“ആര്….?”
കണ്ണുകൾ കൂർപിച്ച് കൊണ്ട് നബീസു ചോദിച്ചു.
“ അത്…ഉമ്മാ… ഇവിടെ കട തുടങ്ങാൻ വന്നില്ലേ.. ടോണിച്ചൻ.. അവനാ…”
റംലക്ക് വേറെ വഴിയില്ലായിരുന്നു. ഷംസൂനെ പറയുന്നതിനേക്കാൾ നല്ലത് ടോണിയാണെന്നവൾക്ക് തോന്നി.ഇത് ചിലപ്പോ ഉമ്മ ക്ഷമിക്കും.. ഷംസൂന്റെ പേരെങ്ങാൻ പറഞ്ഞാൽ താനും, ഷംസുവും ഈ വീട്ടിൽ നിന്ന് പുറത്താവും..
എന്നാൽ പുതിയൊരു പേര് കേട്ട ഞെട്ടലോടെ നബീസു കിടക്കയിലേക്കിരുന്നു.
അതെങ്ങിനെ ശരിയാവും… ?
ഒന്നാമത് ടോണിയിവിടെ വന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ.. ആകെ ഒരു തവണയാണവൻ ഈ വീട്ടിൽ വന്നത്. അതിനിടക്ക് അവർ രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചിട്ട് പോലുമില്ല.
പിന്നെങ്ങിനെ അവനുമായി…?
വേറെയുമുണ്ട് പ്രശ്നം…ഷംസു… അവൻ പിന്നെ എവിടെയായിരുന്നു. അവന്റെ മുറിയിൽ അവനുണ്ടായിരുന്നില്ല.അത് തനിക്കുറപ്പാണ്. മാത്രമല്ല, അവൻ പുറത്തേക്കി
റങ്ങിയിട്ടില്ല. കാരണം മുൻവാതിൽ അകത്ത് നിന്ന് കുറ്റിയിട്ടത് താൻ ശ്രദ്ധിച്ചതാണ്.അവൻ ഈ വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നെന്ന് ഉറപ്പാണ്.
പക്ഷേ, ഇവൾ പറയുന്നു അവളുടെ മുറിയിലുണ്ടായിരുന്നത് ടോണിയാണെന്ന്.
പെട്ടെന്ന് നബീസുവൊന്ന് വിറച്ച് പോയി. എന്റെ റബ്ബേ…. ഇനി രണ്ടാളും കൂടി..?
അത്രയൊന്നും ചിന്തിക്കാനുള്ള ശേഷി നബീസൂന് ഉണ്ടായില്ല.
“റംലാ നീയെന്തൊക്കെയാണീ പറയുന്നത്… ? ടോണിച്ചനോ… അവനെ നീയറിയോ… ?
ഒരു തവണയല്ലേ നീയവനെ കണ്ടത്…?”
റംല ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിന്നു.
ഇനിയെന്ത് പറയണമെന്ന് അവൾക്കറിയില്ല. ഷംസുവിനെ രക്ഷിക്കാനാണ് ടോണിയുടെ പേര് പറഞ്ഞത്. അതിപ്പോ വീണ്ടും കുരിശായോ… ?
“എടീ… പറയെടീ…ടോണിയെങ്ങിനെ ഇവിടെയെത്തി… ?”
റംല ആകെ പെട്ടു.
“മര്യാദക്ക് ഞാൻ ചോദിച്ചതിന് മറുപടി പറ… അത് ടോണിയല്ലെന്ന് എനിക്കറിയാം..അതാരായിരുന്നെന്നും എനിക്കറിയാം..പക്ഷേ നിന്റെ വായീന്ന് തന്നെ എനിക്കത് കേൾക്കണം… ദേ… എന്റെ സ്വഭാവം വെറുതെ മാറ്റരുത് നീ…”
ഉമ്മയെല്ലാം അറിഞ്ഞെന്ന് റംലക്ക് മനസിലായി. ഇനി നുണ പറഞ്ഞിട്ട് കാര്യമില്ല. ഉള്ള സത്യം പറയാം.. അതിന് വരുന്നതൊക്കെ അനുഭവിക്കുക തന്നെ….
“ഉമ്മാ… അത്.. അത്.. ഷംസുവായിരുന്നു….”
വിറച്ച് കൊണ്ട് റംല പതിയെ പറഞ്ഞു.
“എനിക്കറിയാരുന്നെടീ… അതവൻ തന്നെയാണെന്ന്… നിന്റെ അലർച്ച കേട്ട് ഞാനെഴുന്നേറ്റ് വന്നതാ… അവന്റെ മുറിയിലും ഞാൻ പോയി നോക്കി…
മുറിയിലവൻ ഇല്ലായിരുന്നു.. പുറത്തേക്കവൻ പോയിട്ടുമില്ല… എന്നാലും നിനെക്കെങ്ങിനെ തോന്നി റംലാ… ?
നിന്റെ അനിയല്ലേ അവൻ…?”
നബീസു ദേഷ്യത്തോടെ ചോദിച്ചു.
റംല ഒന്നും മിണ്ടിയില്ല. ഇനിയവൾക്കൊന്നും പറയാനുമില്ല. ഇനിയൊക്കെ ഉമ്മ തീരുമാനിക്കട്ടെ..
“ഇതെന്ന് തുടങ്ങി… ഞാൻ കുഞ്ഞുവിന്റെ വീട്ടിലേക്ക് പോയപ്പഴോ..?അതോ അതിന് മുന്നേ തുടങ്ങിയോ… ? “
“ അത്.. ഉമ്മ പോയപ്പോ…”
“പിന്നെന്തിനാ നീ ടോണിയുടെ പേര് പറഞ്ഞേ….?
ഇനി അവനും ഉണ്ടായിരുന്നോ..? “
കള്ളം കണ്ട് പിടിക്കപ്പെട്ട പോലെ റംല നിലത്തേക്ക് നോക്കി.
അത് കണ്ട് നബീസൂന് പേടിയായി.
“എന്താടീ… എന്താ നീയൊന്നും പറയാത്തേ… ?
അവനുമുണ്ടായിരുന്നോ… ?”
നബീസുവിറയലോടെ ചോദിച്ചു.
റംല പതിയെ തലയാട്ടി.
കൂടം കൊണ്ട് നെറുകും തലയിൽ അടി കിട്ടിയ പോലെ നബീസു ഞെട്ടി വിറച്ച് പോയി..!
എന്താ പടച്ചോനേ ഈ കേൾക്കുന്നത്..?രണ്ട് പേരോ..?!
“എന്താ റംലാ നീയീ പറയുന്നേ…?
അവര് രണ്ടാളും നിന്റെ മുറിയിലായിരുന്നോ… ?”
നബീസു അൽഭുതത്തോടെ ചോദിച്ചു.
“ഇന്നലെ…ഷംസു…തനിച്ച്… “
പതറിപ്പതറി റംല പറഞ്ഞു.
“ഇന്നലെ അവൻ തനിച്ചോ… ?
അപ്പോ…. അപ്പോ അതിന് മുൻപ്..?”
വിശ്വസിക്കാനാവാതെ നബീസു ചോദിച്ചു.
അതിനും റംല താഴോട്ട് നോക്കി.
“പറയെടീ ഒരുമ്പെട്ടോളേ… ഞാനില്ലാത്ത തക്കം നോക്കി എന്തൊക്കെയാടീ നീയീ കാട്ടിക്കൂട്ടിയത്… കഴപ്പ് മൂത്തെങ്കിൽ നിന്റെ കെട്ട്യോനോടിങ്ങോട്ട് വരാൻ പറഞ്ഞൂടായിരുന്നോ… ഒന്നുമറിയാത്ത എന്റെ ചെക്കനെയവൾ മയക്കിയിരിക്കുന്നു… അതും പോരാഞ്ഞ് ഊരും പേരുമറിയാത്ത ഒരുത്തനേയും അവൾ വീട്ടിലേക്ക് വിളിച്ച് കേറ്റിയിരിക്കുന്നു… കുടുംബം തകർത്തല്ലോടീ നശിച്ചവളേ നീ…”
