ജ്യോതി കണ്ടത്.
‘ദേവീ, നീയെന്നെ ഇത്ര പെട്ടെന്ന് കൈയ്യൊഴിഞ്ഞോ?’
ജ്യോതി മനസ്സിൽ ചിന്തിച്ചു.
രാജിയുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
“കാര്യമായ പ്രാർത്ഥനയാണല്ലോ. എന്താണ് പ്രാർത്ഥിച്ചത്?”
രാജി കളിയാക്കികൊണ്ട് ചോദിച്ചു. ജ്യോതി അതിന് ഒന്ന് ചിരിച്ചതേയുള്ളു. അമ്പലത്തിന് വലം വെച്ച് പ്രസാദവും വാങ്ങി പടി തൊട്ടുവണങ്ങി ഇറങ്ങി കഴിഞ്ഞപ്പോള്‍ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഇലക്കീറിൽ നിന്ന് ചന്ദനം മോതിരവിരൽ കൊണ്ട് തൊട്ടെടുത്ത് രാജി ജ്യോതിയുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. ഒരു ചെത്തിപ്പൂവും തുളസിയിലയും എടുത്ത് രാജി തന്റെ മുടിയില്‍ ചൂടി. പിന്നെ ആ പുഷ്പാഞ്ജലി അവൾ ജ്യോതിക്ക് നേരെ നീട്ടി. ചന്ദനമെടുത്ത് രാജിയുടെ വിരിഞ്ഞ നെറ്റിയില്‍ ചാർത്തണമെന്ന് ജ്യോതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രസാദം കിട്ടിയപ്പോൾ തന്നെ രാജി അത് സ്വയം തൊട്ടിരുന്നു. പൂവും തുളസിയുമെടുത്ത് ജ്യോതി തന്റെ മുടിയില്‍ ചൂടി.
“പാലട കിട്ടാത്തതിന്റെ പിണക്കത്തിലാണോ?”
നടത്തത്തിനിടയിൽ തെല്ലൊരു കുസൃതിയോടെ രാജി ചോദിച്ചു.
“ഏയ്… അങ്ങനൊന്നൂല്ല”
ജ്യോതി പറഞ്ഞു.
“അത് വെറുതെ… പിന്നെന്താ നീ മിണ്ടാതെ നടക്കുന്നേ? ഇതുവരെ എന്നോട് ഒന്ന് മിണ്ടിയില്ലല്ലോ”.
അതില്‍ ഒരല്പം പരിഭവമുണ്ടായിരുന്നു.
“ഞാനിങ്ങനെ ഓരോന്ന് ആലോചിച്ച്… ”
” എന്താലോചിച്ച്?”
“പ്രത്യേകിച്ച് ഒന്നൂല്ല”
ജ്യോതി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.
“എനിക്കറിയാം പിണക്കമാണെന്ന്”.
“അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ വച്ഛോ”
ജ്യോതി കെറുവിച്ചു.
” അങ്ങനെ വെക്കാന്‍ മനസ്സില്ലെങ്കിലോ?”
രാജിയുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരിയുണ്ടായിരുന്നു.
ജ്യോതിക്കാണെങ്കിൽ ചെറിയൊരു ദേഷ്യവും ചെറിയൊരു ചിരിയും ഒരുമിച്ചാണ് വന്നത്. അവൾ രാജിയെ നോക്കി പല്ലിറുമ്മി പുഞ്ചിരിച്ചു. ഇത് കണ്ട രാജി പെട്ടെന്ന് തന്നെ ജ്യോതിയെ പിടിച്ച് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അപ്രതീക്ഷിതമായി ഉമ്മ കിട്ടിയപ്പോള്‍ ജ്യോതി ഒരു നിമിഷം സ്തബ്ധനായി നിന്നു.
“എന്റെ ഓണസമ്മാനാ. വച്ചോ…. പിണക്കത്തിന് ബെസ്റ്റാ കുഞ്ഞാ…”
രാജി ഓടി.
നിക്കടീ അവിടെ എന്നും പറഞ്ഞ് ജ്യോതി പുറകെ വച്ചുപിടിച്ചു. ആവണിവെയിൽ പാകിയ നാട്ടുവഴിയിലൂടെ ഇരുവരും വീട്ടിലേക്കോടി. നടുമുറിയിലിരുന്ന് സദ്യവട്ടത്തിനുള്ള കായ്കറികൾ അരിയുകയായിരുന്ന അമ്മ ഒരു മിന്നായം പോലെ മക്കള്‍ രണ്ടും ഓടി അകത്തേക്ക് പോകുന്നത് കണ്ടു.
“രണ്ടും കൂടി ഓണമായിട്ട് തലേം തല്ലിവീണ് വല്ലതും വരുത്തിയാലുണ്ടല്ലോ…”
അമ്മ അവിടിരുന്ന് ഉറക്കെ പറഞ്ഞു.
അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ഓടി തങ്ങളുടെ മുറിയിൽ എത്തിയിരുന്നു. ഇനി ഓടാന്‍ സ്ഥലമില്ലെന്നായപ്പോ രാജി നിന്നു. മുറിയിലെ മേശയിൽ ചാരി അവൾ കിതച്ചു. തുടുത്ത മുലകളും തുള്ളിച്ചുകൊണ്ട് ഓടിക്കിതച്ചെത്തിയ ജ്യോതി വാതിലും കടന്ന് വരുന്നത് കണ്ട് രാജി ഒന്ന് ഭയന്നു.
“ഇനി നീയെങ്ങടാ ഓട്വാ?”
ജ്യോതി കിതച്ചു കൊണ്ട് ചോദിച്ചു.
“ടീ… പ്ലീസ്… നിന്റെ പിണക്കം മാറ്റാനല്ലേ…”
രാജി കെഞ്ചിനോക്കി.
“നിന്റെ ഉമ്മവെക്കൽ ഇത്തിരി കൂടുന്നുണ്ട്… ഇന്ന് ഞാന്‍ ശരിയാക്കിത്തരാം..”
ജ്യോതി മുന്നോട്ടടുത്തപ്പോൾ രാജി തന്റെ കൈകൾ ഉയർത്തി തടയാന്‍ നോക്കി. ജ്യോതി ആ രണ്ടു കൈകളും പിടിച്ചു. രാജിയുടെ കൈയ്യിലിരുന്ന് പുഷ്പാഞ്ജലിയുടെ വാഴയില മുറുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കലമ്പുന്ന ചിരിയുടെയും കിതപ്പിന്റെയും കൂടെ കൈവളകൾ താളംപിടിച്ചു.
“ടീ… ഒന്നും ചെയ്യല്ലേ…”
രാജി പറഞ്ഞു.
ജ്യോതി അത് ചെവിക്കൊണ്ടില്ല. അവൾ രാജിയെ ഉന്തി ഉന്തി രാജിയുടെ കട്ടിലിലേക്ക് രണ്ടും കൂടെ കെട്ടിമറഞ്ഞു വീണു. രാജിയുടെ കൈയിലെ പ്രസാദം ചുമരില്‍ തല്ലി പൂക്കളും ചന്ദനവും മെത്തയില്‍ വിരിച്ചു. ജ്യോതി രാജിയുടെ മേലേക്ക് ഇഴഞ്ഞുകയറി. രാജിയുടെ ഇരു കൈകളും ജ്യോതിയുടെ കൈപ്പിടിയിലായിരുന്നു. അത് കട്ടിലില്‍ പരത്തിവച്ച് രാജിയുടെ ഇടുപ്പിന് ഇരുവശത്തേക്കും കാലുകളിട്ട് ജ്യോതി അവളുടെ മുഖത്തേക്ക് നോക്കി. ജനൽ കടന്നെത്തിയ ഒരു വെയിൽക്കീറ് അവളുടെ നെറ്റിയില്‍ വീണുകിടപ്പുണ്ടായിരുന്നു. അതില്‍ വിയർപ്പുതുള്ളിൾ തിളങ്ങി. വിയർപ്പിന്റെ നനവിൽ ചന്ദനക്കുറി കലങ്ങി. രാജി കിടന്നു പിടയുമ്പോൾ ജ്യോതി തന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് ആ മിനുമിനുത്ത ഇടതുകവിളിൽ ഒരു കടി വച്ചു കൊടുത്തു.