കൂട്ടുകാരന്റെ അമ്മ

മരങ്ങളും വളർന്ന് നിന്നിരുന്നു. അവിടെ ഇരുട്ടും തണുപ്പും നിറഞ്ഞ വെളിയിടത്ത് ഇലകൾ അടർന്നു വീണുകൊണ്ടിരുന്നു. വീടിന്റെ പിൻപിൽ മലകൾ ഉയർന്ന് പൊയ്ക്കൊണ്ടിരുന്നു. സായാഹ്നം വളരുന്ന ആ സമയം മലമുകളിൽ നിന്ന് നേർത്ത ശബ്ദത്തിൽ ആരോ പാടുന്നത് പോലെ സന്ദീപിന് തോന്നി.
“തൊട്ടടുത്തൊന്നും ആരും താമസമില്ലല്ലോ മിസ്സ്!”
സ്‌കൂട്ടിയിൽ നിന്നിറങ്ങി ചുറ്റുപാടുകൾ വീക്ഷിച്ച് സന്ദീപ് പറഞ്ഞു.
“ഇപ്പഴാണോ സന്ദീപ് അറിയുന്നേ?”
സ്‌കൂട്ടി ഷെഡിലേക്ക് കയറ്റി വെച്ച് ലത്തീഫ ചിരിച്ചു.
“ഈ സ്ഥലമൊക്കെ അറിയാമെന്ന് പറഞ്ഞിട്ട്?”
“അതെ ..അറിയാം..പക്ഷെ..”
സന്ദീപ് വാക്കുകൾക്ക് വേണ്ടി പരതി.
“വരൂ സന്ദീപ്..”
അകത്തേക്ക്തിരിഞ്ഞ് അവൾ പറഞ്ഞു.
ലത്തീഫയ്ക്ക് പിന്നാലെ അകത്തേക്ക് കയറുമ്പോൾ വശങ്ങളിലേക്ക് മനോഹരമായി ഓളം വെട്ടുന്ന ചന്തികളിലേക്ക് നോക്കാതിരിക്കാൻ സന്ദീപിനായില്ല. എന്ത് ഭംഗിയാണ് അത് കാണാൻ! ആണായി പിറന്ന ആർക്കും അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.
പെട്ടെന്ന് ലത്തീഫ തിരിഞ്ഞു നോക്കി. പരിഭ്രമത്തോടെ സന്ദീപ് കണ്ണുകൾ പിൻവലിച്ചു. അവൻ ക്ഷമാപണത്തോടെ അവളെ നോക്കി.
“അത് ശരി!”
തിരിഞ്ഞു നോക്കി അവൾ പറഞ്ഞു.
“പുറകിൽ നിന്ന് സീൻ പിടിക്കുവാരുന്നു അല്ലെ? ആള് കൊള്ളാല്ലോ!”
“സോറി മിസ്സ്!”
വിയർപ്പ് തുടച്ചുകൊണ്ട് സന്ദീപ് പറഞ്ഞു.
“ഹ്മ്മ് ..!”
അമർത്തി മൂളിക്കൊണ്ട് ലത്തീഫ പറഞ്ഞു.
“വാ..”
അകത്തേക്ക്, അവളുടെ ഓഫീസ് മുറിയിലേക്കാണ് ഇരുവരും കയറിയത്.
“ഇവിടെ ഇരിക്ക് കേട്ടോ,”
അവനെ അവിടെ നിറുത്തിയിട്ട് ലത്തീഫ അകത്തേക്ക് പോയി.
അവിടെ അവളുടെ കമ്പ്യൂട്ടർ സിസ്റ്റെം, ചെറിയ ഒരു ലൈബ്രറി, പിന്നെ ഹോം തീയേറ്റർ…
സന്ദീപ് ചുറ്റും നോക്കി. ഭംഗിയുള്ള ചിത്രങ്ങൾ.മിക്കതും ഗ്രാമത്തിന്റെ ചില ലാൻഡ്സ്കേപ്പ് പെയിന്റ്റിങ്ങുകൾ.
“ങ്ഹേ ?!”
നോട്ടം തുടർന്ന സന്ദീപ് ചുവരിലെ മദ്ധ്യത്തിൽ കണ്ട ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടപ്പോൾ ഞെട്ടി തരിച്ചു.
തന്റെ ഫോട്ടോ എങ്ങനെ മിസ്സിന്റെ കൈയിൽ വന്നു?
ആരിൽ നിന്നും കിട്ടി ഈഫോട്ടോ?
ചുവന്ന ഷർട്ടിട്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മുഖം.
“പക്ഷെ തനിക്ക് ഇതുപോലെ ഒരു ഷർട്ട് ഇല്ലല്ലോ!”
അവൻ ചിന്താകുഴപ്പത്തിലായി.
“മാത്രമല്ല,ഞാൻ ഇതുപോലെ ഭംഗിയായി മുടി ചീകിയിട്ടുമില്ല…”
പക്ഷെ,എന്റെ മുഖം,എന്റെ കണ്ണുകൾഎന്റെ ചുണ്ടുകൾ, ഞാൻ പുഞ്ചിരിക്കുന്നതുപോലെ തന്നെ!!
ഇത് ഞാൻ തന്നെ!
പക്ഷെ ലത്തീഫ മിസ്സിന് എങ്ങനെ കിട്ടി എന്റെ ഫോട്ടോ?
സംശയിച്ച് പെട്ടെന്ന് തിരിഞ്ഞപ്പോൾ പിമ്പിൽ ഒരു ട്രേയുമായി ലത്തീഫ!
“ഇത് ഈ ഫോട്ടോ?”
ചുമരിലേക്ക് നോക്കി അവൻ ചോദിച്ചു.
“ഇരിക്ക് സന്ദീപ് ആദ്യം,”
മുഖത്ത് വിവേചിക്കാനാവാത്ത ഒരു ഭാവം കൊണ്ടുവന്ന് അവൾ പറഞ്ഞു.
“കാപ്പി കുടിക്കൂ..”
സന്ദീപ് സോഫയിൽ ഇരുന്നു. അവന് അഭിമുഖമായി അവളും.
കാപ്പി കുടിക്കുമ്പോഴും സന്ദീപിന്റെ കണ്ണുകൾ ഭിത്തിയിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചിത്രത്തിലായിരുന്നു.
“അത് രവി രാജ് തിവാരി…”
കാപ്പി കുടിച്ച് കപ്പ് ട്രേയിലേക്ക് തിരികെ വെച്ചപ്പോൾ ലത്തീഫ പറഞ്ഞു.
“രവി രാജ് !!”
സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.
“യെസ്,സന്ദീപ്! രവി രാജ് തിവാരി…”
അവൾ ആവർത്തിച്ചു.
“പക്ഷെ ആൾ എന്നെപ്പോലെ തന്നെ ..! എന്റെ ഫോട്ടോ പോലെ …!”
ലത്തീഫ ഒന്നും പറയാതെ ഭിത്തിമേൽ തൂങ്ങുന്ന ഫോട്ടോയിലേക്ക് നോക്കി.
“ഞാൻ പി ജി ചെയ്തത് മുംബൈയിലാണ് ..സെയിന്റ്റ് സേവിയേഴ്‌സിൽ…”
നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
“എന്റെ ജൂനിയർ ആയിരുന്നു രവി രാജ് ..ഞാൻ ഫൈനലിൽ അവൻ പ്രീവിയസ്സിൽ…”
“ഇപ്പോൾ?”
സന്ദീപ് ചോദിച്ചു.തന്റെ ചോദ്യത്തിൽ ഭയം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. എന്തിന്? അവൻ സ്വയം ചോദിച്ചു.
ചുറ്റുപാടും പെട്ടെന്ന് നിശബ്ദമായി.
എണ്ണമറ്റ മൃദുവായ ശബ്ദങ്ങളുടെ താളങ്ങൾ നേർത്ത് അലിഞ്ഞ് മറയുന്നു. അന്തരീക്ഷത്തിൽ നിന്ന് ശബ്ദങ്ങളുടെ താപം പൂർണ്ണമായി മറഞ്ഞ് മൃതനിശബ്ദതയുടെ തണുപ്പ് നിറയുന്നു…
“ഇപ്പോൾ …”
ലത്തീഫയുടെ ശബ്ദം വിറയാർന്നു. അവളുടെ ശബ്ദത്തിൽ ഊഷ്മളതയുണ്ടായിരുന്നില്ല. വികാരങ്ങൾ നിരസിക്കപ്പെടുമ്പോഴുള്ള അസഹ്യമായ തണുപ്പായിരുന്നു അതിൽ.
“ഹീ ഈസ് നോ മോർ…”
വിദൂരമായ, സംഗീതവും പ്രകാശവുമില്ലാത്ത, ശബ്ദത്തിന്റെ കണികകളും ചലങ്ങളുടെ താളവുമില്ലാത്ത ഒരിടത്ത് നിന്ന് മൃതിയുടെ നിറമണിഞ്ഞ് ആ വാക്കുകൾ…
ജനിമൃതികൾക്കപ്പുറം അദൃശ്യനായി നിന്ന് ആരോ പറയുന്നത് പോലെ…
“…. ഹീ ഈസ് നോ മോർ..”
ശിശിരത്തിലെ വിറങ്ങലിച്ച ഒരു ഭൂവിഭാഗത്തിൽ പൊഴിഞ്ഞടരുന്ന ഇലകൾക്ക് മുമ്പിൽ നിന്ന് ആ വാക്കുകൾ വീണ്ടും വീണ്ടും അവിടേക്ക് കടന്നു വരുന്നു,പ്രതിധ്വനിക്കുന്നു.
“….ഹീ ഈസ് നോ മോർ..”
സന്ദീപ് കണ്ണുനീർ നിറഞ്ഞ കവിളുകളിലേക്ക് നോക്കി. അവന് അവളെ തൊട്ടാശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായി. സ്പര്ശനം സാന്ത്വനമാണ്. അവൻ അവളെ തൊട്ടു. തോളിൽ…
“മിസ് …ഐ ആം സോറി ..ഞാൻ അറിഞ്ഞിരുന്നില്ല…”
ലത്തീഫ ആ സാന്ത്വനത്തിൽ നഷ്ട്ടപ്പെട്ടു. അവന്റെ നെഞ്ചിലേക്ക് സ്വയമറിയാതെ ചാരി. അവളുടെ ഉടലിന്റെ മൃദുത്വവും സൗരഭ്യവും അവനിലലിഞ്ഞു. സ്വയമറിയാതെ അവനും അവളുടെ ഉടലിനെ തന്റെ നെഞ്ചോട് ചേർത്ത് സാന്ത്വനിപ്പിച്ചു.
“മിസ്…”
“ആ … രവി…”
“മിസ് ഞാൻ സന്ദീപ്…”
“ഓക്കേ ..സന്ദീപ് …”
” ..പറയൂ… മിസ് ……എങ്ങനെയാണ്…? എങ്ങനെയാണ് രവി സാർ ?”
“അവന്റെ പപ്പയ്ക്ക് രാജസ്ഥാനിൽ ഉദയ്പ്പൂരിൽ ഒരു റിസോർട്ടുണ്ട് ..അവിടെ പിച്ചോളാ ലേക്കിന്റെ കരയിൽ …അവിടെ അവൻ …. രവി എന്നെ ക്ഷണിച്ചു…ഒരു ഓഫ് സീസൺ സമയത്ത്…ഞാൻ അന്ന് ഫറൂഖിലായിരുന്നു തറവാട്ട് വീട്ടിൽ … എന്റെ മമ്മി കാര്യം ഡോക്റ്ററായിരുന്നെകിലും ഒരു ടിപ്പിക്കൽ കൺസർവേറ്റിവ് മുസ്ലീമിനപ്പുറം പോകാത്ത ആളായിരുന്നു …പക്ഷെ പപ്പാ ..ഫോർ ഹിം റിലീജിയൻ വാസ് നതിങ് ബട്ട് എ ബുൾഷിറ്റ്…പപ്പാ സമ്മതിച്ചു …പോകാൻ അനുവാദം തന്നു…മമ്മി കരഞ്ഞെങ്കിലും പപ്പാ മമ്മിയെ ആശ്വസിപ്പിച്ചു …നീ പേടിക്കുന്ന പോലെയൊന്നും സംഭവിക്കില്ല …നമ്മുടെ മോളാണ് …എന്നിട്ട് എന്നോട് പറഞ്ഞു…മോളിപ്പോൾ പോകുന്നത് ഒരു ഫ്രണ്ട് മറ്റൊരു ഫ്രണ്ടിനെ കാണാൻ പോകുന്ന പോലെയേ പോകാവൂ …ഒരു പെൺകുട്ടി അവളുടെ ലവറിനെ കാണാൻ പോകുന്ന പോലെ പോകരുത്…ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു …കരഞ്ഞു ..പറഞ്ഞു ..പപ്പാ യൂ ക്യാൻ ട്രസ്റ്റ് മീ …ഐ വിൽ ബി യുവർ ഡിയർ ഡാർലിംഗ് ഡോട്ടർ….”
ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ഗായത്രി ചന്ദൻ ആണ് .ക്‌ളാസ് മേറ്റ്.
“ലത്തീഫാ..”
“ഹാ..ഗായത്രി …”
“എവിടെയാ നീ?”
“കേരളത്തിൽ..വീട്ടിൽ …എന്താടീ?”
“എടീ …”
ഗായത്രി ഒരു നിമിഷം നിർത്തി.
“ആ പറ! നിന്റെ വോയ്സിന് എന്ത് പറ്റി?”
“ലത്തീഫ രവിയ്ക്ക് …ഒരു ആക്സിഡന്റ്റ് …നീ…”
“ങ്ഹേ!!”
ദേഹം നിറയെ വൈദുതി പൊള്ളിക്കുന്ന ഒരനുഭവമുണ്ടായി. അടുത്ത് നിന്ന പപ്പയുടെ ദേഹത്തേക്ക് ചാരി.
“എന്താ മോളെ?”
പപ്പ ചോദിച്ചു.
“പപ്പാ രവിയ്ക്ക് ..രവിയ്ക്ക് …ആക്സിഡന്റ്റ്…..!!”
“ങ്ഹേ? “
തകർന്ന മുഖത്തോടെ അദ്ദേഹം തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.
“ഹലോ രവിയ്ക്ക് എന്ത് പറ്റിയെന്നാ മോളെ?”
പപ്പാ ഗായത്രിയോട് ചോദിച്ചു.
“അങ്കിൾ ലത്തീഫ അറിയരുത്…രവി മരിച്ചു…”
മമ്മിയുടെ കൈകളിൽ പിടിച്ചിരുന്ന തന്നെ പപ്പാ ദയനീയമായി നോക്കി.
“എങ്ങനെയാണ് ഗായത്രി അത്?”
പപ്പായുടെ സ്വരം വിറച്ചത് താൻ കേട്ടു.
“…അത് അങ്കിൾ …രവി ഫാത്തിമ വരുന്നതിന്റെ എക്സൈറ്റ്മെന്റ്റ്റിൽ ..ഒരു ഹൌസ് ബോട്ട് പൂക്കൾ കൊണ്ട് അലങ്കരിക്ക്യാരുന്നു …ബോട്ടിന്റെ എന്ജിന് തീപിടിച്ചു ..ബോട്ട് ബ്ളാസ്റ്റ് ആയി …അതിൽ നമ്മുടെ ..നമ്മുടെ രവി…!!”
“നിങ്ങളൊക്കെ പോകുന്നുണ്ടോ മോളെ?”
പപ്പാ ചോദിച്ചു.
“പോകണം അങ്കിൾ ..പക്ഷേ അവരുടെ ബ്രാഹ്മിൻ ട്രഡീഷൻ പ്രകാരം ബോഡി ആരെയും കാണിക്കില്ല ..അതുകൊണ്ട് നാളെയെ പോകുന്നുള്ളൂ …രവിയുടെ അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ ..പിന്നെ ഉത്തര ക്രിയകളും ശ്രാദ്ധവും പിണ്ഡദാനവുമൊക്കെ നടക്കുന്നു നാളെ …. അതിന് പങ്കെടുക്കണം…”
പപ്പാ ഫോൺ പോക്കറ്റിൽ വെച്ച് തന്നെ നോക്കി.
“എന്താ പപ്പാ? എങ്ങനെയാ രവിക്ക് ഇപ്പോൾ…”
ഒന്നും പറയാതെ നിസ്സഹായനായി പപ്പ തന്നെ നോക്കി.
“എന്തെങ്കിലും ഒന്ന് പറ ഇങ്ങള്,”
മമ്മി പപ്പായെ നോക്കി.
“എന്താ രവിയ്ക്ക് പറ്റിയത്..?”
മമ്മി ചോദിച്ചപ്പോൾ പപ്പാ തന്നെ മമ്മിയിൽ നിന്നടർത്തി ചേർത്ത് പിടിച്ചു.
“പപ്പാ പ്ലീസ് ..പറ ..എന്താ?”
“മോളെ ..രവി …രവി ..ഹി ഈസ് നോ മോർ…!”
പപ്പയുടെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണത് മാത്രം ഓർമ്മയുണ്ട്. പിന്നെ ബോധമുണരുമ്പോൾ ആശുപത്രിയിലാണ്.
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ലത്തീഫ ഒന്ന് വിതുമ്പി. കവിളിണകൾ നിറയെ കണ്ണീരുപ്പ് നിറഞ്ഞു. കണ്ണുകൾ രണ്ടും സജലങ്ങളായി. കുറെ നേരം അവൾ ഭിത്തിമേൽ നിന്ന് പുഞ്ചിരിക്കുന്ന രവിരാജ് തിവാരിയുടെ ചിത്രത്തിലേക്ക് നോക്കി.
“പിന്നെ…? പിന്നെ എന്തുണ്ടായി മാഡം?”
അവൾ മുഖം തിരിച്ച് സന്ദീപിനെ നോക്കി.
“ഒരുവർഷം മുഴുവൻ ഞാൻ വീടിന് പുറത്തിറങ്ങിയില്ല…”
ലത്തീഫ പറഞ്ഞു.
“ജീവിക്കുന്നുണ്ടായിരുന്നു എന്നൊക്കെ അറിയുന്നത് ഇപ്പോഴാണ്… രാത്രിയും പകലുമൊന്നും സംസാരിക്കാതെ ,ഉറങ്ങാതെ, ആരെടുയും ശബ്ദമോ തൊടലോ അറിയാതെ…”
സന്ദീപ് വിസ്മയത്തോടെ അവളെ നോക്കി.
“പിന്നെ തിരിച്ചറിഞ്ഞു , പപ്പയെയും മമ്മിയേയും ഒക്കെ ഞാൻ എന്ത് മാത്രം

Leave a Reply

Your email address will not be published. Required fields are marked *