ഒരേയൊരാൾ – 3

“ആ…. എഴുന്നേറ്റോ…”

രാജി പുഞ്ചിരിയോടെ ചോദിച്ചു.

ജ്യോതി അവളെ തന്നെ നോക്കി പുഞ്ചിരിച്ചു. കണ്ണെടുക്കാൻ തോന്നുന്നില്ല. ഒന്ന് കൈയ്യെത്തിച്ച് ആ ടർക്കി പിടിച്ചുവലിച്ചാൽ തനിക്ക് അവളുടെ സ്തനങ്ങളും യോനിയും കണി കാണാമല്ലോയെന്ന് ഒരു നിമിഷം ജ്യോതി ചിന്തിച്ചുപോയി. അവളുടെ മുലകൾ എങ്ങനെ ആയിരിക്കും? എന്തായാലും തന്റേതിന്റെ അത്രയും വലിപ്പമുണ്ടാകില്ല. ആ മുലക്കണ്ണിനും ഏരിയോളക്കും എന്ത് നിറമായിരിക്കും? തന്റെ പോലെ കറുത്തിട്ടായിരിക്കുമോ? അതോ ആ മാറിലെ പുള്ളിയുടെ നിറമായിരിക്കുമോ? അവളുടെ യോനിക്ക് ചുറ്റുമുള്ള രോമങ്ങൾ എങ്ങനെ ആയിരിക്കും? അവളത് വെട്ടി നിർത്തിയിരിക്കണം. അല്ലെങ്കില്‍ തന്നെ ഇന്നലെ അതും പറഞ്ഞ് കളിയാക്കില്ലല്ലോ… ചിലപ്പോള്‍ രോമം മുഴുവൻ കളഞ്ഞ് മിനുസപ്പെടുത്തിയ യോനീതടത്തിൽ ഒരു നേർരേഖ പോലെ കവാടവാതിൽ കാണുമായിരിക്കും…! ജ്യോതിയുടെ ചിന്തകളില്‍ ചിത്രം വര നടന്നു. തന്നെ ഇവൾ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത് എന്താണെന്ന് സംശയിച്ച് രാജി അങ്ങനെ നിന്നു.

“എന്താടി? പോയി കുളിക്കാന്‍ നോക്ക്…”

രാജി ഒരല്പം ശാസനയോടെ പറഞ്ഞു.

“നീ ഒരു കവിത പോലെയാണ്…!”

ജ്യോതി അറിയാതെ പറഞ്ഞുപോയി. പിന്നെ ഒരു ഞെട്ടലിലാണ് ഉണർന്നത്.

“നീയെന്താ നാടക ഡയലോഗടിക്കുന്നേ?”

രാജിക്ക് ചിരി വരുന്നുണ്ടായിരുന്നു.

“ഏയ് ഒന്നൂല്ല”

ജ്യോതി നാണിച്ച് ബാത്ത്റൂമിലേക്ക് ഓടിക്കയറി. വാതിലടച്ച് പൈപ്പ് തുറന്നിട്ട് മനസ്സില്‍ അവൾ അവളെ തന്നെ ശകാരിച്ചു.

‘നാക്കിനെല്ലില്ല… വായേ തോന്നിയത് അങ്ങനെ തന്നെ അങ്ങ് പറയ്യാ? മന്ദബുദ്ധി…’

ഇനിയിപ്പോള്‍ കുളിക്കാമെന്ന് വിചാരിച്ച് വസ്ത്രമഴിക്കാൻ തുടങ്ങുമ്പോഴാണ് തോർത്തെടുത്തില്ലെന്ന് കണ്ടത്. പണ്ടാരം… ഇന്ന് തുടക്കം മുതല്‍ പിഴയ്ക്കുകയാണല്ലോയെന്ന് ജ്യോതി മനസ്സില്‍ പറഞ്ഞു. തോർത്തും ടർക്കിയുമെടുക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൾ സ്തബ്ധയായിപ്പോയി. രാജി…! അവളുടെ മാറിടം… ആ ഉരുണ്ട കുഞ്ഞു മുലകൾ…. രാജി ചുരിദാർ പാന്റിന്റെ വള്ളി കെട്ടുകയാണ്. തലയില്‍ തോർത്തുമുണ്ടും മുടിയും അമ്മക്കെട്ട് കെട്ടി വച്ചിരിക്കുന്നു. അരക്ക് മുകളിലേക്ക് വേറെ ഒന്നുമില്ല… നെഞ്ചിലേക്ക് ഊർന്നുകിടക്കുന്ന ആ സ്വർണ്ണമാലയല്ലാതെ. രാജിയും ഒന്ന് ഞെട്ടി നിൽക്കുകയാണ്. പക്ഷേ അവൾ തന്റെ മുലകൾ മറച്ചില്ല…! ജ്യോതിയുടെ കണ്ണുകളെ ആ മുലക്കണ്ണുകള്‍ ചൂണ്ടക്കൊളുത്തുപോലെ പിടിച്ചുവച്ചു. അവയ്ക്ക് തവിട്ടുനിറമാണ്…..! മാറിലെ പുള്ളിയുടെ കടുംതവിട്ടുനിറമല്ല….! ഇളം തവിട്ടുനിറം…! ഏരിയോളയും അതേ നിറമാണ്. ആ കുഞ്ഞു മുലയിൽ തുറിച്ചുനിൽക്കുന്ന ഏരിയോളക്ക് എന്തൊരു ഭംഗിയാണ്… തെളിഞ്ഞ പകലുപോലെ മൃദുലമെന്ന് ജ്യോതിയുടെ മനസ്സ് മന്ത്രിച്ചു…

“എന്താടി..?”

രാജിയുടെ ചോദ്യമാണ് ജ്യോതിയെ ഉണർത്തിയത്.

“തോർത്തെടുത്തില്ല…”

ജ്യോതി പറഞ്ഞു.

അതിന് രാജി മറുപടിയൊന്നും പറഞ്ഞില്ല. ഒരു കറുത്ത ബ്രാ എടുത്തണിഞ്ഞ് ചുരിദാറിന്റെ ടോപ്പും അണിയാൻ തുടങ്ങി. അപ്പോഴേക്കും ജ്യോതി ഒരു തോർത്തും ടർക്കിയുമെടുത്ത് ബാത്ത്റൂമിലേക്ക് ഓടിക്കയറി… ആനന്ദത്തിന്റെ വേലിയേറ്റമാണ് അന്നേരം ജ്യോതിയുടെ മനസ്സില്‍. അത്രയേറെ കൊതിച്ച കാര്യമാണ് അപ്പോള്‍ തന്നെ നടന്നത്. അവൾക്ക് തന്റെ മന്ദഹാസം തടഞ്ഞുവെക്കാനാകുന്നുണ്ടായില്ല. തോർത്തെടുക്കാൻ മറന്ന നിമിഷത്തിന് അവൾ നന്ദി പറഞ്ഞു. ഇത്രയും നാൾ സംഭവിക്കാഞ്ഞ ഒരു കാര്യം താന്‍ ആഗ്രഹിച്ചപ്പോൾ നടന്നതിന് കാരണക്കാരായ എല്ലാ പ്രകൃതിശക്തികളോടും അവൾ നന്ദി പറഞ്ഞു… പ്രതീക്ഷയുടെ സമവാക്യം പറഞ്ഞു തന്ന പൗലോ കൊയ്ലോയെ മനസ്സില്‍ സ്മരിച്ചു…!

കാര്യം ഇത്രയൊക്കെ സംഭവിച്ചെങ്കിലും തന്റെ ഉള്ളില്‍ തോന്നിയ ആശമേൽ എന്തെങ്കിലും ചെയ്യാന്‍ ജ്യോതിക്ക് ഭയമായിരുന്നു. അന്നത്തെ പോലെ ഒരിക്കല്‍ കൂടി രാജിക്ക് മുന്നില്‍ നഗ്നയായി നിൽക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒളിച്ചും പാത്തും ഒന്ന് വിരലിടാൻ പോലും അവൾക്ക് മടി തോന്നി… രാജി അതറിയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. കുളിയുടെ നേരം അല്പം കൂടിയാൽ തന്നെ രാജിക്ക് താന്‍ ദളസ്പർശനത്തിലാണെന്ന് മനസ്സിലാകുമെന്ന് അവൾ വിശ്വസിച്ചു. ആ ജാള്യത അങ്ങോട്ട് പോകുന്നില്ല. സ്ഖലനത്തിന് വേണ്ടിയുള്ള ആഗ്രഹത്തിനെയെല്ലാം അങ്ങനെ അവൾ ഒതുക്കിവച്ചു. അഗ്നിപർവ്വതങ്ങളെ കുറിച്ചും കുപ്പിയിലകപ്പെട്ട കാറ്റിനെ പറ്റിയും കാലത്തിന് കുറുകെ കിതക്കുന്ന പ്രപഞ്ചത്തിനെപ്പറ്റിയുമെല്ലാം അവളുടെ ഡയറിയില്‍ കവിതകൾ നിറഞ്ഞു… വെക്കേഷന്റെ അവസാനരാത്രിയിൽ അങ്ങനെ ഒരു കവിതയ്ക്ക് അടിവരയിടുകയായിരുന്നു ജ്യോതി.

“കഴിഞ്ഞോ?”

രാജി ചോദിച്ചു.

“ങേ… നീ ഉറങ്ങീല്ലേ…?”

ജ്യോതി ആശ്ചര്യപ്പെട്ടു.

“ഉറക്കം വരുന്നില്ല”

രാജി കട്ടിലില്‍ എഴുന്നേറ്റിരുന്നു.

“എഴുതി കഴിഞ്ഞോ?”

രാജി വീണ്ടും ചോദിച്ചു.

ജ്യോതി ഒരു പുഞ്ചിരിയോടെ ഡയറി രാജിക്ക് നീട്ടി. രാജി അത് വാങ്ങി വായിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ട്. അതിന്റെ ഈണത്തിന് കാതോർത്ത് ജ്യോതി അവൾ വായിച്ചു തീരുന്നതും കാത്തിരുന്നു. ചൂണ്ടുവിരലിൽ നീലമഷി പടർന്നിട്ടുണ്ട്…..

“വളരെ നന്നായിട്ടുണ്ട്…”

രാജിയുടെ ശബ്ദത്തിലും ഭാവത്തിലും സങ്കടം നിഴലിച്ചുകിടക്കുന്നത് ജ്യോതി കണ്ടു. അവളുടെ ഉള്ളിലും ഒരു നീറ്റലനുഭവപ്പെട്ടു. പക്ഷെ അത് മറച്ചുപിടിച്ചുകൊണ്ട് ജ്യോതി ഒരല്പം കളിനിറഞ്ഞ സ്വരത്തില്‍ ചോദിച്ചു,

“എന്റെ കവിത വായിക്കുമ്പോ ഒക്കെ ആ തെണ്ടിയെ ഓർമ്മിക്കുമല്ലേ…!”

“ഏത് തെണ്ടിയെ?”

രാജിയുടെ ചുണ്ടിന്റെ കോണിലും ഒരു കള്ളച്ചിരിയുണ്ടായിരുന്നു.

“നിന്നെ ഇട്ടിട്ട് പോയില്ലേ… ആ തെണ്ടിയെ തന്നെ…”

ജ്യോതി ചിരിച്ചു. കൂടെ രാജിയും.

പിന്നെ ഒന്ന് ചിരിയടക്കി രാജി പറഞ്ഞു,

” ഞാന്‍ ഒരുപാട് സ്നേഹിച്ചതല്ലേ… ഇടക്കൊക്കെ ഇങ്ങനെ ഓർത്തുപോകും… എത്ര വേണ്ടാന്ന് വച്ചാലും പിന്നേം പിന്നേം ഇങ്ങനെ….”

“അതൊക്കെ കഴിഞ്ഞില്ലേ… പോയോര് പോട്ടെ… ”

ജ്യോതി രാജിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ പോലെ വീണ്ടും അവൾ കരയുന്നത് കാണാന്‍ അവൾക്ക് വയ്യായിരുന്നു. പക്ഷേ രാജി കരഞ്ഞില്ല. പകരം ചിരിച്ചു. എന്നിട്ട് പറഞ്ഞു,

” നിനക്ക് അതൊന്നും മനസ്സിലാവില്ല… നിനക്ക് പ്രേമമൊന്നും അറിയില്ലല്ലോ… ആകെ അറിയുന്നത് ഈ വിരലിടലല്ലേ…. അതിലിപ്പൊ ഭയങ്കര എക്സപേർട്ട് ആണല്ലോ…”

രാജി അവളെ കളിയാക്കിച്ചിരിച്ചു. ജ്യോതിയും ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.

“ഇതെന്താ ഞാന്‍ മാത്രാണോ ലോകത്ത് ചെയ്യുന്നത്..? എല്ലാവരും ചെയ്യുന്നയല്ലേ… നീയും ചെയ്യാറില്ലേ…? ഇല്ലേ…? ”

ജ്യോതി രാജിയെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *