നന്മ നിറഞ്ഞവൾ ഷെമീന – 2

ഇക്കാ എന്നെ കുറെ ചീത്തപറഞ്ഞു. ഞാൻ കുറെ സഹിച്ചു കേട്ടുനിന്നു. അവസാനം ഞാനും തിരിച്ചു പറഞ്ഞു.

“എനിക്ക് പത്തു കയ്യൊന്നും ഇല്ല, രാവിലെ നേരം എന്തൊക്കെ പണി നോക്കണം ഞാൻ. മോൾ കരഞ്ഞപ്പോൾ നോക്കാൻ പോയതാ ഞാൻ. അറിയാണ്ട് പറ്റിയതാ. പോയത് പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ “. ഞാൻ അല്പം ഉച്ചത്തിൽ ദേഷ്യത്തോടു കൂടി തന്നെയാ ഇത് പറഞ്ഞത്.

അത് ഇക്കാക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവിടെ ഞങ്ങൾ തമ്മിൽ ആകെ വഴക്കായി. എന്റെ ഒച്ച കൂടി വന്നപ്പോൾ ഇക്കാ എന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. കുട്ടികൾ അവിടെ ഇരുന്നു കരയുന്നുണ്ടായിരുന്നു പാവങ്ങൾ ഇതൊക്കെ കണ്ടു പേടിച്ചുകാണും.

ഇക്കാ ഒരു ഷർട്ട്‌ എടുത്തിട്ട് ഒന്നുംകഴിക്കാതെ അവിടെന്നു ഇറങ്ങിപ്പോയി. ഞാൻ അവിടെ തന്നെ ഇരുന്നു ഒരുപാടു കരഞ്ഞു. വയ്യാത്ത ഉമ്മ ഇതെല്ലാം കണ്ടും കേട്ടും എണീറ്റു വന്നു. പാവം അതിനെ കഷ്ടപെടുത്തണ്ടല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു അതിനോട് കിടന്നോളാൻ പറഞ്ഞു. വേഗം മൂത്ത മോളെ റെഡിയാക്കി സ്കൂളിൽ പറഞ്ഞയച്ചു. ഒന്നും കഴിക്കാനൊന്നും നിന്നില്ല കുറച്ചു നേരം കിടന്നു. രണ്ടാമത്തെ കുഞ്ഞിനെ ഷീല ടീച്ചറുടെ കൂടെ അങ്കണവാടിയിലേക്കു വിട്ടു. താഴെയുള്ള കുഞ്ഞിനെ കുളിപ്പിച്ച് കുറുക്കെല്ലാം കൊടുത് ഞാൻ ഉറക്കി.

അതിനുശേഷം ഞാൻ ഇക്കാക്ക് ഒന്ന് വിളിച്ചു നോക്കി. ആദ്യം ഫോൺ ബിസി ആക്കി. പിന്നെ എടുക്കാതെയായി. എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടാവില്ല. എനിക്കും വിഷമമായി. അപ്പോഴാണ് നബീൽ വിളിക്കുന്നത്‌. ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു എനിക്ക് കരച്ചിൽ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.

“സാരമില്ലെടി, അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചതാകും, നീ വിഷമിക്കണ്ട വൈകുന്നേരം വരുമ്പോൾ ഒക്കെ ശെരിയാകും “

“നീയെന്നെ അടിക്കുമോടാ ?”

“ഇതുപോലുള്ള വികൃതി ഒക്കെ കാണിച്ചാൽ ഞാനും അടിക്കും “

“ഓഹോ അപ്പൊ നിനക്കും എന്നോട് സ്നേഹമില്ല alle?”

“സ്നേഹമുള്ളതുകൊണ്ടല്ലേ അടിക്കുന്നത് “

“ഹ്മ്മ് “

“എന്താ മൂളല് മാത്രുള്ളു, ഇപ്പോഴും നിന്റെ വിഷമം മാറിയില്ലേ “.

“മാറി “

“എന്ന മുത്തൊന്നു ചിരിച്ചേ “

അവന്റെ കുട്ടിത്തം നിറഞ്ഞ സംസാരം ഞാൻ എപ്പോഴും ആസ്വദിച്ചുകൊണ്ടിരുന്നു. ദുഃഖം വന്നപ്പോളെല്ലാം അവൻ എന്റെ ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വന്ന് തന്നു.

അന്ന് വൈകീട്ട് ഇക്കാ വന്നതും ഞാൻ പുറകിൽ നിന്നും ഇറുക്കികെട്ടിപിടിച്ചു. ആ ഒരു നിമിഷത്തിൽ ഞങ്ങളുടെ ഇടയിൽ ഉള്ള പിണക്കങ്ങൾ അലിഞ്ഞില്ലാതെയായി.

ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതിന് അനുസരിച്ചു ഞാനും നബീലും കടുത്ത മാനസിക സമർദ്ദത്തിലേക്കു പോയിക്കൊണ്ടിരുന്നു. ഇക്കാ നാട്ടിൽ ഉള്ളിടത്തോളം കാലം ഞങ്ങൾ രണ്ടുപേർക്കും ഒന്നു കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയില്ല എന്നുള്ളത് ഉറപ്പാണ്. ഞങ്ങൾ രണ്ടുപേരും ഇതിൽ എന്തെങ്കിലും ഒന്നു നടക്കാൻ വേണ്ടി പ്രാർത്ഥിച്ചു കഴിയുകയാണ്. പലപ്പോഴും ഞങ്ങളുടെ ഫോൺ വിളികൾ സംസാരത്തെക്കാൾ കൂടുതൽ കരച്ചിൽ ആണ് നടന്നുകൊണ്ടിരുന്നത്. ഈ വിഷമങ്ങളിൽ നിന്ന് ഞാൻ മുക്തി നേടുന്നത് രാത്രി ഇക്കയുമായുള്ള കളിയിൽ നിന്നാണ്.

ഞാൻ നബീലിന്റെ കാര്യം ആലോചിച്ചു നോക്കി. അവൻ എന്നെയോർത്തു എപ്പോഴും വിഷമിച്ചുകൊണ്ടിരിക്കുകയാകും. പാവം അവനു ഞാനല്ലാതെ വേരാറുണ്ട്. എല്ലാം വിധി. പലപ്പോഴും ഞങ്ങൾ പരിചയപ്പെട്ട ആ നിമിഷത്തെ ഞാൻ ശപിച്ചിട്ടുണ്ട്. വേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കാലങ്ങൾ അങ്ങനെ കടന്നുപോയി. എന്നും പതിവ് രീതിയിൽ ജീവിതം കടന്നുപോയി. എന്‍റെ മോൾക്ക്‌ ഇപ്പൊ ഒമ്പതു മാസമായിരുന്നു. അതായതു നബീലിനെ കണ്ടിട്ട് ഏകദേശം പത്തു മാസത്തിനുമേലെയായി. അവനുമായി പരിചയപെട്ടു ഒരു വർഷം

ആകാറായി. എന്തുപെട്ടന്നാണ്‌ കാലം കടന്നുപോകുന്നത് അല്ലെ. പതിവിലും വൈകിയാണ് അന്ന് നബീൽ വിളിച്ചത്.

“ഹലോ “

“ഹ്മ്മ് “

“എന്താടാ നിനക്കു വയ്യേ ?. എന്താ നീ വിളിക്കാൻ നേരം വൈകിയതു ?”

“ഒന്നുമില്ലെടി. എന്തിയെ മോൾ ഉറങ്ങിയോ ?”.

“അവൾ ഉറങ്ങി. എന്തോ നിന്റെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ട്. എന്താ നിനക്ക് പറ്റിയെ ?”

“ഒന്നുമില്ലെടി”.

“പറയടാ. എനിക്ക് വിഷമാക്കുമെടാ. നിനക്ക് എന്നോട് പറഞ്ഞൂടെ എന്താണെങ്കിലും “

അത് പറഞ്ഞതും അവൻ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. ഞാൻ കുറെ അവനോടു ചോദിക്കുന്നുണ്ട് എന്താണെന്നു. അവനു ഒന്നും പറയാൻ കഴിയുന്നില്ല. അവന്റെ കരച്ചിൽ കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. മെല്ലെ മെല്ലെ അവൻ കരച്ചിൽ ഒതുക്കിപിടിക്കാൻ ശ്രമിച്ചു.

“ഇന്റെ മുത്തുമോനല്ലടാ… ഇന്നോട് പറ ഇയ്യ്‌. എന്നെ വിഷമിപ്പിക്കല്ലേട മോനെ “.

“എനിക്ക് പറ്റുന്നില്ല ഷെമി.. നീയില്ലാണ്ട് ഇക്ക് പറ്റുന്നില്ല. “

“നമ്മടെ വിധി അങ്ങാനായിപ്പോയില്ലേ ?”

“ഇന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇയ്യ്‌ മാത്ര. അനക്ക് വേണ്ടി മാത്ര ഞാനിപ്പോ ജീവിക്കുന്നത്. ഇക്ക് അന്നേ വേണം ഇന്റെ പെണ്ണായിട്ടു. “

“അതിനു ഞാനെന്തു ചെയ്യാനാടാ മോനെ “.

“ഇയ്യിന്റെ കൂടെ ഇറങ്ങിവാ. നമുക്കൊരുമിച്ചു ജീവിക്കാം. എനിക്കിപ്പോ ഒരു പ്രശ്നങ്ങളും ഇല്ല. നീ എന്റെ കൂടെ വന്നാ മാത്രം മതി. “

“ഇയ്യെന്ത് വാർത്താനാടാ മോനെ പറയുന്നത്. ഇയ്യെന്ത് ആലോയിച്ചിട്ട. ഇക്കൊരു ഭർത്താവില്ലേ. കുട്ടിയോളില്ലേ. “

“എല്ലാം നല്ലപോലെ ആലോചിച്ചോണ്ടാ ഞാൻ പറയുന്നത്. ഇയ്യിത്രേം കാലം ആന്റിക്കാടെകൂടെ ജീവിച്ചില്ലേ. ഞാനും അന്നേ അത്രത്തോളം ഇഷ്ടപെടുന്നില്ലേ ഇനി ഇന്റെ കൂടെ ജീവിക്കു ഇയ്യ്‌. നമ്മളൊന്നായതിനു ശേഷം എന്റെകുട്ടിയോള്ളേം കൊണ്ടുവരാം “.

“ഇജ്ജ് പറയുന്നതൊക്കെ പൊട്ടതാരാണ്. “

“ഇതല്ലാണ്ട് നമ്മുക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല. ഇക്ക് അന്റെ കൂടെ ഓർമിച്ചു ജീവിച്ചാ മതി. അതിനു ഇയ്യ്‌ ഒരു വഴി പറയു ഞാൻ അത് പോലെ ചെയ്യാം .”

അവന്റെ ചോദ്യത്തിൽ പെട്ടന്ന് എനിക്കുത്തരം മുട്ടിപോയി. എനിക്കറിയില്ല എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ദൈവമേ.

“കണ്ട അനക്കും അറിയില്ല. അതാ ഞാൻ പറഞ്ഞെ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഇയ്യോന്നാലോചിച്ചു നോക്ക് എത്ര കാലംച്ചിട്ട നമ്മൾ ഇങ്ങനെ ഫോൺ il പ്രേമിച്ചോണ്ടിരിക്ക. ഇങ്ങനെ പോയാൽ ഒരിക്കലും അന്നേ കിട്ടാത്ത വിഷമത്തിൽ ഞാൻ വല്ല കടുംകൈയും ചെയ്യും. അല്ലാണ്ട് ഇക്ക് പറ്റണില്ല “.

അവൻ വിങ്ങി പൊട്ടി.

“ഡാ അങ്ങനൊന്നും പരയല്ലേടാ. നീയില്ലാതെ ഞാൻ എന്തിനാ ജീവിക്കുന്നെ “

“ഇല്ല ഷെമി. നിന്നെ കുറിച്ചോർത്ത എന്റെ ആവലാതികൾ മുഴുവൻ. ഉള്ളത് ഒരു ജീവിതമാണ് അത് നിന്റെ കൂടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രേം കാലം നീ നിന്റെ ഇക്കാടെ കൂടെ ജീവിച്ചില്ലേ. ഇനി നിന്റെ സ്നേഹം എനിക്ക് തന്നൂടെ. നിന്റെകുഞ്ഞുങ്ങളെ ഒക്കെ നിന്റെ ഇക്കാ പൊന്നുപോലെ നോക്കിക്കോളും നമ്മൾ ഒന്നിച്ചതിനു ശേഷം അവരെ നമ്മുക്ക് കാണുകയോ, കൂട്ടികൊണ്ടുവരികയോ ചെയ്യാം. നീയൊരു വാക്കു പറഞ്ഞ മാത്രം മതി. നീ പേടിക്കുന്നപോലെ ഒന്നുമില്ലടാ. “

Leave a Reply

Your email address will not be published. Required fields are marked *