സോമൻ: അതൊന്നും പറ്റില്ലെന്ന് പറഞ്ഞില്ലേ, മുതലാളിയെ ഇവിടെ എല്ലാര്ക്കും അറിയാം കുട്ടിക്ക് ഇന്ന് താമസം മുതലാളി ഏർപ്പാടാക്കി തരും, മഴ വരുന്നതിനു മുൻപ് വിട്ടോ
ഇതും പറഞ്ഞു സോമനും പോലീസുകാരും രമേശിനെ കൊണ്ട് ജീപ്പിൽ കയറി പോയി, മദ്യത്തിന്റെ ലഹരിയും സോമന്റെ അടിയുടെ ആഘാതവും കാരണം രമേശിന്റെ ബോധം പോയ മട്ടായിരുന്നു. പിന്നാലെ ആൾട്ടോയുമായി ഒരു കോൺസ്റ്റബിളും.
എവിടെയോ നല്ല മഴപെയ്യുന്നു എന്ന് തോന്നിക്കുപോലെ നല്ല കാറ്റും കൊളിയാനും ഉണ്ടായിരുന്നു. മാത്തച്ചൻ ആർത്തിയോടെ അശ്വതിയുടെ നേർക്കടുത്തു. ഒരു നിമിഷം അശ്വതി ഓടി കളഞ്ഞു, മാത്തച്ചൻ പിന്നാലെയും. സൈഡിലെ റബർ തോട്ടത്തിലേക്ക് അവൾ ഓടിക്കയറി, മാത്തച്ചനും പിന്നാലെ വിട്ടു. റബർമരങ്ങൾ നിലാവിനെ മറച്ചതോടെ നല്ല ഇരുട്ടായിരുന്നു അവിടെ. ഇടക്കൊരു കൊള്ളിയാൻ വെട്ടത്തിൽ അശ്വതിയുടുത്ത സാരിയുടെ തുമ്പ് ഒരു റബർ മരത്തിന്റെ മറവിൽ മാത്തച്ചൻ കണ്ടു.
ചാറ്റൽ മഴ ശക്തമാവാൻ തുടങ്ങിയതോടെ ഇലകളിൽ മഴവീഴുന്ന ഇരമ്പൽ കേൾക്കാൻ തുടങ്ങി. അയാൾ ശബ്ദമുണ്ടാക്കാതെ അശ്വതിക്ക് പിന്നിലെത്തി, തൊട്ടരികിൽ ശബ്ദം കേട്ട് തിരിഞ്ഞ അശ്വതി ഓടാൻ ശ്രമിച്ചപ്പോഴേക്കും മാത്തച്ചൻ അവളുടെ തോളിൽ നടന്ന ഹാൻഡ് ബാഗിൽ പിടികൂടി അവളെ വലിച്ചുചേർത്തു ചുറ്റിപ്പിടിച്ചു. ഭീമാകാരനായ മാത്തച്ചന്റെ കൈയ്യിൽ എതിർക്കാൻ യാതൊരു ശേഷിയും ഇല്ലാതെ അവൾ അടക്കി കരഞ്ഞു.
മാത്തച്ചൻ അവളെ പുണർന്നു ഉമ്മവെച്ചു കൊണ്ട് ചെവിയിൽ കടുത്തസ്വരത്തിൽ പറഞ്ഞു നിന്റെ ഭർത്താവിന്റെ ജീവൻ വേണമെങ്കിൽ പറയുന്നത് കേൾക്കണം, എന്റെ കൂടെ വന്നോണം. ഞാൻ പറയുന്നതെന്തും ഇവിടെ നടക്കും അവരെല്ലാം എന്റെ ആളുകളാണ്. അശ്വതി ഭയന്ന് മിണ്ടാതെ നിന്നു. മാത്തച്ചൻ അവളുടെ കൈ പിടിച്ചു റോഡിലേക്ക് നടന്നു. അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ അവൾ അയാൾക്ക് പിന്നാലെ നടന്നു.
മാത്തച്ചൻ ബുള്ളറ്റിൽ കയറി അശ്വതിയെ പിന്നിൽ കയറ്റി. അയാൾ അവളോട് ഒട്ടിച്ചേർന്നിരുന്നു. ബുള്ളറ്റ് അവർ വന്ന റൂട്ടിൽ തന്നെ പോയി ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടത്തോട്ട് തിരിഞ്ഞു പോയി. മുന്നോട്ട് പോകും തോറും ഒരു കൊടും വനം പോലെ തോന്നി ഇരു സൈഡിലും റബർ തോട്ടങ്ങൾ ആയിരുന്നു. വെളിച്ചം ഒരിടത്തും ഇല്ല. ഇരുപത് മിനിറ്റോളം യാത്ര ചെയ്ത് അവർ ഒരു കുന്നിനു മുകളിൽ ഉള്ള കെട്ടിടത്തിൽ എത്തി. അത് മാത്തച്ചന്റെ എസ്റ്റേറ്റ് ബംഗ്ലാവായിരുന്നു. അയാളുടെ ഇല്ലീഗൽ ആക്ടിവിറ്റിസിന്റെ ഗൂഢാലോചന കേന്ദ്രവും കാമകേളികളുടെ ഒരു സങ്കേതവും അതായിരുന്നു.
മാത്തച്ചൻ വണ്ടി നിർത്തി അശ്വതിയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ബംഗ്ലാവിലേക്ക് കയറി. അകത്തു വെള്ളമടിച്ചുകൊണ്ടിരുന്ന നാൽവർ ചീട്ടുകളി സംഘം മാത്തച്ചനെ കണ്ടിട്ട് എഴുന്നേറ്റു. അവർ മാത്തച്ചന്റെ ജോലിക്കാരാണ് എന്ന് വെച്ചാൽ എന്തും ചെയ്യുന്നവർ, വേറെയും ആളുകളുണ്ട് മാത്തച്ചന്റെ കൂടെ. ഒരുത്തൻ ചോദിച്ചു എന്തുപറ്റി മുതലാളി ലേറ്റായത്?
മാത്തച്ചൻ പറഞ്ഞു ഒരു ലോട്ടറി അടിച്ചു ദാ കണ്ടില്ലേ അതാ കാരണം, നീ എനിക്കൊരു പെഗ്ഗോഴിക്ക്.
ഇതും പറഞ്ഞു മാത്തച്ചൻ അശ്വതി യുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് പോയി.
വിശാലമായ ഹാളും അകത്തൊരു മുറിയും കടന്ന് ഒരു ഡോറിനടുത്തെത്തി. അത് തുറന്നപ്പോൾ താഴേക്ക് കുറെ പടികൾ ആയിരുന്നു. മാത്തച്ചൻ അവളെ അങ്ങോട്ട് കൊണ്ടുപോയി പടിയിറങ്ങി ഒരു ഇടനാഴിയിൽ എത്തി അവിടെ ഒരു വാതിൽ മാത്തച്ചൻ തുറന്നു അകത്തു കയറി.
അതൊരു റൂമായിരുന്നു, ആ റൂമിൽ ഒരു വലിയ തിളങ്ങുന്ന ലെതർ കുഷ്യനുള്ള സോഫ സെറ്റുണ്ടായിരുന്നു കാലുൾപ്പടെ ഉയർത്താൻ സാധിക്കുന്ന ഒരു ഡബിൾ സോഫയും രണ്ടു സിംഗിൾ സോഫകളും ഒരു ടീപോയും. ഒരിടത്തു വലിയ കിംഗ് സൈസ് ബെഡും അതിൽ വലിയ കുഷ്യനുള്ള ലെതർ മാട്രസ്സും ഉണ്ടായിരുന്നു. ഭയന്ന് അന്ധാളിച്ചുപോയ അശ്വതി മാത്തച്ചന്റെ കാലിൽ വീണു
:പ്ലീസ് സാർ എന്നെ ഒന്നും ചെയ്യരുത്.. വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളു
