ചിലന്തിവല 9

അശ്വതി : ഹസ്ബൻഡ് ഉണ്ടായിരുന്നു, ഇപ്പോൾ വരും.

മാത്തച്ചൻ : ഹസ്ബൻഡ് വരാൻ വൈകുമെങ്കിൽ എവിടേക്കെങ്കിലും കൊണ്ടുവിടണമെങ്കിൽ ഞാൻ വിടാം

അശ്വതി മുഖത്തു ദേഷ്യവും ഭീതിയും കലർത്തി വേണ്ടയെന്നു പറഞ്ഞു. മാത്തച്ചന് അശ്വതിയെ കണ്ട പാടെ അണ്ടി കമ്പിയായി, അയാൾ ഗ്ലൗസ് ഇട്ട കൈവെച്ചു അതിനെ അമർത്തി ഒന്ന് തിരുമ്മിയിട്ട് അവളെ വീണ്ടും നോക്കി ബുള്ളറ്റിൽ കയറി ഓടിച്ചു പോയി. അവൾക്ക് അയാളുടെ നോട്ടവും ആ കൈ തിരുമലും അസ്വസ്ഥതയായി തോന്നി.

അശ്വതി തന്റെ ഭർത്താവ് രമേശിന്റെ മൊബൈലിൽ വിളിച്ചു ദേഷ്യപ്പെട്ടു ഒന്ന് വരുന്നുണ്ടോ, ഇവിടെ വണ്ടിയിൽ ഒരാൾ ബൈക്ക് ഉരച്ചു. രമേശ് നല്ല ഫിറ്റായിരുന്നു, അയാളെ ബയറർ തന്നെ താങ്ങി പുറത്തെത്തിച്ചു, കാറിൽ കേറ്റി ഇരുത്തി. അശ്വതിയെ അവൻ കണ്ടു ചുമ്മാതല്ല മുതലാളി ഇവനെ ഫിറ്റാക്കാൻ പറഞ്ഞത്. അപ്പൊ ഇതൊരു ചിലന്തിവലയാണ് എന്നവൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് മാത്തച്ചനെ വിളിച്ചു. മുതലാളി അവനെ അടിച്ചു ഫിറ്റാക്കി വണ്ടിയിൽ കേറ്റി ഇരുത്തിയിട്ടുണ്ട്. മാത്തച്ചൻ കുറച്ചു ദൂരെ മാറി ഇരുളിന്റെ മറവിൽ നിൽക്കുന്നുണ്ടായിരുന്നു.

ആൾട്ടോ നീങ്ങി, മാത്തച്ചൻ അതിനു പിന്നാലെ ബുള്ളറ്റ് വിട്ടു. ഒരു നമ്പർ കൂടി ഇടാം എന്ന് കരുതി ബുള്ളെറ്റ് ആൾട്ടോയെ ഓവർടേക്ക് ചെയ്തു കേറി. മദ്യത്തിന്റെ മൂപ്പിലായിരുന്ന രമേശിന് തന്നെ ഓവർടേക്ക് ചെയ്യുന്ന സഹിച്ചില്ല അവൻ ആൾട്ടോ സ്പീഡ് കൂട്ടി. അശ്വതി പറഞ്ഞതൊന്നും അവൻ കാര്യമാക്കിയില്ല. ബുള്ളറ്റിനെ മുട്ടിമുട്ടിയില്ല എന്ന രീതിയിൽ പല തവണ വന്നു. ഒടുവിൽ ബുള്ളറ്റിനെ ഓവർടേക്ക് ചെയ്ത ആൾട്ടോ നിർത്തി രമേശ് ചാടിയിറങ്ങി മാത്തച്ചനോട് തട്ടിക്കേറി.

അഞ്ചരയടി മാത്രം ഉണ്ടായിരുന്ന രമേശ് മാത്തച്ചനെ കണ്ടിട്ട് യാതൊരു കൂസലും ഇല്ലാതെ ചൂടായി. അശ്വതി ഭയം കാരണം പുറത്തിറങ്ങിയില്ല. തെറി വിളിച്ചാക്രോശിച്ച രമേശിനെ വണ്ടിയിൽ കയറ്റാൻ ഒടുവിൽ അശ്വതി പുറത്തിറങ്ങി, അവനെ തടയാൻ ശ്രമിച്ചു.

മാത്തച്ചൻ പറഞ്ഞു എടാ ചെറുക്കാ ഹണിമൂൺ ആഘോഷിക്കാൻ വന്നാൽ ആഘോഷിച്ചിട്ട് പോകണം, അല്ലെങ്കിൽ അത് മറ്റുള്ളവർ ആഘോഷിക്കും. അപ്പോഴേക്കും അശ്വതി രമേശിനെ ഒരുവിധം വണ്ടിയിൽ കയറ്റിയിരുന്നു. അവൻ ആൾട്ടോ മുന്നോട്ടെടുത്തു.

മാത്തച്ചൻ സ്ഥലം എസ് ഐ സോമനെ വിളിച്ചു. എവിടാഡോ താൻ

സോമൻ : മുതലാളിയുടെ എസ്റ്റേറ്റിന് തിരിയുന്ന വളവിൽ ചെക്കിങ്ങിലാണ്.

മാത്തച്ചൻ: എടോ ഒരുത്തൻ അടിച്ചു ഫിറ്റായി ഒരു ആൾട്ടോയുമായി വരുന്നുണ്ട്. അവനെയും വണ്ടിയും കസ്റ്റഡിയിൽ എടുക്കണം. കൂടെ ഒരു പെങ്കൊച്ചോണ്ട് അവളെ വിട്ടേര്, അപ്പോഴേക്കും ഞാനും അങ്ങെത്താം.

സോമൻ ഒക്കെ പറഞ്ഞു. മാത്തച്ചന്റെ എല്ലാ പോക്രിത്തരങ്ങൾക്കും സർക്കാർ ചെലവിൽ കൂട്ട് നിൽക്കുന്ന ആളാണ് സോമൻ. കൂടെയുള്ള പോലീസുകാരും മാത്തച്ചന്റെ ശിൽപ്പന്തികൾ തന്നെ.

ആൾട്ടോ പാഞ്ഞു വരുന്നത് സോമൻ ദൂരെ നിന്നുതന്നെ കണ്ടു. അയാൾ കൈ കാണിച്ചെങ്കിലും രമേശ് നിർത്തിയില്ല. സോമനും കൂട്ടരും ജീപ്പിൽ പുറകെ കുതിച്ചു അടുത്ത വളവിലിട്ടു പിടിച്ചു. ഇറങ്ങിയ പാടെ രമേഷിനിട്ട് സോമൻ ഒന്നങ്ങു പൊട്ടിച്ചു. രമേശ് ചൂടാവാൻ ശ്രമിച്ചെങ്കിലും ഒരടി കൂടി കൊടുത്താണ് സോമൻ മറുപടി പറഞ്ഞത്. അപ്പോഴേക്കും മാത്തച്ചൻ അവിടെ എത്തിയിരുന്നു. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

സോമൻ പോലീസുകാരോടായി പറഞ്ഞു ഇവനെ പൊക്കിയെടുത്തു ജീപ്പിലിട് വണ്ടിയും കസ്റ്റഡിയിലെടുത്തോ

ഭയന്നുപോയ അശ്വതി സോമനോട് പറഞ്ഞു ഞാനും കൂടി സ്റ്റേഷനിലേക്ക് വരാം. അതൊന്നും പറ്റില്ല, വനിതാപൊലീസുകാരൊന്നും ഡ്യൂട്ടിയിലില്ല. നിങ്ങൾ വല്ല ഓട്ടോയും പിടിച്ചു പോയാൽ മതി വേണമെങ്കിൽ ഞാൻ അതേർപ്പാടാക്കാം. പെട്ടെന്നു മാത്തച്ചൻ ഇടയിൽ കയറി പറഞ്ഞു വേണ്ട സോമൻസാറേ ഞാൻ ഈ കുട്ടിയെ എത്തിക്കേണ്ടിടത്തെത്തിക്കാം, നിങ്ങൾ പോയിക്കൊള്ളൂ.

അശ്വതി പറഞ്ഞു : വേണ്ട സാർ എനിക്ക് ഇവിടെങ്ങും ഒരു പരിചയവുമില്ല, ഞാൻ സ്റ്റേഷനിൽ ഇരുന്നോളാം

Leave a Reply

Your email address will not be published. Required fields are marked *