“എടാ വിനീതെ..”
“അഹ്..പറയെടാ” ഞാൻ കൈ തോർത്തിൽ തോർത്തിയ ശേഷം പറഞ്ഞു.
“എടാ.. ടീച്ചേഴ്സ് ട്രെയിനിംഗ് തുടങ്ങാൻ പോവുന്നു കേട്ടു.”
“ആണോ!!!” ഞാനാശ്ചര്യത്തോടെ ചോതിച്ച്.
“അതേടാ.. നീ ഇൻസ്റ്റിറ്റ്യൂട്ടിലെക്ക് വാ”
“ഹും ശരിയെടാ.. ഞാനൊരു 40mnts ൽ എത്താം”
“ഓകെ എന്നാ..”
“ഓകെടാ”
രാധികേച്ചിയുള്ളത് കരണം പുറത്തേക്ക് പോകാനും മടി! പക്ഷേ പൊയല്ലേ പറ്റൂ.. അതുകൊണ്ട് മുകളിലേക്ക് പോയി ബാഗോക്കെയെടുത്ത് താഴേക്കിറങ്ങി.
“അമ്മേ.. ഞാനൊന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിട്ട് വരാം.”
“വരുമ്പോൾ കുറച്ച് മീൻ വാങ്ങണേ”
“ഹും ശരി”
ഞാൻ നേരെ പിന്നാമ്പുറത്തേക്ക് ചെന്നു, രാധികേച്ചി അലക്കിയ തുണിയെല്ലാം വിരിച്ചിടുകയായിരുന്നു. ഞാൻ പയ്യെ പുറകിലൂടെ പോയി,
“ഠോ..!!!” ചെറുതായൊന്ന് പേടിപ്പിച്ചു. രാധികേച്ചി. ശരിക്കും പേടിച്ചു.
“അമ്മേ… എടാ വിച്ചു… നിന്നെ ഞാൻ!!!!” രാധികേച്ചി ദീർഘ ശ്വാസം വിട്ടു.
“ഞാൻ ശരിക്കും പേടിച്ചിട്ടോ!!”
“എങ്ങനെയാ രാവിലെത്തെപോലെയാണോ!!!??” ഞാനൊരു കള്ളച്ചിരിയോടെ ചോതിച്ചു.
“എടാ… അഹ്..” ബക്കറ്റിൽ നിന്നും കുറച്ച് വെള്ളം എൻ്റെ മുഖത്തേക്ക് തെറിപ്പിച്ചു.
“അയ്യേ.. എനിക്ക് ടൗണിൽ പോവാനുള്ളതാ”
“ഇത് നേരം നോക്കിയാലും വഷളതരമെല്ലാതെ പറയില്ല.. കൊരങ്ങൻ” അതും പറഞ്ഞ് ചേച്ചി തുണി വീണ്ടും വിരിച്ചിടാൻ തുടങ്ങി.
“അതെ.. ഞാനൊന്ന് ടൗണിൽ പോയിട്ട് വരാം” ഞാൻ അയയിൽ കൈവെച്ച് സ്വകാര്യമായി പറഞ്ഞു.
“എന്താ പെട്ടന്ന്?”
“ഇൻസ്റിറ്റ്യൂട്ട് വരെയൊന്ന് പോണം”
“വേഗം വരുമോ?” രാധികേച്ചി ചെറിയ മുഷിപ്പോടെ ചോതിച്ചു.
“വരാന്നേ…!! പിന്നെ.. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് മുകളിലേക്ക് വരണേ..?” ഞാൻ പ്രതീക്ഷയോടെ ചോതിച്ചു
“ആദ്യം സാറ് പോയിട്ട് വേഗം വാ.. എന്നിട്ട് ആലോചിക്കാം.!”
“മതി.. ഞാൻ വന്നിട്ട് മതി.!! എന്നാ പിന്നെ ഞാൻ പോയിട്ട് വരാം.”
“സൂക്ഷിച്ച് പോയിട്ട് വരണേ വിച്ചു”
“ഹും ശരി മുത്തേ…” അതും പറഞ്ഞ് കിസ്സ് ചെയ്യണപോലെ കാണിച്ചിട്ട് ഞാൻ മുറ്റത്തേക്ക് നടന്നു.
എത്രയും പെട്ടന്ന് ഉച്ചയായാൽ മതിയാരുന്നു എന്ന പ്രാർത്ഥനയോടെ ഞാൻ ഷെഡ്ഡിലേക്ക് വിട്ടു.
Bike എടുത്തിട്ട് കുറച്ച് ദിവസായി, പൊടിയൊക്കെ തട്ടി സ്റ്റാർട്ട് ചെയ്തു. ആള് ജാമ്പവാൻ്റെ കലത്തെയാണെങ്കിലും ഇപ്പോഴും നല്ല കോണ്ടീഷനാണ്, ഒറ്റ കിക്കിൽ സ്റ്റാർട്ടായി.
അങ്ങനെ വണ്ടിയുമെടുത്ത് ഞാൻ നേരെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ട്രെയിനിംഗ് അടുത്ത് തന്നെ തുടങ്ങും എന്നും, ഇൻ്റിമേഷൻ ഉടൻ ഉണ്ടാവുമെന്നും.
ദൈവമേ എൻ്റെ രാജയോഗം തുടങ്ങുന്നതിൻ്റെ മുന്നേ അവസാനിക്കുകയാണോ! ഞാനെന്നോട് തന്നെ ചോതിച്ചു.
ആ ഒരു ടെൻഷനോടെ ഞാൻ നേരെ വായന ശലയിലേക്ക് വിട്ടു. എന്നിട്ട് നിതീഷിനെ വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.
“അല്ലാ മാഷേ… നിങ്ങൾക്ക് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ?!” നിതീഷ് കളിയാക്കി ചോതിച്ചു. ഞാനൊന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.
അവൻ എൻ്റെ അടുത്ത് വന്നിരുന്ന്,
“എന്താടാ… എന്താ വിഷമിച്ചിരിക്കുന്നെ?” നിതീഷ് എൻ്റെ ചുമലിൽ കൈ ഇട്ടുകൊണ്ട് ചോതിച്ചു.
ഞാൻ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു,
“അതിന് നീ എന്തിനാ വിശമിക്കണേ? സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാനൊക്കെ മര്യതയിക്കൊരു ജോലിയില്ലാതെ കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ!?”
“എടാ.. അതല്ലടാ..! പോസ്റ്റിംഗ് ദൂരെ എങ്ങനുമാണെങ്കിൽ നാടും വീടും ഒക്കെ വിട്ടു പോണ്ടെ… അതലോചിക്കുമ്പോഴാ സങ്കടം.”
“ഇതായിരുന്നോ കാര്യം, എടാ.. എന്തായാലും നിനക്ക് അതികം ദൂരെയൊന്നും കിട്ടാൻ പോണില്ല, ആണെങ്കിൽ തന്നെ എല്ലാ ആഴ്ചയും വരാലോ”
നിതീഷെന്നെ ചേർത്ത് പിടിച്ചുകൊണ്ട്,
“എടാ.. ഇത്രേം കാലം നീ ഇവിടെ കിടന്ന് വിലസിയില്ലേ! ഇനി പുതിയൊരു നാട്ടിൽ പോയി വിലസടാ! അവിടെയാവുമ്പോ നല്ല ഫ്രഷ് ചരക്ക് ചേച്ചിമാരും പെൺപിള്ളേരും കാണും! അതുകൊണ്ട്, ഇവിടെയിരുന്ന് ഇങ്ങനെ മോങ്ങാണ്ട് ഉള്ള അവസരം മുതലാക്കി അങ്ങ് ആർമധിക്കാൻ നോക്ക്!!!”
