റസിയായനം

എന്‍റെ ആദ്യത്തെ അനുഭവം ദീപായനം എന്ന പേരില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ഒരു നീണ്ട അനുഭവ കഥയുടെ നടുവില്‍ നിന്നെടുത്ത ഒരു ചെറിയ ഭാഗം ആയിരുന്നു അത്. വായനക്കാരുടെ അഭിപ്രായങ്ങള്‍ കണ്ടു. മുഴുവന്‍ കഥയും അടുത്ത് തന്നെ അയക്കാം. ദീപയും റസിയയും ഭാവനയിലെ കഥാപാത്രങ്ങള്‍ അല്ല. നൂറു ശതമാനം സത്യമായ എന്‍റെ അനുഭവങ്ങള്‍ ആണ്. ഞാനുള്‍പ്പെടെ ഈ കഥാപാത്രങ്ങള്‍ എല്ലാവരും ജീവിച്ചിരിക്കുന്നവര്‍ ആയതുകൊണ്ടും ഒരുപാട് കുടുംബങ്ങള്‍ തകരും എന്നത് കൊണ്ടും പേരുകള്‍ അല്‍പം മാറ്റിയിട്ടുണ്ട്. സ്ഥലം പരിചയമുള്ളവര്‍ അധികം ചൂഴ്ന്ന് അന്വേഷിക്കരുത് എന്നപേക്ഷ. ഇനി മനസ്സിലായാല്‍ തന്നെ ദയവ് ചെയ്ത് ഞങ്ങളുടെ പ്രൈവസി മാനിക്കണം എന്നപേക്ഷ.

“തളർന്നോ എന്‍റെ കാളക്കുട്ടൻ?”

തേനൂറുന്ന ശബ്ദത്തിലുള്ള ആ ചോദ്യം കേട്ടാണ് ചെറിയ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. കണ്ണ് തുറന്നപ്പോഴേക്കും റസിയയുടെ ചുണ്ടുകൾ എന്‍റെ കീഴ്ച്ചുണ്ടിനെ ചപ്പിത്തുടങ്ങിയിരുന്നു . നെഞ്ചിലെ സുഖമുള്ള ഭാരത്തെ രണ്ടു കൈ കൊണ്ടും എന്നിലേക്ക്‌ വീണ്ടും അമർത്തി ഞെരിച്ചു. റസിയയുടെ കുഞ്ഞു മുലകൾ നെഞ്ചിലമരുമ്പോഴേക്കും എന്‍റെ കുട്ടൻ വീണ്ടും ഉണർന്നു തുടങ്ങി. ദേഹത്തൊരു തുണ്ടു തുണി പോലുമില്ലാതെ എന്‍റെ മുകളിൽ കിടക്കുന്ന അവളുടെ പതു പതുത്ത ചന്തിക്കുടങ്ങൾ രണ്ടു കൈ കൊണ്ടും പിടിച്ചു അവളുടെ സ്വർഗ്ഗകവാടം എന്‍റെ കുട്ടന്‍റെ മുകളിലെത്തിക്കാൻ ഞാൻ ശ്രമിക്കെ റസിയ പെട്ടെന്ന് തെന്നി മാറി എണീറ്റ് നിന്നു.

“എന്‍റെ മോൻ പെട്ടെന്ന് എണീറ്റ് ഡ്രസ്സ് ചെയ്തു പോകാൻ നോക്ക്. ബാക്കി പിന്നെ. മണി മൂന്നര ആയി”.

ഞെട്ടി മൊബൈലെടുത്തു നോക്കുമ്പോൾ 3.20. ഒരു മണിക്ക് തുടങ്ങിയതാണ്. ബാത്രൂമിലേക്കോടി ഒരു ചെറിയ മുഖം കഴുകൽ കഴിച്ചു ധൃതിയിൽ ഡ്രസ്സ് എടുത്തിട്ടു. റസിയ അപ്പോഴും ചുണ്ടിലാ കൊല്ലുന്ന ചിരിയുമായി നൂൽ ബന്ധമില്ലാതെ കിടക്കയിൽ ഇരിക്കുകയാണ്. അവളുടെ കക്ഷത്തിലൂടെ രണ്ടു കയ്യുമിട്ടു ഉയർത്തി എന്‍റെ നെഞ്ചോടു ചേർത്ത് പതിയെ ആ കാതിൽ പറഞ്ഞു “നാളെ പാക്കലാം”

“അയ്യടാ നാളെ വെള്ളി, ശനിയും കഴിഞ്ഞു ഞായറാഴ്ച വരെ ക്ഷമിച്ചേ പറ്റൂ”

ഇവളെ കണ്ടത് മുതൽ സമയവും ദിവസവും ഒന്നും ഓർമ്മയില്ലാതായി. റസിയയെ നെഞ്ചോടു ചേർത്ത് അവളുടെ ചുണ്ടുകളിലേക്കടുത്തപ്പോഴേക്കും അവൾ നാവു എന്‍റെ വായിലേക്ക് തള്ളിയിരുന്നു. ഒരു മിനിറ്റോളം നീണ്ട ചുംബനത്തിനൊടുവിൽ മനസ്സില്ലാമനസ്സോടെ ഫ്ലാറ്റിൽ നിന്നിറങ്ങി വണ്ടിയിൽ കയറി. ഓഫീസിലേക്ക് ഓടിക്കുമ്പോൾ ആ മാദകത്തിടമ്പുമായുള്ള കൂടിക്കാഴ്ചയും തമ്മിൽ വേർപെടാൻ കഴിയാത്ത ബന്ധമായതും മനസ്സിലേക്ക് ഓടിയെത്തി.

ദുബായിൽ ഒരു മീറ്റിംഗ് കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചു പോകാൻ എയർപോർട്ടിൽ എത്തിയതായിരുന്നു. മീറ്റിംഗ് പ്രതീക്ഷിച്ചതിലും നേരത്തെ
കഴിഞ്ഞത് കൊണ്ട് ഫ്ലൈറ്റിനു നാല് മണിക്കൂർ മുൻപേ എയർപോർട്ടിലെത്തി. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു ലോഞ്ചിൽ രണ്ടെണ്ണം അടിച്ചിരിക്കാം എന്ന് കരുതി പതിയെ ചെക്ക് ഇൻ കൗണ്ടറിലേക്കു നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി

“ഹലൊ, മലയാളിയാണോ?”

ത്രീ പീസ് സ്യുട്ട് ഇട്ടാലും മലയാളിയെക്കണ്ടാൽ മറ്റൊരു മലയാളിക്ക് തിരിച്ചറിയാൻ കഴിയുമല്ലോ. തിരിഞ്ഞു നോക്കുമ്പോൾ മുപ്പതു വയസ്സിനോടടുത്ത ഒരു ചെറുപ്പക്കാരൻ.

” അതേ, എന്തേ?”

പറഞ്ഞു കഴിയുന്നതിനു മുൻപേ

“സാർ ഒരു സഹായം ചെയ്യാമോ?”

എക്‌സസ്സ് ബാഗേജ് ആയിരിക്കും പ്രശ്‍നം എന്നുറപ്പിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കിയതോടെ

“സാർ ഞാൻ റിയാസ്. എന്‍റെ ഭാര്യയുടെ ഉമ്മ വിസിറ്റിൽ വന്നതാ, ഇപ്പൊ ദോഹയിലേക്ക് തിരിച്ചു പോകുന്നു. ഒറ്റയ്ക്ക് ഉമ്മയ്ക്ക് ഭയങ്കര പേടി. ബുദ്ധിമുട്ടാകില്ലെങ്കിൽ ഒന്ന് കൂടെ കൂട്ടാമോ?”.

രണ്ടെണ്ണം അടിച്ചു എന്ജോയ് ചെയ്തിരിക്കാം എന്ന് കരുതിയപ്പോൾ ഇനി ഒരു വയസ്സി തള്ളയെ ചുമന്നു കൊണ്ട് നടക്കുന്ന ബുദ്ധിമുട്ടോർത്തു പറ്റില്ല എന്ന് പറയാൻ ഭാവിച്ചെങ്കിലും ചേദമില്ലാത്ത ഒരുപകാരം നമ്മുടെ അക്കൗണ്ടിൽ കിടന്നോട്ടെ എന്ന് കരുതി ആയിക്കോട്ടെ എന്ന് പറഞ്ഞു.

“വളരെ ഉപകാരം സാർ. ഒരു മിനിറ്റ് ഞാൻ ഉമ്മയെ വിളിച്ചുകൊണ്ടു വരാം”

ഒന്നും മിണ്ടാതെ ഞാൻ ചെക് ഇൻ കൗണ്ടറിന്‍റെ മുൻപിൽ നിന്നു.

“ഉമ്മാ ഈ സാറ് ദോഹയിലെക്കാ, ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ടാ”.

ശബ്ദം കേട്ട് നോക്കുമ്പോള്‍ നേരത്തെ കണ്ട ചെറുപ്പക്കാരന്‍റെ കൂടെ ദേഹമാസകലം പര്‍ദയില്‍ പൊതിഞ്ഞ ഒരു മെലിഞ്ഞ സ്ത്രീ രൂപം. ഹിജാബിട്ടത് കൊണ്ട് കണ്ണും മൂക്കും ചുണ്ടിന്‍റെ മേല്‍ഭാഗവും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അത്രയ്ക്ക് പ്രായം ഒന്നും തോന്നുന്നില്ലെങ്കിലും ശരിക്കങ്ങോട്ട് ഒരു പിടിയും കിട്ടുന്നില്ല.

“ചെക്ക്‌ ഇന്‍ ചെയ്തോ?”

എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാണ്.

“ഉവ്വ് സര്‍, ഉമ്മയുടെ സീറ്റ്‌ 32B യാണ്”.

ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്.
“എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ, ഞങ്ങള്‍ അകത്തേയ്ക്ക് പോകാം”

പറഞ്ഞു തീരുന്നതിനു മുന്‍പേ

“അയ്യോ റിയാസേ ഇനിയും നാല് മണിക്കൂര്‍ ഇല്ലേ, ഇപ്പോഴേ പോണോ”

ശരിക്കും ആരേയും കമ്പി ആക്കുന്ന ഒരു കിളി നാദം. അതീ രൂപത്തില്‍ നിന്നാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.

“സാരമില്ലുമ്മ സാര്‍ നോക്കിക്കൊള്ളും, എയര്‍പോര്‍ട്ട് ഒക്കെ ഒന്ന് നടന്ന് കാണുകയും ചെയ്യാമല്ലോ, അല്ലേ സാറേ?”.

“അതേ പേടിക്കണ്ടാ അവര്‍ പൊക്കോട്ടെ”.

“എന്നാ ശരി മോനേ, അവളോട്‌ പറഞ്ഞേക്ക് ഉമ്മാ അവിടെ ചെന്നാലുടനെ വിളിക്കാം”.

“എന്നാ ശരി സാര്‍, വളരെ ഉപകാരം, അവിടെ എയര്‍പോര്‍ട്ടില്‍ ഉപ്പ വരും”

“ഓക്കേ റിയാസ് പേടിക്കേണ്ടാ ഞാന്‍ നോക്കിക്കോളാം”.

പിന്നെയും ഒരു ചെറിയ കുശു കുശുക്കലോക്കെ കഴിഞ്ഞു റിയാസ് പുറത്തേക്ക് പോയി. സ്ത്രീ രൂപം ഒന്നും മിണ്ടാതെ തലയും താഴ്ത്തി നില്‍ക്കുകയാണ്. കയ്യില്‍ സാമാന്യം വലിയ ഒരു ബാഗും ഉണ്ട്.

“ബാഗ് ചെക്ക്‌ ഇന്‍ ചെയ്തില്ലേ. ഇതും തൂക്കിപ്പിടിച്ച് നടക്കാന്‍ ബുദ്ധിമുട്ടല്ലേ?”

“എന്‍റെ വലിയ ബാഗ്‌ തൂക്കികഴിഞ്ഞപ്പോള്‍ വെയ്റ്റ് കൂടുതലായിരുന്നു, ഇതും കൂടെ കൊടുത്താല്‍ എക്സെസ്സ് പൈസ കൊടുക്കണം എന്ന് പറഞ്ഞു അതാ”.

മധുരമാര്‍ന്ന ആ ശബ്ദം പിന്നെയും.

“ബോര്‍ഡിംഗ് പാസ്‌ തന്നേ, എന്നിട്ടെന്‍റെ കൂടെ വാ”

സ്ഥിരമായി യാത്ര ചെയ്യുന്നത് കൊണ്ട് എയര്‍ലൈന്‍ കൌണ്ടറിലെ എല്ലാവരുമായും നല്ല പരിചയം ഉള്ളത് കൊണ്ട് ആ ബാഗ്‌ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാമായിരുന്നു.

“ഇതാ”

ഹാന്‍ഡ്‌ ബാഗില്‍ നിന്നും എടുത്ത ബോര്‍ഡിംഗ് പാസ്സ് എന്‍റെ നേരെ നീട്ടി നില്‍ക്കുന്ന സ്ത്രീരൂപം. പര്‍ധയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ട ഇരു നിറമുള്ള മെലിഞ്ഞ കൈ കണ്ടാല്‍ കൂടിയാല്‍ ഒരു 35 വയസ്സേ തോന്നൂ. ബോര്‍ഡിംഗ് പാസ്സ് വാങ്ങി നോക്കി, പേര് റസിയ.

Leave a Reply

Your email address will not be published. Required fields are marked *