ആയാലും പറഞ്ഞു.
“കണ്ണൊക്കെ അടഞ്ഞു വരുവാ!”
ഉച്ചയൂണ് കഴിഞ്ഞ് പോത്തനും സിന്ധുവും അൽപ്പം ഉറങ്ങി. എഴുന്നേറ്റപ്പോൾ ഏകദേശം മൂന്ന് മണിയായി.
എഴുന്നേറ്റ് കഴിഞ്ഞ് സിന്ധു അടുക്കളയിൽ പോയി ചായയിട്ടു. അപ്പോൾ അവൾ ജനലിൽ കൂടി ജോസിന്റെ വീട്ടിലേക്ക് ഒന്ന് നോക്കി. അവനെ അവിടെ ഒരിടത്തും കണ്ടില്ല.
അടുക്കളയുടെ വാതിലക്കലേക്കുനോക്കിയപ്പോൾ സിന്ധു ആദ്യം ഒന്ന് ഞെട്ടിപ്പോയി.
സാറാമ്മ നിൽക്കുന്നു!
ഇതിപ്പോൾ വന്നു ഈ സാധനം?
ഒച്ചയും അനക്കവും കേൾപ്പിയ്ക്കാതെ ഇങ്ങനെ വന്നു നിൽക്കുന്നു!
സാറാമ്മയുടെ മുഖത്തേക്കുനോക്കിയപ്പോൾ സിന്ധുവിന് ഒരു പന്തികേട് തോന്നി.
“എന്നാ ചേച്ചീ?”
സിന്ധു ചോദിച്ചു.
“എന്നാന്നോ? നെനക്കറീത്തില്ല; അല്ല്യോ?”
“അയ്യോ എന്നാ?എന്നാ പറ്റി ചേച്ചി?”
സിന്ധു വാതിൽക്കലേക്ക്‌ചെന്നു.
“പെണ്ണേ എന്റെ വായീന്ന് നീ കേക്കും കേട്ടോ…! നീയെന്നതാടീ എന്റെ ജോസ് മോനോട് പറഞ്ഞെ?”
ഈശോയെ! ജോസ് എന്താണ് ഇവരോട് പറഞ്ഞു കൊടുത്തിരിക്കുന്നത്!
“ജോസ് മോനോട് ഞാൻ എന്നാ പറഞ്ഞെന്നാ?”
“ദേ! സിന്ധു! എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട് കേട്ടോ!”
“ചൊറിയുന്നുണ്ടേ ചേച്ചി എന്തേലും കൊണ്ട് ചൊറിയ്! അല്ലാതെ ഞാനിപ്പം എന്നാ ചെയ്യാനാ!”
“എടീ നിന്റെ പറയവെത്രയാടീ?”
“ഇരുപത്തെട്ട്! ഹ്മ്മ്? എന്നാ?”
“എന്റെ ജോസ് മോന്റെ പ്രായം എന്നതാന്ന് നിനക്കറിയാവോ?”
“ഞാനിപ്പം എങ്ങനെ അറിയാനാ? ഞാനാണോ അവനെ പെറ്റേ? ഇത് നല്ല കൂത്ത്!”
“അവനേ പ്രായം പത്തൊമ്പത് ആയതേയൊള്ളൂ!”
“ആണോ! കൊള്ളാല്ലോ! ഞാനെന്ന ചെയ്യണ്ടേ അതിന്?”
“നീ ഒന്നും ചെയ്യണ്ട എന്ന് പറയാൻ വന്നതാ ഞാൻ! നീ എന്റെ ജോസ്‌മോൻറെ നേരെ നിന്റെ മൊലേം കൂതീം ഒക്കെ പൊളത്തി കാണിച്ച് അവനെ പെഴപ്പിക്കാൻ നോക്കുവാ അല്ല്യോ?”
“അയ്യേ!!ഈ സാധനം!!”
സിന്ധു അകത്തേക്ക് നോക്കി.
ഈശ്വരാ!പപ്പായെങ്ങാനും ഇപ്പോൾ എഴുന്നേറ്റു വന്നാൽ!
“ശ്യോ!”
സിന്ധു സാറാമ്മയുടെ നേരെ ദയനീയ ഭാവത്തിൽ നോക്കി.
“എന്റെ പൊന്ന് ചേച്ചിയല്ലേ! ഒന്ന് പതുക്കെ പറ! പപ്പാ ഉണ്ട് ഇവിടെ! കേട്ടാ എന്ന വിചാരിക്കും എന്റെ ഈശോയെ!”
“കേക്കട്ടെടീ!കേക്കട്ടെ! നിന്റെ തനിക്കൊണം നിന്റെ തന്തകഴുവേറി ഒന്നറിയട്ടെ!”
“ദേ മൈര് തള്ളെ എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ!”
സിന്ധുവിന്റെ കൺട്രോൾ പോയി. അവളെ ദേഷ്യം കൊണ്ട് വിറയ്ക്കാൻ തുടങ്ങി.
“നിങ്ങള് നോക്കിക്കോ തള്ളെ! എന്നോടീ പറഞ്ഞതിനൊക്കെ ദൈവം ചോദിച്ചോളും ..നിങ്ങടെ പുന്നാര മോനില്ലേ,ജോസ് കുട്ടൻ ..അല്ല ജോസ് മോൻ…അവൻ ഏതേലും വെടീടെ കൂടെ പോകുന്നത് കാണുമ്പംനിങ്ങള് അനുഭവിച്ചോളും!”
പിന്നെ രണ്ടു മിനിറ്റ് നീണ്ടു നിൽക്കുന്ന തെറിയുടെ ഒരു കുഞ്ഞ് മാലപ്പടക്കം അവളങ്ങു കാച്ചി.
“എടീ..കഴുവേറീടെ മോളെ! നീ എന്നെ തെറി വിളിക്കുന്നോടീ അവരാദി! നീ എന്തിനാടീ എന്റെ കൊച്ചിന്റെ മുമ്പിക്കോടെ നിന്റെ ചക്ക മൊല രണ്ടും കാണിച്ചോണ്ട് നിന്ന് അവനെ പെഴപ്പിക്കാന് നോക്കീത്? അയലോക്കത്ത് തന്നെ കെടന്ന് ഇതുപോലെ അവരാധം കാണിക്കണാരുന്നോടീ?”
“ഫ! പന്നത്തള്ളേ!”
സിന്ധു നീട്ടി ഒന്ന് ആട്ടി.
“വീട്ടി കേറി വന്നു കൊണയ്ക്കുന്ന വർത്താനം പറയുന്നോ മൈരേ! എടീ നിന്റെ ചെറുക്കന് കഴപ്പ് മൂത്ത് എന്റെ മൊലേൽ നോക്കിയേന് ഇപ്പം എനിക്കണോകുറ്റം? ജോസ്‌മോനേ ഇന്നാടാ ചേച്ചീടെ മൊലേൽ നോക്കടാ എന്നും പറഞ്ഞോണ്ട് ഞാൻ മൊല നിങ്ങടെ ചെറുക്കനെ കാണിച്ച പോലെ ഉണ്ടല്ലോ! അത്ര ദെണ്ണം ആണേൽ നിങ്ങള് പോയി ചെറുക്കന് കാണിച്ചുകൊടുക്ക്..ഒണ്ടല്ലോ ഒത്തിരി തൂങ്ങി തൂങ്ങി നെലം തൂത്ത് തൊടയ്ക്കാൻ പാകത്തില്!”
വാഗ്വാദങ്ങൾക്കിടയിൽ പെട്ടെന്നാണ് സിന്ധു അറിഞ്ഞത് എല്ലാം കേട്ടുകൊണ്ട് പോത്തൻ പിമ്പിൽ നോക്കി നിൽക്കുന്നു!
“എന്നാടി കൊച്ചെ?”
അവളുടെ അടുത്തേക്ക് വന്നുകൊണ്ട് പോത്തൻ ചോദിച്ചു.
“ഒന്നുവില്ല..ഒന്നുവില്ല പപ്പാ!”
അയാൾ വാതിൽക്കലേക്ക് വന്നു.
“ഒന്നുമില്ലാഞ്ഞിട്ടാണോ നീയേ ചെവിക്കരണം പൊട്ടിപ്പോകുന്ന തെറിയൊക്കെ വിളിച്ചു പറയുന്നേ! അതും വീടിന്റെ അകത്ത് നിന്ന്?”
