സംഗീത അന്ന് വൈകുന്നേരം പാടത്ത് ക്രിക്കറ്റ് കളിക്കുന്ന അംജദിനെ നോക്കി എത്ര നേരമിരുന്നെന്നറിയില്ല.
“എന്താടീ പെണ്ണേ യ്യി കളി കാണ്വെല്ലല്ലോ? ആര്യാ നോക്കിരിക്ക്ണേ?” ഏട്ടത്തിയമ്മയുടെ കുത്തുന്ന ചോദ്യം കേട്ട് സംഗീത ജീവിതത്തിലാദ്യമായി നാണിച്ചിരുന്നു.
“എല്ലൗം ന്നോട് പറേല്ണ്ടല്ലോ പറേടോ… ആര്യാ നോക്ക്ണേ?”
“ദാ ആ നീലക്കുപ്പായട്ട ചെക്കനെ” പാടവരമ്പിലിരുന്ന സംഗീത ഇഞ്ചിപ്പുല്ലിൽ പിടിച്ചുവലിച്ച് കരിവള കുലുക്കിപ്പറഞ്ഞു.
“ഹ് ആരേ? അംജദിനേ? ന്ന്ട്ട് ഓനന്നെ ഇഷ്ടാ?”
“അറിയില്ല”
“യ്യി ധൈര്യായി ചോയ്ച്ചോക്ക് ഞാന്ണ്ടന്റെ കൂടെ. വേണേ ഞാൻ ചോയ്ക്കാ.”
“അതൊന്നും വേണ്ട ഞാൻ ചോയ്ച്ചതാ ന്റെ പാറുക്കുട്ട്യേ.” അവൾ നടന്നതെല്ലാം പാർവ്വതിയോട് വിശദീകരിച്ചു. ഇതെല്ലാം കേട്ട് പാർവ്വതിക്കാകെ കോരിത്തരിച്ചു പോയി.
“എന്താ അന്തം വിട്ട് നിക്ക്ണ് ന്റെ പാറുക്കുട്ട്യേ..വിശ്വാസായില്ല്യേ” സംഗീത പാർവ്വതിയുടെ താടിയിൽ പതിയെ തഴുകി ചോദിച്ചു.
“അതല്ല, ചെക്കനെ കെട്ടിപ്പിടിച്ചിട്ട് പിന്നൊന്നും നടന്നിലാന്ന് പറഞ്ഞത് വിശ്വൈക്കാൻ പറ്റ്ണില്ല. ഞാനാര്ന്നെങ്കി എന്തെങ്കിലൊക്ക് നടന്നീര്ന്ന്. അത്രക്കും മൊഞ്ചാണാ ചെക്കന്.” പാർവ്വതി തമാശയായിട്ടാണെങ്കിലും പറഞ്ഞത് സത്യമാണെന്ന് സംഗീത ഊഹിച്ചെടുത്തു.
“വേണ്ടാ ട്ടാ ഏടത്ത്യേ” അവൾ പരിഭവിച്ചു.
“പിന്നെ ഞാൻ വെറ്തെ പറഞ്ഞേല്ലേ ന്റെ മോളേ. ന്ന്ട്ട്, പറയ് അനക്കൊന്നും തോന്നീലേ?”
“തോന്നൊക്കെ ചെയ്ത് പക്ഷേ പേടിച്ച്ട്ട് ഓനെ തള്ളിമാറ്റി. ആരേലും കണ്ടാലോ? അത്വല്ല കല്ല്യാൺത്തിന് മുമ്പ് ഇങ്ങെനൊക്കെ ചിയ്യ്ണെത് തെറ്റല്ലേ”
“അപ്പൊ തെറ്റല്ലെങ്കി ചിയ്യും ല്ലേ” പാർവ്വതി അവളുടെ അരികിലിരുന്ന് കെട്ടിപ്പിടിച്ച് തന്റെ മാറിടം അവളോട് ചേർത്ത് ഞെരിച്ചു.
“ഇക്കറിയുല്ല” പാർവ്വതിയുടെ കൈ തന്റെ മാറിലേയ്ക്ക് വരുന്നുണ്ടോ? അവൾ സംശയിച്ചു.
അല്ല അത് സംശയമല്ല! അതവിടെ പതിയെ മുറുകുന്നു!! അടുത്തെങ്ങും ആരുമില്ല. ‘ഈശ്വരാ ഏടത്ത്യമ്മ ദെന്ത് ഭാവിച്ചാ’
കൈ അമരും തോറും വല്ലാതെ സുഖിച്ചു അവൾക്ക്.
‘ഒരു പെണ്ണിങ്ങനൊക്കെ ചെയ്താൽ സുഖണ്ടാവൂന്ന് പ്പളാ മനസ്സിലാവ്ണേ’
കുറച്ച് നേരം അങ്ങിനെ ഇരുന്ന് കൊടുത്ത സംഗീത പാർവ്വതി അതിരു കടക്കുമോയെന്ന് ഭയന്ന് എഴുന്നേറ്റ് ഗൗരവത്തിൽ പോകാനാരംഭിച്ചു. ആടുകളെ പിടിച്ച് രണ്ടു പേരും നടന്നു നീങ്ങി. അവർ പരസ്പരം സംസാരിച്ചില്ല. രണ്ടു നിമിഷം കൊണ്ട് ഒരകൽച്ച രണ്ടുപേർക്കിടയിലും വന്നു. സംഗീതയുടെ കൃത്രിമ പരിഭവത്തിൽ അവൾക്ക് സുഖിച്ചുവെന്ന് പാർവ്വതിയ്ക്ക് മനസ്സിലായി.
“ടീ പെണ്ണേ ആ സംവൃതട്ടീച്ചറ് ചെക്കനെ കൊത്തിക്കൊണ്ടോവാണ്ട് നോക്കിക്കോട്ടാ” പോകുന്നതിനിടയിൽ ഒരു മുന്നറിയിപ്പ് കൊടുക്കാൻ പാർവ്വതി മറന്നില്ല. അതുതന്നെയായിരുന്നു സംഗീതയുടെയും ആശങ്ക. എങ്ങിനെയെങ്കിലും അവനെ പിന്മാറ്റണം അല്ലെങ്കിലും ഈ സംഗീത തന്നെയാണ് അംജദിന്റെ പെണ്ണ്. അവൾക്ക് സംവൃതയോട് അടങ്ങാത്ത വിദ്വേഷം വളർന്നു. അതിന് എന്തും ചെയ്യുമെന്ന അവസ്ഥയിലേയ്ക്കവൾ വളർന്നു.
രാത്രിയാവാൻ കൊതിച്ച അംജദ് നേരത്തെ തന്നെ അന്ന് സംവൃതയെ വിളിച്ചു. കുറച്ചപ്പുറത്ത് സംഗീതയെന്നൊരു പൂമ്പൊടി വേദന കടിച്ചമർത്തി കിടക്കുകയാവും എന്ന് അറിയുന്ന അംജദിന് സംവൃതയോട് അടുക്കുമ്പോൾ സംഗീത ചിത്രത്തിലേയില്ലാതായി.., സംഗീതയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ സംവൃത മനസ്സിൽ നിന്ന് പോകുന്നത് പോലെ. പക്ഷേ ഷാനിബ പൂർണ്ണമായും മനസ്സിൽ നിന്ന് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
‘ഇന്നോടില്ലാത്ത ഇഷ്ടം ഓളോടെന്തിനാ’
ചിന്തിച്ചിരുന്ന അംജദ് അപ്പുറത്തെ ഗൗരവമൊട്ടുമില്ലാത്ത ടീച്ചറുടെ പഞ്ചാരച്ചോദ്യം കേട്ടുണർന്നു.
“എന്തേ?”
“ടീച്ചറ് വിളിക്കാൻ പറഞ്ഞിലേ?”
“ഞാൻ വിളിക്കാൻ പറഞ്ഞോ?”
“ഉം..”
“വേണമെങ്കിൽ വിളിച്ചോ എന്നല്ലേ പറഞ്ഞേ”
“ഉം..അതാ വിളിച്ചത്”
“എന്നിട്ട് എന്താ അംജദിന് വേണ്ടേ?” അവൾക്കങ്ങിനെ ചോദിക്കാനേ ധൈര്യമുണ്ടായുള്ളൂ.
“ഒന്നും വേണ്ട വെറുതേ വിളിച്ചതാ”
“അങ്ങനെ വെറുതെയാവില്ല എന്തെങ്കിലും കാണും”
“ഇല്ല ടീച്ചറേ.. ഇന്നാ ശരി കട്ടീയട്ടെ”
“ഉം.. പിന്നെ വിളിക്കുമോ?”
“വിളിക്കണാ?”
“ഉം…വെറുതേ ഒരു നേരമ്പോക്കല്ലേ.”
“അപ്പൊ ഒന്നും പറയാനില്ലേല് ടീച്ചറ് ചൂടാവോ?”
“ഇല്ല നീ വിളിച്ചോ.. അയ്യോ ഏട്ടൻ വിളിക്കുന്നു. ഞാനിപ്പോ വിളിക്കാട്ടോ അംജദേ..” അവൾ ഫോൺ കട്ട് ചെയ്തു.
അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ തൊണ്ടയിടറും പോലെ… എന്തൊക്കെയോ കേൾക്കണമെന്നുണ്ട്, ചോദിക്കാൻ ത്രാണിയില്ലാതായി.
അംജദിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ ടീച്ചർക്ക് തന്നോടെന്താവും എന്നാലോചിച്ച് അവനൊരു പിടിയും കിട്ടിയില്ല. ടീച്ചർക്കൊപ്പം നിലകൊള്ളണം… അതെന്ത് നഷ്ടമായാലും, കഷ്ടമായാലും.
കുറേ കഴിഞ്ഞും സംവൃത വിളിക്കാഞ്ഞത് കണ്ട് അംജദ് അങ്ങോട്ട് വിളിച്ചു നോക്കി തിരക്കിലാണെന്ന കിളിമൊഴി കേട്ട് അവൻ കോൾ ക്യാൻസൽ ചെയ്തു.
പെട്ടെന്ന് തന്നെയവൾ തിരിച്ച് വിളിച്ചത് കേട്ട് അവൻ ബാത്റൂമിൽ നിന്ന് ഓടി വന്ന് ഫോണെടുത്തു.
“നീ വിളിച്ചുവോ?”
“ഉം.. ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ട് കൊറേ നേരായിട്ടും കാണാണ്ടായപ്പോ വിളിച്ചോക്ക്യേതാ.”
“കുറേ നേരം വിളിക്കുന്നത് കണ്ടില്ലെങ്കിൽ വിഷമിക്കാൻ നീയാരാ എന്റെ കെട്ട്യോനൊന്നുമല്ലല്ലോ?”
”എന്താ ടീച്ചറേ എപ്പളും ദേഷ്യം പിടിക്ക്ണ്? ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ടല്ലേ”
“വിഷമായോടാ നിനക്ക്?”
“ഉം.. എപ്പളും ചൂടാവാണ്ട് നല്ലമ്പോലെ പറഞ്ഞൂടെ ടീച്ചർക്ക്? ടീച്ചറ് മറ്റേ കുട്ട്യേളോട് ചൂടാവ്ണില്ലല്ലോ? ന്താ ഇന്നോട് മാത്രം?”
“മറ്റു കുട്ടികൾ രാത്രിയിങ്ങനെ വിളിക്കാറില്ല അതുതന്നെ” അവൾ ഗൗരവം വിടുന്നില്ലായിരുന്നു. അവൾക്ക് വേറെ മാർഗമില്ലായിരുന്നു.
“ന്നാ ഞാനിനി വിളിക്ക്ണില്ല. ഫോൺ വെക്കട്ടെ?”
ആ പറഞ്ഞത് അവൻ ശരിക്കും ഉള്ള് പൊള്ളിയാണെന്ന് കണ്ട് സംവൃതയുടെ നിഷ്കളങ്ക ഹൃദയം നീറിപ്പുകഞ്ഞു.
“കട്ട് ചെയ്യല്ലെ ഞാനിനി ദേഷ്യം പിടിക്കില്ല.”
“സത്യാണോ? ഇന്നാ ഞാനെടക്കെടക്ക് വിളിക്കട്ടെ”
“ഉം..എപ്പഴും വിളിച്ചോ?”
“രാത്രി ഒറങ്ങുമ്പോളും വിളിക്കട്ടെ?”
“വിളിച്ചോടാ!”
“ഞാൻ വിളിക്കും പിന്നെ ഒറക്കം കളഞ്ഞ്ന്ന് പറ്യോ ടീച്ചറ്?”
“ഇല്ല ഇനി എന്നും രാത്രി വിളിക്കണം.”
“അപ്പൊ ടീച്ചർക്ക് ഒറങ്ങണ്ടേ?”
“വേണ്ട”
“ഞാനൊറക്കുല്ല പിന്നെ ദേഷ്യം പിടിക്കര്ത്”
“ഇനിയുറക്കരുത് എന്നെ!”
“ഇന്നാ ശരി കട്ട് ചിയ്യട്ടെ? പഠിക്കാന്ണ്ട്”
“വേണ്ട കട്ട് ചെയ്താൽ ടീച്ചർക്കിന്ന് ഉറക്കം വരില്ലടാ. എന്തെങ്കിലുമൊക്കെ പറയ്.”
“എന്താ പറയണ്ട്യേ?”