കാപ്പിരിയും ഗന്ധർവശാപവും – 1 1

 

” ശ്രദ്ദിക്കുക … പാകപ്പിഴവുകൾ ഒന്നിലും വരാതെ നോക്കുക … 41 ദിവസം ഇത് കഴിയുന്നത് വരെ യാതൊരുകാരണാവശാലും ഇണകളുമായി ബന്ധത്തിൽ ചേരാതിരിക്കുക വന്നാൽ മാമ്പള്ളി തറവാടിന്റെ സർവനാശംഅതാണ് അനന്തരഫലം … എന്നാൽ പൊയ്ക്കോളൂ …”

 

അവർ ഇറങ്ങിയ ശേഷം സ്വാമിയുടെ ശിഷ്യൻ അദ്യേഹത്തിന്റെ അടുത്തെത്തി ശാപത്തിനെ പറ്റി ചോദിച്ചു ….

” അവരുടെ അച്ഛന്റെ ബുദ്ധിശൂന്യമായ നിലപാടുകളാണ് അവരെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത് … തൽകാലം ഇത്ര അറിഞ്ഞാൽ മതി ശിഷ്യ …. ഒന്നറിഞ്ഞു വെച്ചുകൊള്ളൂ … അവരുടെ മൂന്നുഭാര്യമാരുംപ്രസവിക്കും ആരോഗ്യമുള്ള കുട്ടികളെ തന്നെ … പക്ഷെ ആദ്യത്തെ കുട്ടികളുടെ അവകാശികൾ അവരാകില്ല … സർവം ഗന്ധർവ മയം …. ഇന്നേക്ക് 7 ആം നാൾ ആ ബീജത്തിന്റെ അവകാശി മാമ്പള്ളി തറവാടിൽ കാൽകുത്തും…. പ്രകൃതിയുടെ തീരുമാനം …”

അതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി …

 

ഇതൊന്നും അറിയാതെ അവർ ഏഴുപേരും രണ്ടു കാറുകളിലായി മാമ്പള്ളിയിലേക്ക് നീങ്ങി … പക്ഷെ അവരുടെമുകളിൽ ആകാശത്തു ഒരു കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ടായായിരുന്നു …

 

കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവരുടെ കാറുകൾ മാമ്പള്ളി തറവാടിന്റെ ഗേറ്റിനു മുന്നിൽ വന്നു നിന്നു … കാര്യസ്ഥൻ അയ്യപ്പൻ അവരെ കാത്തു അവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു ….

മാമ്പള്ളിയിലെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു … നീണ്ട പത്തുവർഷങ്ങൾക്കു ശേഷം മാമ്പള്ളിയുടെ മണ്ണിൽഅവർ കാൽ കുത്തി … അൽപ്പം കുനിഞ്ഞു ഭവ്യതയോടെ അയ്യപ്പൻ അവരുടെ മുന്നിൽ വന്നു നിന്നു …

 

” അങ്ങുന്നേ അയച്ച സാധനങ്ങളും മറ്റും പറഞ്ഞ റൂമുകളിൽ തന്നെ കൊണ്ടുവച്ചിട്ടുണ്ട് … കുളംവൃത്തിയാക്കാനും കുളക്കരയിൽ ഇടിഞ്ഞ കല്ല് കെട്ടാനും സാധനങ്ങൾ കൊണ്ടുവെച്ചിട്ടുണ്ട് … അതിന്റെപണിക്കാർ വന്നിട്ടില്ല

 

” ശരി ” അതും പറഞ്ഞു രാജേന്ദ്രൻ മറ്റുള്ളവരെയും കൂട്ടി വീട്ടിലേക്ക് കയറി ….

 

വൈകുന്നെരം അമ്പലത്തിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു പുഷ്പാർച്ചന നടത്തി അവർ ആരംഭം കുറിച്ചു …രാത്രിഎല്ലാവരും ഭക്ഷണ ശേഷം ഒത്തുകൂടി …

 

” ചടങ്ങുകൾ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും ഇവിടെ വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം…”

രാജേന്ദ്രൻ തുടക്കമിട്ടു …

” പുറം പണിക്ക് ആളെ വേണം ഏട്ടാ … അല്ലാതെ അഞ്ചേക്കർ വീടും പരിസരവും ആര് വൃത്തിയാക്കാനാണ് …”

ഹേമലത പറഞ്ഞു …

” അത് ശരിയാ …”

എല്ലാവരും ശരി വെച്ചു …

” അയ്യപ്പനോട് സംസാരിക്കാം … അടുക്കളപ്പണിക്കും മറ്റും തൽക്കാലം നമുക്ക് തന്നെ നോക്കാം … എല്ലാം കഴിഞ്ഞുനിർത്താം നമുക്ക് …”

ഭദ്രൻ പറഞ്ഞു …

” സഹായത്തിന് ഒരാളെ അത്യവശ്യമാണ് … പുരയിടത്തിൽ നാളികേരം ഇടാനും മാർകെറ്റിൽ പോകാനുംചെടികളും മറ്റും നോക്കാനും പറമ്പിലെ അല്ലറ ചില്ലറ പണിക്കൊക്കെ ആയും ഒരാൺകുട്ടി അത്യാവശ്യം ആണ് … എന്നാൽ മുതിർന്ന ഒരാളെ പണിക്ക് വെക്കുകയാണെങ്കിൽ അവന്മാർ ഇവിടെ നടക്കുന്ന കാര്യം പുറത്തുപറഞ്ഞുനടക്കാൻ സാധ്യത ഉണ്ട് … കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാർ നൊടിച്ചിൽ തുടങ്ങും … ഒരുപയ്യനാണെങ്കിൽ ആർക്കും പ്രശ്നവും ഉണ്ടാകില്ല … ”

ഹേമലത വീണ്ടും പറഞ്ഞു …

 

” അത് ഏട്ടത്തി പറഞ്ഞതിൽ കാര്യമുണ്ട് … അങ്ങനെ ആണെങ്കിൽ നമുക്ക് ഊട്ടുപുരയിൽ നിൽപ്പിക്കാം അവനെ… ഇവിടെ താമസിച്ചു ജോലി ചെയ്യട്ടെ … പറ്റിയ ഒരുത്തനെ തപ്പാൻ അയ്യപ്പനോട് പറയാം … “

അതും പറഞ്ഞു ഭദ്രൻ അയ്യപ്പനെ വിളിക്കാൻ ഫോൺ എടുത്തു ….

——————————————–

ആ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂൾ ആയ മലമുകളിൽ താമസിക്കുന്ന വാറ്റുകാരി സരസുവിന്റെ വീട്ടിൽ പണിയുംകഴിഞ്ഞു വാറ്റും അകത്താക്കി നീക്കുകയായിരുന്നു അയ്യപ്പൻ …

ആകെ പ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു അയാളപ്പോൾ …

” എന്തുപ്പറ്റി … അണ്ടിപോയ അണ്ണാനെപ്പോലെ ആണല്ലോ ഇരുപ്പ് … ”

നിലത്തുവീണ മുണ്ടും ചുറ്റി ചിതറിവീണ മുടികൾ കെട്ടിവെക്കുമ്പോൾ സരസു ചോദിച്ചു …

Leave a Reply

Your email address will not be published. Required fields are marked *