നവവധു – 10

നേരെ അടുക്കളയിൽ ചെന്നപ്പോ പെണ്ണുങ്ങളുടെ മേളം. നേരത്തെ എഴുന്നേറ്റത്തിന്റെ ആക്കലുകൾ വകവെക്കാതെ ഞങ്ങൾ കുളിച്ചു റെഡിയായി. അടുക്കളയിൽ കേറി ദോശയിലും ചമ്മന്തിയിലും ഒരു പിടി പിടിച്ചിട്ടു ഉമ്മറത്തേക്ക് നടന്നു.

വിശാൽ അൽപ്പം മുന്നിൽ നടന്നു. ഞാൻ സൗമ്യേച്ചിയുടെ മുറിയിൽ എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളിനോക്കി. ചേച്ചി കിടപ്പാണ്. പക്ഷേ ഇന്നാലത്തേതിലും മാറ്റമുണ്ടെന്നു തോന്നി. കുഞ്ഞിനെ അടുത്തു തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. നല്ല ഉറക്കം ആണെന്ന് തോന്നി. പുറം തിരിഞ്ഞാണ് കിടപ്പ്. ആ ഉയർന്ന നിതംബങ്ങൾ എന്റെ കൻഡ്രോൾ എന്നു തോന്നിയതിനാൽ ഞാൻ പതുക്കെ പിൻവാങ്ങി. എനിക്ക് എന്നെത്തന്നെ തീരെ വിശ്വാസം പോരാ….എനിക്ക് വെച്ചുനീട്ടിയ കനി ആകുമ്പോ എനിക്ക് കൻഡ്രോൾ പോകുന്നത് സഹജം ആണല്ലോ….

നേരെ ചെല്ലുമ്പോൾ ശിവേട്ടൻ തിണ്ണയിലിരുന്നു ചായ കുടിക്കുന്നു.എന്നെക്കണ്ടതും ശിവേട്ടൻ ഒന്ന് ചിരിച്ചു. എന്നിട്ട് പതുക്കെ എണീറ്റ് വന്നു.

ജോക്കുട്ടനിന്ന് നേരത്തെയാണല്ലോ….

ആ…ഇന്ന് ഇലക്ഷനാ ശിവേട്ടാ.

ശിവേട്ടൻ ഒന്ന് കനത്തിൽ മൂളി. എനിക്കൊന്നു പുറത്തുപോവാൻ ആ വണ്ടിയൊന്നു ചോദിക്കാൻ ഇരിക്കുവാരുന്നു. ആ ഇന്നിനി പോകണ്ടന്നു വെക്കാം. കോളേജിൽ എന്തേലും

പ്രശ്നം ഉണ്ടായാലോ….

ഏയ്. ഇന്നിപ്പോ ഒന്നും ഉണ്ടാവില്ല. ഫലപ്രഖ്യാപനം കഴിഞ്ഞു നാളെയെ ഉണ്ടാവാൻ സാധ്യതയുള്ളൂ. അതുകൊണ്ട് ശിവേട്ടൻ വേണേൽ എടുത്തോ…അത് പറഞ്ഞു കഴിഞ്ഞാണ് ഞാൻ വണ്ടി കോളേജിൽ ആണല്ലോ എന്നോർത്തത്.

അയ്യോ ശിവേട്ടാ ബൈക്ക് കോളേജിൽ ഇരിക്കുവാ…

അതെന്നാ???

അതിന്നലെ എടുത്തില്ല.

ഓട്ടത്തിനിടക്കു പെട്രോൾ അടിച്ചില്ല എന്നു പറ… എന്നിട്ട് ബൈക്കിനിട്ടു തൊഴിയും….വിശാൽ എനിക്കിട്ട് പണിതു.

അപ്പോളാണ് ഞാനും ഓർത്തത്. പെട്രോൾ അടിച്ചില്ല. അതാണ് ഓണവാത്തത്. വൈകുന്നേരം അടിക്കാം എന്നോർത്തു പോയതാണ്. കോളേജിൽ എത്തറായപ്പോ വണ്ടി തുമ്മിയത് ഒട്ടു ഓർത്തുമില്ല.

ഞാൻ പ്ലിങ്ങി നിൽക്കെ തലേദിവസത്തെ എന്റെ കലാപരിപാടികൾ വിശാൽ വിവരിച്ചു. എവിടുന്നോ അച്ഛൻമാരും വന്നു സാക്ഷികളായി.

ആഹാ…ഇത്രയൊക്കേ ഒണ്ടായോ??? ആ പോട്ടെ. ഞാൻ വന്ന് എടുത്തോളം. എല്ലാം കേട്ടു കഴിഞ്ഞു ശിവേട്ടൻ പറഞ്ഞു.

ഞങ്ങൾ അന്ന് കോളേജിലെത്തിയപ്പോൾ 8 ആയതെയുള്ളൂ. ഒന്നു രണ്ടു പൊലീസുകാർ ഉൾപ്പെടെയുള്ള സുരക്ഷസന്നാഹത്തിനിടയിലാണ് കോളേജ്. പുറത്തുനിന്നൊരാൾ അകത്തേക്ക് കയറാൻ പറ്റില്ല എന്നത് ഉറപ്പായതോടെ ഞാൻ ബൈക്ക് തള്ളി ഗെയിറ്റിന്റ പുറത്ത് കൊണ്ടു വെച്ചു. ശിവേട്ടൻ പെട്രോൾ കൊണ്ടുവന്നൊഴിച്ചിട്ടു കൊണ്ടോയിക്കോളും. താക്കോൽ ശിവേട്ടൻ വന്നാൽ എടുക്കാനായി ടാങ്ക് കവറിൽ ഇട്ടു.

എന്തായാലും ഞങ്ങൾ ചെല്ലുമ്പോൾ റോസുമില്ല ശ്രീയുമില്ല. എന്നാലും വൈകാതെ വന്നു. ശ്രീ എന്നോട് എന്തൊക്കെയോ മിണ്ടി. ആ സംഭവത്തിന് ശേഷമുള്ള ആദ്യ സംസാരം. സീനിയേഴ്സും കുറേപ്പേർ വന്ന് തലേന്നത്തെ സംഭവവികാസങ്ങൾ അന്വേഷിച്ചു. മോഷണശ്രമം ആയിരുന്നു എന്നറിഞ്ഞപ്പോൾ എല്ലാർക്കും സമാധാനം. പൊലീസുകാർ പറഞ്ഞതും കൂടി ആയപ്പോൾ എല്ലാർക്കും കൂടുതൽ സന്തോഷം. ഇപ്പോൾ എന്റെ സന്തോഷങ്ങളിൽ എന്നേക്കാൾ കൂടുതൽ ആഘോഷിക്കുന്നത് മറ്റുള്ളവർ ആണെന്ന് തോന്നുന്നു.

എന്തായാലും ഇലക്ഷൻ കഴിഞ്ഞു. ആൽബിയും കൂട്ടരും വന്നു വോട്ട് ചെയ്ത് മടങ്ങി. ഒരു പ്രശ്നവും ഉണ്ടായില്ല. റിസൾട്ട് വന്നു. പ്രതീക്ഷകൾ തെറ്റിയില്ല. 350 വോട്ടിന്റെ ഗംഭീര ഭൂരിപക്ഷത്തിൽ ഞാൻ തന്നെ കോളേജിന്റെ ചെയർമാൻ കസേരയിലേക്ക് ഉപവിഷ്ടനായി. ഇത്രയൊക്കെ ചെയ്തിട്ടും ആൽബിക്ക് കുറെ വോട്ട് കിട്ടിയത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഭീക്ഷണിയാവും. ഞാൻ വെറുതെ കണക്ക്‌കൂട്ടി.

എന്തായാലും കോളേജിലന്ന് ഉത്സവപ്രതീതിയായിരുന്നു. ഞാൻ കോളേജിലെ സ്റ്റാറായി. പാർട്ടിക്കാരുടെ ശല്യമൊന്നും ഉണ്ടായില്ല. പോലീസ് കാവൽ ഉണ്ടായിരുന്നത് കൊണ്ടാവാം… അതോ ശിവേട്ടനെ പേടിച്ചിട്ടോ???? എന്തായാലും എനിക്കല്ലേ അറിയൂ ശിവേട്ടൻ ഈ ഡയലോഗ് മാത്രമേ ഒള്ളുന്ന്. പാവം.

എന്തായാലും അന്നെനിക്ക് നല്ല കാശുചിലവ് ഉണ്ടായി. കടം വാങ്ങിവരെ ചിലവ് ചെയ്തു. പണ്ടാരം ഇതൊക്കെ എങ്ങനെ കൊടുത്തുതീർക്കും എന്നോർത്താണ് ഞാൻ നടന്നത്. മൈരന്മാർക്ക് അറിയണ്ടല്ലോ നമ്മുടെ അവസ്ഥ. പറയുന്ന കുപ്പിയും വേണം ടച്ചിങ്‌സും വേണം മൈരന്മാർക്ക്. പെണ്പിള്ളേരെ മൊത്തം ഐസ്ക്രീം കൊടുത്തു ഒഴിവാക്കി. ചോദിച്ചവർക്ക് മാത്രമേ കൊടുത്തൊള്ളൂ എന്നത് വേറൊരു സത്യം. പിന്നെ എല്ലാ ക്ലസ്സിലും ഓരോ മിട്ടായിപ്പായ്ക്കറ്റ് കൊടുത്തു. ആ വകയും പോയി കുറെ.

എന്തായാലും എന്നെ നടത്തിവിടേണ്ട എന്നു കരുതിയാവണം അവന്മാരിലൊരാൾ എന്നെ ബൈക്കിൽ കയറ്റി. രണ്ടുമൂന്നു ബൈക്കുകൾ പിന്നാലെ. ശെരിക്കും യുദ്ധം ജയിച്ച രാജാവ് വരുംപോലെ ഞങ്ങള് വീട്ടിലേക്ക് പുറപ്പെട്ടു.

ഇടക്ക് നാട്ടിലെ വെയ്സ്റ്റുകൾ കത്തിക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോലാണ് ഞാൻ കണ്ടത്. അതിനടുത്ത് ഇരിക്കുന്നു എന്റെ ബൈക്ക്.

ഈശ്വരാ ശിവേട്ടൻ….. ശിവേട്ടനെ ആരെങ്കിലും???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ശിവേട്ടന്റെ ശാന്തസ്വഭാവം കണ്ടതിൽ പിന്നെ അങ്ങനെ ചിന്തിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

ഞങൾ ചാടിയിറങ്ങി. ഗ്രാമത്തിന്റെ ഉള്ള ഐശ്വര്യവും കൂടി കളയാനായി ഗവണ്മെന്റ് കണ്ടുപിടിച്ച പണിയാണിത്. സർവ ഇടത്തുനിന്നുമുള്ള സർവ വെയ്സ്റ്റുകളും കൊണ്ടുവന്ന് ഇവിടെയിട്ട് കത്തിക്കും. മൈരുണ്ടാക്കാനായിട്ടു ഇവിടെ മാത്രമേയുള്ളു പോലും റോഡ് സൗകര്യമുള്ള തരിശുനിലം. ഒരു ഏക്കറോളം സ്ഥലത്ത് മൊത്തം വെയ്സ്റ്റുകള്… ആ ഭാഗത്ത് തന്നെ ഒടുക്കത്തെ നാറ്റമാണ്.

ഇറങ്ങിയപാടെ ഞാൻ വിളിച്ചുകൂവി. വെയ്സ്റ്റു കൂനകൾക്ക് ഇടയിൽ എവിടുന്നു നിന്നോ ശിവേട്ടന്റെ ഒരു മറുപടി കൂവൽ കേട്ടപ്പോളാണ് ഞങ്ങൾക്കൊരു സമാധാനമായത്. അൽപ്പം കാത്തു നിന്നപ്പോഴേക്കും ശിവേട്ടൻ പുറത്തുവന്നു. പുള്ളി ആകെ വിയർത്തു കുളിച്ചിരുന്നു.

നിങ്ങളെന്നാ മനുഷ്യാ ഇവിടാണോ കിടന്നുറങ്ങുന്നെ???? വന്നവരിൽ ഒരാൾ ചോദിച്ചു. മൈരൻ നല്ല വെള്ളമാണ്.

ഞാനാ വീട്ടിലെ വെയ്സ്റ്റുകള് കൊണ്ടു കളയാൻ വന്നതാടാ… ഇന്നലത്തെ അങ്കത്തിന്റെ ബാക്കി. ശിവേട്ടൻ എല്ലാരോടും എന്നവണ്ണം എന്നോട് പറഞ്ഞു.

ഓ ചോരയും കോപ്പുമൊക്കെ ആയിരിക്കും. വീടിനടുത്തുള്ള എവിടെയെങ്കിലും ഇട്ടാൽ പട്ടികൾ അവിടുന്ന് മാറില്ല. അതുകൊണ്ടാവും. ഞാൻ മനസ്സിലോർത്തു.

ശിവേട്ടാ വീട്ടിലൊട്ടാണോ???
?
അതേ….എന്നാ ജോക്കുട്ടാ???

എന്നാപ്പിന്നെ ഇവന്മാരെ പറഞ്ഞുവിടാമല്ലോ….

ആ അപ്പൊ മക്കള് വിട്ടോ…. ഞാനെന്റെ സ്വന്തം വണ്ടിയേല് പൊക്കോളം. ശിവേട്ടനും ഉണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *