“ആരാരുന്നു ജോസ് മോനെ? അത്?’
പെട്ടെന്നാണ് ജോസ്‌മോൻറെ മനസ്സിലേക്ക് ഒരു ആശയം കടന്നു വന്നത്.
“അത് ആരേലുവാട്ടെ! ഞാൻ പറയാം പിന്നെ!”
പിന്നെ അവൻ ഓട്ടോയിൽനിന്നുമിറങ്ങി.
“ഈ സമയത്ത് മമ്മിയെങ്ങോട്ട് പോകുവാ?
ഒരു നിമിഷം സാറാമ്മയൊന്നു വിളറി. മണിക്കുട്ടനും.
“ഞാൻ …ഞാൻ…”
“ഞാൻ ഞാൻ!! ഒരു പ്രാവശ്യം ഞാൻ എന്ന് പറഞ്ഞാ മതി! എനിക്ക് ചെവി കേക്കാം. പൊട്ടാനൊന്നും അല്ല. കഴിഞ്ഞ ചൊവ്വാഴ്ച്ചയും മമ്മീനെ കേറ്റിക്കൊണ്ട് എങ്ങോട്ടാടാ മണിക്കുട്ടാ പോയെ?”
അവൻ പിന്നെയും ഉത്തരം പറയാതെ നോക്കിയതേയുള്ളൂ.
“മണിക്കുട്ടാ വേഗം വീട്ടിലേക്ക് വിട്!”
സാറാമ്മ മണിക്കുട്ടന്റെ നേരെ തിരിഞ്ഞു.
മണിക്കുട്ടൻ തന്റെ ഓട്ടോയുടെ നേരെ തിരിഞ്ഞു.
“മണിക്കുട്ടൻ മമ്മിയെ വീട്ടിലേക്ക് വിടുന്നില്ല!”
ഉറച്ച ശബ്ദത്തിൽ ജോസ് പറഞ്ഞു.
“കേറി ഇരിക്ക് മമ്മി!”
അവൻ സാറാമ്മയെ നോക്കി.
സാറാമ്മ ഓട്ടോയിൽ കയറി.
“എടാ മണിക്കുട്ടാ..എന്റെ ഒരു വേണ്ടപ്പെട്ട പാർട്ടി വരും …നീ അവരെ ടൗണിൽ എത്തിക്കണം!”
“ആരാ?”
“ഓ!പേരും അഡ്രസ്സും പറഞ്ഞാലേ നീ ആളെ കേറ്റുവൊള്ളോ? ഏതായാലും തെക്കേപ്പൊയ്കയിൽ സാറാമ്മ അല്ല!”
മണിക്കുട്ടന്റെ നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചതിന് ശേഷം ജോസ് ഓട്ടോ ഓടിച്ചു പോയി.
അപ്പോഴാണ് ചുവന്ന സ്കർട്ടും ടോപ്പും ധരിച്ഛ് ഒരു യുവതി നിലാവിലൂടെ തന്നെ സമീപിക്കുന്നത് മണിക്കുട്ടൻ കാണുന്നത്.പിന്നാലെ ദീർഘകായനായ ഒരു മധ്യവയസ്കനും.
“ഇതേതാ…? ഇതുപോലെ ഒരു ഇടിവെട്ട് ചരക്ക്?”
അവൻ സംശയിച്ച് ചോദിച്ചു.
“എന്നാ തൊടയാ! ഇനിവല്ല മദാമ്മേം ആണോ പോലും!”
അവർ പക്ഷെ അടുത്തെത്തിയപ്പോൾ മണിക്കുട്ടൻ അമ്പരപ്പെട്ടു.
“ഏഹ് ?ഇത് സിന്ധു ചേച്ചിയായിരുന്നോ? എന്നാ ഇവിടെ നിക്കുന്നെ?”
“ഒന്ന് ടൗണിൽ പോകാം എന്ന് കരുതി. പപ്പായ്ക്ക് ഇവിടെ ഒരാളെ കാണണം.അതോണ്ട് ഇവിടെ ഇറങ്ങി…”
“ടൗണിൽ എന്നെതിനാ? പോയിട്ട് ഒരു കാര്യോവില്ല…തല്ലും പിടിയും ഒന്നും അറിഞ്ഞില്ലേ? പ്രകാശ് ഹോട്ടലുകാരനെ തല്ലിയത് കൊണ്ട് അരമണിക്കൂർ മുമ്പ് ഹർത്താല് പ്രഖ്യാപിച്ചേക്കുവാ!”
“എന്നാ ഞങ്ങളെയൊന്ന് വീട് വരെ എത്തിക്ക് മണിക്കുട്ടാ!”
“എന്നാ കേറ്!”
അവൻ പറഞ്ഞു.
“ഇതെന്നാ ചെത്ത് ഡ്രസ്സിൽ? നല്ല ഹോട്ടായിരിക്കുന്നല്ലോ!”
പോത്തൻ കേൾക്കാതെ അവൻ പറഞ്ഞു .
സിന്ധു അവനെ ഒന്ന് പിച്ചി.
“ശ്യേടീ പെണ്ണെ നിന്റെ ആഗ്രഹം നടന്നില്ലല്ലോടീ!”
അകത്ത് ഇരിക്കവേ പോത്തൻ പറഞ്ഞു.
“ഓ!അത് സാരമില്ല…!”
അവൾ അയാളെ ചുറ്റിപ്പിടിച്ചു.
“അല്ലേലും പപ്പാ ഇറങ്ങിപ്പോയപ്പം എനിക്ക് വന്ന ഒരു വിഷമം!”
“എന്നാലും കൊറച്ചൊക്കെ സുഖം കിട്ടീല്ലേടീ?”
“എന്നത്! ഒറങ്ങിക്കെടന്ന പ്രാന്ത് മൊത്തം അവൻ കുത്തി എഴുന്നെപ്പിച്ചു…! അല്ലാതെന്നാ!”
“സാരമില്ല പെണ്ണെ…!”
അയാൾ ആശ്വസിപ്പിച്ചു.
“അയ്യോ പപ്പാ! ഒരു കൊഴപ്പം ഉണ്ട്!”
അവൾ പറഞ്ഞു.
“എന്നാടി?”
“കുടിക്കാൻ ഒന്നും ഇല്ലല്ലോ!ടൗണീന്ന് വാങ്ങാന്നല്ലേ പറഞ്ഞിരുന്നേ!”
“ശരിയാണല്ലോ..ശ്യേ!!ഇനി എന്നാ ചെയ്യും,”
സിന്ധു ഒന്നാലോചിച്ചു.
“എടാ മണിക്കുട്ടാ..”
അവൾ ഡ്രൈവറെ വിളിച്ചു.
“എന്നാ ചേച്ചി?”
“എടാ നീ വിചാരിച്ചാ ഒരു കുപ്പി കിട്ടാൻ വല്ല ചാൻസും ഉണ്ടോടാ?”
“എന്നാ കുപ്പിയാ?”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“മൊലപ്പാൽ കുപ്പി! എടാചെറുക്കാ ഞാൻ സീരിയസ്സായിട്ടാ ചോദിച്ചേ?കിട്ടുവോ? നിങ്ങള് ഓട്ടോക്കാർക്ക് അറീത്തില്ലേ?”
“ഫുള്ളാണോ?”
“ആ ഫുള്ള്,”
“നോക്കട്ടെ…”
അവൻ ഓട്ടോ നിർത്തി മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
“എടാ ജോസ് മോനെ….എടാ നീചാടിക്കടിക്കാൻ വരല്ലേ..ഒരു കാര്യം ചോദിക്കാനാ.അത്യാവശ്യവാ ..ഒരു ഫുൾ വേണം …ആ ഞാൻ അങ്ങോട്ട് വരുവാ .അല്ലടാ മമ്മിയെ കാണാൻ ഒന്നും അല്ല..ഏഹ്? മമ്മിയെ കണ്ടിട്ട് പൊക്കോളാനോ? ശരിക്കും? നീ തമാശ പറയുവാണോ ..എന്റെ അളിയാ താങ്ക്സ് ഡാ…എടാ ജോസ്മോൻ നീയെന്നെ തല്ലാൻ വിളിക്കുവൊന്നും അല്ലല്ലോ അല്ലെ? ഓ!എന്റെ ദൈവമേ! നീയാടാ ഫ്രണ്ട്…!”
സംസാരം കഴിഞ്ഞ് മണിക്കുട്ടൻ അവരെ ചമ്മിയ മുഖത്തോടെ നോക്കി.
