കൊച്ചിയിലെ കുസൃതികൾ – 4

അന്നത്തെ ആ സംഭവത്തിനു ശേഷം അവർ മുഖാമുഖം കാണുകയായിരുന്നു. അശ്വതിയ്ക്ക് അവളുടെ പൂർ തരിച്ചു, തൊണ്ട വരണ്ടു, മേലാസകലം രോമം പൊങ്ങി. അവൾ നോക്കിനിൽക്കെ ശോഭ അവൾക്ക് നേരെ നടന്നടുത്തു.”അവരോടെന്ത് പറയും? കാലിൽ വീണ് മാപ്പ് പറയണോ? സ്വയം ന്യായീകരിയ്ക്കണോ? ഒന്നും അറിയാത്തപോലെ നിൽക്കണോ?” അവളുടെ മനസ്സിൽ പെരുമ്പറ കൊട്ടി.

ശോഭ അശ്വതിയുടെ അടുത്തെത്തിയപ്പോൾ അവളുടെ കൈകളിൽ കടന്നുപിടിച്ച് സ്വന്തം മാറോടുചേർത്തുകൊണ്ട് ചോദിച്ചു, “മോൾക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?” ആ നീക്കം അശ്വതിയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അവൾ വിയർത്തു. “ഇ… ഇല്ല,” അവൾ വിക്കി വിക്കി പറഞ്ഞു. “പിന്നെന്താ മോൾ കുറച്ചുദിവസമായി എന്നെ കാണാൻ വരാത്തത്? ഞാൻ വിളിച്ചാൽ ഫോണ് എടുക്കാത്തത്” അശ്വതിയ്ക്ക് എന്തുപറയണമെന്നറിയാതെയായി. അവൾ ഒന്നും മിണ്ടാതെ നിന്നു. “ചേച്ചിയ്ക്ക് എന്തു വിഷമമായെന്നോ? നീ എവിടെപ്പോയതാ?” അശ്വതി നിന്നുരുകുകയായിരുന്നു. ശോഭേച്ചിയുടെ അടുത്ത് സാരിയുടുക്കാൻ പോയ ആ നിമിഷത്തെ അവൾ ശപിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്തു. അവൾക്ക് എല്ലാം പഴയതുപോലെ ആകണമെന്നും, ശോഭേച്ചിയെ വാരിപ്പുണർന്നു കെട്ടിപ്പിടിക്കണമെന്നും ഒരേ സമയം തോന്നി. അവൾ മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു.അതേ സമയം ശോഭേച്ചിയുടെ മൃദുവായ മുലകലക്കിടയിലാണ് അപ്പോൾ അവളുടെ കൈ വിശ്രമിയ്ക്കുന്നത് എന്ന വസ്തുത അവളെ ശ്വാസം മുട്ടിച്ചു. ശോഭ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും അവളുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല. ഇനിയുമവിടെ നിന്നാൽ ശോഭേച്ചിയെ വീണ്ടും ഉമ്മവെക്കുമെന്ന് ഭയന്ന അവൾ ഒടുവിൽ തന്റെ കൈ വലിച്ചെടുത്തുകൊണ്ട് അലറി, “നിർത്ത്! ”

പെട്ടെന്ന് ശോഭ നിശ്ശബ്ദയായി അവളുടെ മുഖത്തേയ്ക്ക് നോക്കി. അശ്വതിയ്ക്ക് ശോഭേച്ചിയുടെ മുഖത്തേയ്ക്ക് നോക്കാൻ കഴിഞ്ഞില്ല. “എനിയ്ക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടാവും, സ്ഥലങ്ങളിൽ പോകാനുണ്ടാവും, ആളുകളെ കാണാനുണ്ടാവും. അതൊക്കെ നിങ്ങളോട് പറയണോ? പറയാൻ നിങ്ങൾ എന്റെ ആരാ? ഹോസ്റ്റൽ വാർഡൻ അത്രയല്ലേ ഉള്ളൂ. അതിൽകൂടുതൽ സ്വാതന്ത്ര്യം ഒന്നും എടുക്കേണ്ട,” ഒരുവിധത്തിൽ അത്രയും പറഞ്ഞൊപ്പിച്ച് അവൾ നടന്നകന്നെങ്കിലും അവളുടെ ഉള്ള് നീറുകയായിരുന്നു. പൊട്ടിക്കരയാതിരിക്കാൻ അവൾ പാടുപെട്ടു.

 

അന്ന് രാത്രി നാട്ടിൽ പോയ അശ്വതിയ്ക്ക് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല. അവൾക്ക് ഓണമാഘോഷിയ്ക്കുന്നത് പോയിട്ട്, വീട്ടുകാരോടൊപ്പം ഒന്ന് സമാധാനത്തോടെ ഇരിയ്ക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്രയും ദിവസവും ദിവസേന അവളെ വിളിച്ചിരുന്ന ശോഭേച്ചി അവൾ നാട്ടിലെത്തിയത്തിനുശേഷം വിളിച്ചില്ല. ഒരേ സമയം അവൾക്ക് ആശ്വാസവും നിരാശയും ആശങ്കയും സങ്കടവും തോന്നി. ആ സംഭവവും ശോഭേച്ചിയോടുള്ള അവളുടെ തെറ്റായ വികാരങ്ങളും മറക്കുന്നതിനുപകരം കൂടുതൽ തെളിമയോടെ അവളുടെ മനസ്സിൽ നിറയുകയാണ് ചെയ്തത്.

രാത്രികളിൽ അത് സ്വപ്നങ്ങളായും പകലുകളിൽ അത് പകൽക്കിനാവുകളായും അവളെ അത് ശല്യം ചെയ്തു.ആദ്യമൊക്കെ അവളുടെ നിയന്ത്രണങ്ങൾ പൊട്ടിച്ച് വന്നിരുന്ന പകൽക്കിനാവുകൾ പിന്നെ പിന്നെ ഇടയ്ക്കിടെ ആയി. അവസാനം അവൾ അതിന് കീഴടങ്ങി. അവൾക്ക് തോന്നുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവൾ ശോഭയെ ഓർത്തു. തുണിയുടുത്തും ഇല്ലാതെയും കെട്ടിമറഞ്ഞും ഒക്കെ. ചെയ്യുന്നതെന്തോ തെറ്റാണ് എന്നറിയാമെങ്കിലും അവർക്കത് ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. തനിയ്ക്ക് ഇനിയൊരിയ്ക്കലും ശോഭേച്ചിയെ പഴയതുപോലെ കാണാൻ കഴിയില്ലെന്ന് അവൾക്കുറപ്പായിരുന്നു.

“തന്റെ ചിന്തകൾ തെറ്റായിരിക്കാം, പക്ഷേ തനിക്കിനി അഭിനയിക്കാൻ കഴിയില്ല. ഇനിയൊന്നും പഴയതുപോലെയാവില്ല,” അവളോർത്തു. “എത്രകാലം ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കും. തിരിച്ചുചെല്ലുമ്പോൾ ശോഭേച്ചിയെ കണ്ടാൽ തന്റെ മനസ്സിന്റെ നിയന്ത്രണം പോകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ആ ഹോസ്റ്റലിൽ താമസിയ്ക്കുമ്പോൾ ശോഭേച്ചിയെ കാണാതെ പറ്റുമോ. ഒരിയ്ക്കലുമില്ല. ശോഭേച്ചിയെ മറക്കണമെങ്കിൽ ഹോസ്റ്റൽ മാറണം, ” അവൾ തീരുമാനിച്ചുറപ്പിച്ചു. അപ്പോൾ തന്നെ നെറ്റിൽ നോക്കി ആദ്യം കണ്ട ഹോസ്റ്റലിൽ വിളിച്ച് താമസം ശരിയാക്കി. ഏതു ഗുദാമായാലും വേണ്ടില്ല അവിടെനിന്ന് മാറിയാൽ മതി എന്ന നിലയായിരുന്നു അവൾക്ക്. എല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോൾ അവൾ ശോഭേച്ചിയെ അവസാനം കണ്ട രംഗം വീണ്ടുമോർത്തുപോയി. അവൾ കുറ്റബോധം കൊണ്ട് നീറി, ” എന്റെ തെറ്റ് മറയ്ക്കാൻ,

അല്ലെങ്കിൽ എന്റെ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റാത്തത് കൊണ്ട് എന്നെ മകളെപ്പോലെ സ്നേഹിച്ച ഒരു സ്ത്രീയെ ആട്ടിയകറ്റി. എന്താണ് കാര്യമെന്നുപോലുമറിയാതെ വിഷമിയ്ക്കുന്നുണ്ടാവും ആ പാവം.” താൻ എന്തൊരു ക്രൂരതയാണ് ചെയ്തത് എന്ന തോന്നൽ അവളെ കുത്തിനോവിച്ചു. അവൾക്ക് എല്ലാം ചേച്ചിയോട് ഏറ്റുപറഞ്ഞ് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നി. താമസം മാറുന്ന കാര്യം എന്തായാലും അറിയിക്കണം. ഇനിയൊരിക്കലും കാണില്ലെങ്കിൽ പിന്നെ എല്ലാം തുറന്നുപറഞ്ഞു മാപ്പ് ചോദിയ്ക്കാൻ അവൾ തീരുമാനിച്ചു.

അവർ അത്രയെങ്കിലും അർഹിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. അവൾ ഫോണെടുത്തു. അതിൽ ശോഭ മൂന്നുദിവസം മുൻപ് അയച്ച ലാസ്റ്റ് മെസ്സേജ് വായിക്കാതെ കിടപ്പുണ്ടായിരുന്നു, “എന്താ മോളേ നിനക്ക് പറ്റിയത്? ചേച്ചി എന്തെങ്കിലും തെറ്റ് ചെയ്തോ?” അശ്വതിയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. “ഇല്ല ചേച്ചീ, അങ്ങനെയൊന്നുമില്ല. എല്ലാം ഞാൻ കാരണമാണ്. സോറി ,” അവൾ മനസ്സിൽ പറഞ്ഞു.

പിന്നെ അവൾ ധൈര്യം സംഭരിച്ച് ഫോണെടുത്ത് ശോഭയ്ക്ക് വിളിച്ചു. അശ്വതിയുടെ നെഞ്ച് പടപട മിടിച്ചു. മിടിപ്പിന് സ്പീഡ് കൂട്ടിക്കൊണ്ട് അപ്പുറത്ത് ഡയൽ റിങ് കേട്ടു. അശ്വതിയുടെ ശ്വാസത്തിന് വേഗം കൂടി. “സോറി ചേച്ചീ സോറി,” അവൾ ഒരായിരം വട്ടം മനസ്സിൽ മന്ത്രിച്ചു. “ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ബിസി പ്ലീസ് ട്രൈ എഗെയ്ൻ…” അവൾ കോൾ ഡിസ്‌കണക്റ്റ് ചെയ്തു. ശോഭേച്ചി അവളുടെ കോൾ റീജക്റ്റ് ചെയ്തിരിക്കുന്നു. അവൾക്ക് സങ്കടം വന്നു. അവൾ ഒരിയ്ക്കൽ കൂടി ഡയൽ ചെയ്തു,”ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ഐതർ സ്വിച്ച്ഡ് ഓഫ് ഓഫ് കരന്റ്ലി നോട് അവൈലബിൾ…”

ഇത്തവണ ഡയൽ ടോണ് പോലും വന്നില്ല. ശോഭേച്ചി സ്വിച്ചോഫ് ചെയ്തിരിക്കുന്നു. അശ്വതിയുടെ ഹൃദയം വേദനകൊണ്ട് നുറുങ്ങി. അവൾ അല്പനേരം മരവിച്ചിരുന്നു. ചേച്ചി തന്റെ ഫോണ് എടുക്കില്ല എന്നവൾക്ക് മനസ്സിലായി. എല്ലാം കഴിഞ്ഞ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട്, അല്ലെങ്കിൽ ഒരു ചേച്ചി അങ്ങനെ എന്തൊക്കെയോ ആയ ശോഭേച്ചിയുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് അവൾ ഓർത്തില്ല. അവൾ വീണ്ടും ആ വാട്‌സ്ആപ്പ് ചാറ്റ് എടുത്തു. അതിലെ പ്രൊഫൈൽ ഫോട്ടോ ഒന്നുകൂടി നോക്കി തെരുതെരെ ഉമ്മവെച്ചു. പിന്നെ വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്ത ശേഷം പറയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *