പഴയതും പുതിയതും

“പപ്പൂസേ”

രാവിലെ പത്രവുമായി പുറത്തിരിക്കുമ്പോള്‍ മകള്‍ ലെന അരികിലെത്തി, കസേരയുടെ കൈയില്‍ ഇരുന്ന് എന്നെ വിളിച്ചു. ഇത്തരത്തിലുള്ള അവളുടെ വരവും വിളിയും എന്തെങ്കിലും കാര്യസാധ്യത്തിനായിരിക്കുമെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ അവളെ നോക്കാതെ മൂളി.

“അതേയ്, എന്റെ രണ്ടു ഫ്രണ്ട്സ് ഇങ്ങോട്ട് വരും. ഉച്ചവരെ ലാബ് ഉള്ളതുകൊണ്ട് എനിക്ക് കോളജില്‍ പോണം. അവരും ചെലപ്പോ ഉച്ചയ്ക്കെ വരൂ. പപ്പൂസിനു വിരോധം ഒന്നുമില്ലല്ലോ?”

എന്തെങ്കിലും വാങ്ങാന്‍ പണം ചോദിച്ചു വന്നതാകുമെന്നു കരുതിയ എനിക്ക് അവളുടെ ചോദ്യം കേട്ടപ്പോള്‍ ചിരിവന്നു. പക്ഷെ പുറമേ കോപം നടിച്ച് അവളുടെ ചെവിക്ക് പിടിച്ച് ഞാന്‍ എഴുന്നേല്‍പ്പിച്ചു.

“യ്യോ നോവുന്നു” അവള്‍ ചിണുങ്ങി.

“നോവുമെടി. ഇത്തരമൊരു കാര്യത്തിന് അനുമതി ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാനൊരു കണ്ട്രി റസ്റ്റിക്ക് ആണെന്നാണോടീ നിന്റെ ധാരണ? ങേ?” ഞാന്‍ ചീറി. ചെവിയില്‍ നിന്നും പിടി വിട്ടപ്പോള്‍ അവള്‍ അകന്നു മാറിയിട്ട് ചിരിച്ചു. പിന്നെ ശങ്കയോടെ ഇങ്ങനെ പറഞ്ഞു:

“പക്ഷെ പപ്പൂസേ, വരുന്ന ഫ്രണ്ട്സില്‍ ഒരാള്‍ എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് ആണ്. അതായത് അവളുടെ ബോയ്‌ഫ്രണ്ട്. അതോണ്ടാ ഞാന്‍ ചോയ്ച്ചേ”

“അതിനെന്താ? അല്ല, എന്തിനാ അവര് വരുന്നത്? ഇവിടെ വന്നു സൊള്ളി സുഖിക്കാനോ”

“യ്യോ അല്ല. ഞങ്ങള്‍ മൂന്നും ഒരേ കോഴ്സാ ചെയ്യുന്നത്. ആ ചെക്കന്‍ നല്ല ഒരു പഠിപ്പിസ്റ്റ് ആണ്. അപ്പൊ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അവന്റെ ഒപ്പം ഒരു കംബൈന്‍ഡ് സ്റ്റഡി നടത്താമെന്ന് കരുതിയാ” പറഞ്ഞിട്ട് അവള്‍ ശങ്കയോടെ എന്നെ നോക്കി.

“ഒകെ, ആയിക്കോട്ടെ. നോ ഇഷ്യൂസ്”

“താങ്ക് യൂ പപ്പൂസ്. ങാ അഥവാ അവര്‍ നേരത്തെ വന്നാല്‍, എന്റെ മുറി അവര്‍ക്കൊന്നു കാണിച്ച് കൊടുക്കണേ. താഴെ ഇരുന്ന് അവരെന്തിനാ പപ്പൂസിനെ കണ്ടു ബോറടിക്കുന്നത്”

“ഉവ്വ ഉവ്വ. മോള് ചെല്ല്”

അവള്‍ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയപ്പോള്‍ ഞാന്‍ കമ്മട്ടം വാര്‍ത്തയാക്കി എന്നുമെത്തിക്കുന്ന പത്രത്തിലേക്ക് വെറുതെ നോക്കി.

വീട്ടില്‍ ഞാനും മകളും ഒരു ജോലിക്കാരി സ്ത്രീയും മാത്രമേ ഉള്ളൂ. ഭാര്യ വിദേശത്താണ്; ജോലി നേഴ്സ്. ഞാന്‍ ആര്‍മിയില്‍ നിന്നും പിരിഞ്ഞ് ലേശം ബ്ലേഡ് ബിസിനസ്സുമായി നാട്ടില്‍ത്തന്നെ അടിച്ചു പൊളിച്ച് ജീവിക്കുന്നു. ഭാര്യയോട്‌ മതിയാക്കി വരാന്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞെങ്കിലും, അവള്‍ക്ക് വാരിക്കൂട്ടി മതിയായിട്ടില്ല. മാസം മൂന്നു
ലക്ഷത്തിലധികം വരുമാനമുണ്ട്; അതെങ്ങനെ വേണ്ടെന്നു വയ്ക്കും? പെണ്ണിനെ കെട്ടിക്കാറാകുന്ന സമയത്ത് നിര്‍ത്തി വരാം എന്നാണ് അവളുടെ അഭിപ്രായം. അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി.

ജോലിക്കാരി സ്ത്രീ രാവിലെ എത്തി പ്രാതലും ലഞ്ചും ഉണ്ടാക്കും. പിന്നെ വീടും മുറ്റവും വൃത്തിയാക്കി, തുണികളോ ഒക്കെ അലക്കിയിട്ട് ഉച്ചയോടെ തിരികെ പോകും. അത്താഴം ഞാനും മോളും ചേര്‍ന്ന് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കും. ചിലപ്പോള്‍ പുറത്ത് നിന്നുമാകും കഴിപ്പ്‌. അങ്ങനെ ജീവിതം ഉഷാറായി നീങ്ങുന്നു. അത്യാവശ്യം കള്ളവെടി വയ്ക്കാന്‍ എനിക്ക് അവസരം കിട്ടാറുണ്ട്. അതില്‍ സ്ഥിരത ഉള്ള ഒരെണ്ണം അയലത്തുള്ള ഒരു മണ്ണുണ്ണിയുടെ ഭാര്യയാണ്. പേര് മായ. തടിച്ച് കൊഴുത്ത് എത്ര പണിഞ്ഞു കൊടുത്താലും മതിവരാത്ത ഒരു ഉരുപ്പടിയാണ് അവള്‍. അവളെ ഭര്‍ത്താവില്ലാത്ത പരുവം നോക്കിച്ചെന്നു ഞാന്‍ കയറ്റിക്കൊടുക്കും. പക്ഷെ ഈയിടെയായി അവളെ എനിക്ക് മടുത്തു തുടങ്ങിയിരിക്കുകയാണ്.

എങ്കിലും ഇത് പറഞ്ഞുപോയ സ്ഥിതിക്ക്, അവളെ ഞാനെങ്ങനെ പണിഞ്ഞു തുടങ്ങി എന്ന് നിങ്ങളില്‍ ചിലരെങ്കിലും അറിയാന്‍ ആശിക്കുന്നുണ്ടാകും. അതുകൊണ്ട് പ്രധാന സംഗതിയിലേക്ക് പോകുന്നതിനു മുമ്പ്, അതൊന്നു ചുരുക്കി പറഞ്ഞേക്കാം.

സംഗതി നടക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഞാന്‍ ആര്‍മിയില്‍ നിന്നും പെന്‍ഷനായി നാട്ടിലെത്തി ഏതാണ്ട് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍. അന്ന് മോള്‍ ഏഴിലോ എട്ടിലോ ആണെന്നാണ്‌ എന്റെ ഓര്‍മ്മ. ഈ പറഞ്ഞ മായ, ഞങ്ങളുടെ രണ്ടു വീടുകള്‍ക്ക് അപ്പുറത്താണ് താമസം. അവരുടെ വീട്ടില്‍ അവളുടെ ഭര്‍ത്താവ് ഗിരീശന്‍, അവന്റെ അമ്മ ദേവകിയമ്മ എന്നിവരാണ് ഉള്ളത്. മായ അവിടെ കല്യാണം കഴിച്ചെത്തി ഒന്നൊന്നര വര്‍ഷങ്ങള്‍ ആയിട്ടേയുള്ളൂ അപ്പോള്‍. ഒന്നോ രണ്ടോ തവണ അവളെ ഞാന്‍ കാണുകയും, കാണുമ്പോള്‍ ഒക്കെ മുന്‍പരിചയം ഇല്ലാഞ്ഞിട്ടു കൂടി അവള്‍ ചിരിക്കുകയും കുശലപ്രശ്നം നടത്തുകയും ചെയ്തിട്ടുണ്ട്. അന്ന് അവള്‍ക്കിപ്പോള്‍ ഉള്ളത്ര തടിയില്ല. പക്ഷെ വേണ്ടതെല്ലാം ആവശ്യത്തില്‍ ഏറെ ഉണ്ടുതാനും.

ഉയരം ഒരു അഞ്ചേകാല്‍ അടി. വട്ടമുഖം. ഇരുനിറമോ വെളുപ്പോ എന്ന് പറയാന്‍ സാധിക്കാത്ത നിറം. കൊഴുത്ത കൈകാലുകള്‍. ചന്തികളോളം ഇറക്കമുള്ള മുടി. മുലകള്‍ക്ക് അത്ര മുഴുപ്പില്ല. പക്ഷെ ചന്തികള്‍ ആ കുറവ് കൂടി പരിഹരിച്ചിരുന്നു. നല്ലപോലെ വിടര്‍ന്ന കീഴ്ച്ചുണ്ടാണ് അവള്‍ക്ക്. മൊത്തത്തില്‍ വായിലാക്കി ചപ്പി ഉറുഞ്ചിത്തിന്നാന്‍ തോന്നുന്നത്ര അഴകുള്ള ചുണ്ട്. ആകെ മുഖസൌന്ദര്യം നമുക്ക് ആവറേജ് എന്ന് മാത്രമേ പറയാന്‍ പറ്റൂ. പക്ഷെ ഒടുക്കത്തെ കമ്പി ലുക്കാണ് പൂറിക്ക്. അവളെ പണ്ണാന്‍ കിട്ടുമെന്ന് തുടക്കത്തില്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല, ആ നിലയില്‍ യാതൊരു ശ്രമവും നടത്തിയിരുന്നുമില്ല. പക്ഷേ നാട്ടിന്‍പുറത്തെ ന്യൂസ് ഏജന്‍സികളില്‍ നിന്നും ചിലത് ഞാന്‍ അറിഞ്ഞതോടെയാണ് അവളെപ്പറ്റി അങ്ങനെയൊരു ചിന്ത എനിക്കുണ്ടാകുന്നത്.
മായയുടെ ഭര്‍ത്താവ് ഗിരീശന്‍ അവള്‍ക്ക് പോരാ എന്ന വാര്‍ത്തയാണ് ഞാന്‍ പൂച്ചം പൂച്ചം കേട്ടത്. അവര് തമ്മില്‍ സ്ഥിരം കലഹമുണ്ടത്രേ. അതിന്റെ കാരണം മായയ്ക്ക് കുറച്ച് ആഡംബരം വേണമെന്നുണ്ട്. ഗിരീശന്‍ ഒരു ഭൂലോക പിശുക്കനും. അവള്‍ക്ക് പുതിയ വസ്ത്രം പോലും വാങ്ങാന്‍ അവന്‍ പണം കൊടുക്കില്ല എന്നും, അതിലേറെ അവളെ മേയ്ക്കാനുള്ള ത്രാണി അവനില്ല എന്നുമൊക്കെയാണ് ഞാന്‍ കേട്ടത്. ഒരാള്‍ പറഞ്ഞത് കല്യാണത്തിനു മുമ്പ് മായ അയലത്തുള്ള ഏതോ ഗള്‍ഫുകാരന് കൊടുത്തിട്ടുണ്ട് എന്നാണ്. കേട്ടതെല്ലാം അതേപടി സത്യമാകണം എന്നില്ല എന്നറിയാമെങ്കിലും, തീയില്ലാതെ പുക ഉണ്ടാകില്ല എന്നും എനിക്കറിയാമായിരുന്നു.

ഒരു ദിവസം ഞാന്‍ കാറില്‍ ബാങ്കിലേക്ക് പോകുമ്പോള്‍ തമ്മില്‍ തെന്നിക്കളിക്കുന്ന രണ്ടു വിരിഞ്ഞുരുണ്ട ചന്തികളും, അതേപോലെ തെന്നുന്ന കൊഴുത്ത വയര്‍ മടക്കുകളുമായി കുടചൂടിയ, സാരി ധരിച്ച ഒരു ചരക്ക് റോഡരികിലൂടെ പോകുന്നത് കണ്ട്, അവളുടെ മുഖമൊന്നു കാണാനായി ഞാന്‍ ഹോണടിച്ചു, തല്‍ക്ഷണം തന്നെ അവള്‍ തിരിഞ്ഞും നോക്കി. മായയായിരുന്നു അത്. അവള്‍ക്ക് ഇത്രയേറെ പിന്നഴകുണ്ട് എന്ന് ആദ്യമായി അറിഞ്ഞ ഞാന്‍, രണ്ടും കല്‍പ്പിച്ച് അവളുടെ അടുത്തായി വണ്ടി നിര്‍ത്തി. അവളും നടത്ത നിര്‍ത്തി ഉള്ളിലേക്ക് എന്നെ നോക്കിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *