“എന്നടാ നിന്റെ മോന്തായം മൊത്തത്തിൽ ഏങ്കോണിച്ച് പോയെ?”
സിന്ധു അവനോട് ചോദിച്ചു.
“മാത്രവല്ല ഫോണിക്കോടെ പറഞ്ഞത് ഇത്തിരി വശപ്പെശകൊള്ള മാറ്ററാണല്ലോ!”
“ഏയ് എന്ത് വശപ്പെശക്?”
ചമ്മൽ മാറാതെ മണിക്കുട്ടൻ പറഞ്ഞു.
“കുപ്പി മേടിക്കാൻ ചെല്ലുന്ന കാര്യം പറഞ്ഞതല്ലേ?”
“എടാ നീയേത് ജോസ് മോനെയാ വിളിച്ചേ?കുപ്പിയ്ക്ക്?”
“ഹ!ചേച്ചീടെ അയൽക്കാരനില്ലേ? ലവൻ.ജോസ്മോൻ!”
“ഏഹ്?”
സിന്ധു അദ്‌ഭുതപ്പെട്ടു.
“അവനാ ബിസിനസ്സും ഒണ്ടോ? അവനൊരു നല്ല ചെറുക്കനാന്നാ ഞാൻ വിചാരിച്ചത്!”
“അത് ശരി കുടിക്കുന്നത് കൊഴപ്പമില്ല…! കുടിക്കുന്ന സാധനമുള്ള കുപ്പി വിക്കുന്നോമ്മാര് മോശക്കാരും! കൊണം പിടിക്കുവേല! ഈനാട് ഒരു കാലത്തും കൊണം പിടിക്കുവേല!!”
“നീ കരുതുന്നപോലെ ഈ ജോസ് മോൻ അച്ഛൻ പട്ടത്തിന് പഠിക്കുന്ന സെമിനാരിപയ്യനൊന്നും അല്ല മോളെ!”
പോത്തൻ സിന്ധുവിനോട് പറഞ്ഞു.
“അവൻ ഇതുവരെ ഒരു പെണ്ണിനേം തൊട്ടിട്ടില്ല എന്ന് നിന്നോട് പറഞ്ഞത് വെറും വെടിയാ!”
“ആ! അത് എന്നേലും ആകട്ടെ! പപ്പാ ഒള്ളപ്പം എനിക്ക് ഇനി വേറെ ആരേം വേണ്ട!”
അത് പറഞ്ഞ് അവൾ അയാളെ ചുറ്റി പിടിച്ചു. അവളുടെ കൊഴുത്തു തുറിച്ച വലിയ മുലകൾ അയാളുടെ നെഞ്ചിൽ അമർന്നു. അവൾ മുഖമുയർത്തി അയാളുടെ ചുണ്ടത്ത് ചുംബിച്ചു.
“കൊറേ വലിച്ചൂന്ന് തോന്നുന്നു!!”
ചുണ്ടുകൾ വേർപെടുത്തി അവൾ ചോദിച്ചു.
“കാര്യം നടക്കുവോ ഇല്ലയോ എന്നോർത്ത് ശകലം ടെൻഷൻ ഒണ്ടാരുന്നു..അത്കൊണ്ട് രണ്ടു മൂന്നെണ്ണം വലിച്ചു,”
അപ്പോഴേക്കും ഓട്ടോ വീടിന്റെ മുമ്പിലെത്തി.
“ഞാൻ കുപ്പീം മേടിച്ചോണ്ട് വന്നേക്കാം,”
മണിക്കുട്ടൻ ഓട്ടോയും കൊണ്ട് ജോസ് മോന്റെ വീടിന്റെമുമ്പിലേക്ക് പോയി.
സിന്ധു പോത്തനെ ചുറ്റിപിടിച്ചു കൊണ്ട് വീടിനു നേരെ നടന്നു.
“ഉച്ചയ്ക്കത്തെ ബീഫും ചോറും ഇരിപ്പുണ്ട്…കുറച്ച് ചപ്പാത്തീം ഉണ്ടാക്കാം.അത് പോരെ പപ്പാ?”
വീടിനകത്തേക്ക് കയറിക്കഴിഞ്ഞ് അവൾ ചോദിച്ചു.
“അതൊക്കെ മതിയെടി…”
അപ്പോഴേക്കും കോളിംഗ് ബെൽ അടിക്കുന്നത് കേട്ടു.
“അത് മണിക്കുട്ടനാ..”
അവൾ ബാഗുമെടുത്ത് പുറത്തെക്ക് നടന്നു.
പുറത്ത് മണിക്കുട്ടൻ ഒരു പ്ലാസ്റ്റിക് കവറിൽ മദ്യക്കുപ്പിയും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു.
“എത്രയാടാ?”
“ആയിരത്തി മുന്നൂറ്!”
“നല്ലതാണോ?”
“പിന്നില്ലേ! മിലിട്ടറി സാധനവാ…പപ്പാ മാത്രവേ അടിക്കുവൊള്ളോ അതൊസിന്ധു ചേച്ചീയും..”
“അതെന്നാടാ ഞാൻ ചീയേഴ്സ് പറഞ്ഞാ കൊള്ളില്ലേ? ഞാൻ നാല് ലാർജൊക്കെ അടിച്ചാൽകൊള്ളില്ലേ? ഞാൻ നാലഞ്ചെണ്ണം വിട്ടിട്ട് ഭരണിപ്പാട്ട് പാടിയാ കൊള്ളത്തില്ലേ? ഞാൻ അടിച്ച് വാള് വെച്ചാൽ കൊള്ളത്തില്ലേ?ഞാൻ അടിച്ച് കോൺ തെറ്റിയാ കൊള്ളത്തില്ലേ!”
“അയ്യോ …!”
മണിക്കുട്ടൻ ചെവി പൊത്തി.
“എന്നാ വേണെൽചെയ്തോ! ഞാനൊന്നും കേട്ടിട്ടില്ല.കണ്ടിട്ടും ഇല്ല!!”
“ഹഹ “
അവൾ കുലുങ്ങിചിരിച്ചു. അപ്പോളവളുടെ ദേഹം മൊത്തിലും മുലകൾ പ്രത്യേകിച്ചും ഇളകി. മണിക്കുട്ടൻ അപ്പോൾ അങ്ങോട്ട് നോക്കി,
“എടാ ചെറുക്കാ! നിന്റെ ഒരു നോട്ടം!”
അവൾ അവന്റെ നേരെ കൈയ്യോങ്ങി.
“എങ്ങനെ നോക്കാതിരിക്കും!”
മുലകളിൽ നിന്ന് കണ്ണുകൾ മാറ്റാതെ അവൻ പറഞ്ഞു.
“അമ്മാതിരി സ്ട്രക്ച്ചർ അല്ലെ? മോഹൻലാൽ നാഗവല്ലിയുടെ പെയിന്റ്റിങ് കണ്ടിട്ട് ഇത്രേം വണ്ടറടിക്കില്ല!”
“ആഹാ..!ആണോ?”
അവൾ പരിഹാസത്തിന്റെ ഈണത്തിൽ ചോദിച്ചു.
“ആഹാ!അല്ലേ?”
അതേ ഈണത്തിൽ അവനും തിരിച്ചു ചോദിച്ചു.
“എടാ ചെറുക്കാ നീ ഫോണിക്കൂടെ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി കേട്ടോ…”
“എന്ത് മനസ്സിലായെന്ന്?”
“നീയും സാറാമ്മ ചേച്ചിയും എന്നതാടാ ഒരു ഡിങ്കോൾഫി?”
“എന്നാ ഡിങ്കോൾഫി? “
“എടാ നീ ഉരുളുവൊന്നും വേണ്ട! എനിക്കെല്ലാം മനസ്സിലായി! എടാ ഞാൻ അറിഞ്ഞു എന്നും വെച്ച് ആരും ഒന്നും അറിയില്ല…എന്ന് മൊതലാ?”
മണിക്കുട്ടന്റെ മുഖത്ത് നിന്നുംജാള്യതയും പേടിയും ക്രമേണ മാറി.
“എന്നാ ചെയ്യാനാ!”
അവൻ നിരാശ അഭിനയിച്ച് പറഞ്ഞു.
“ചേച്ചിയെപ്പോലെ നല്ല പൈനാപ്പിൾ ചരക്കിനെ കിട്ടാനുള്ള യോഗവൊന്നും എന്നെപ്പോലെയുള്ള പാവങ്ങൾക്കില്ലേ! നമ്മള് അന്നേരം സാറാമ്മ ചേച്ചിയെപ്പോലെ ഒള്ളോരേ വെച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്യും!”
