“വളരെ ഉപകാരം സാർ. ഒരു മിനിറ്റ് ഞാൻ ഉമ്മയെ വിളിച്ചുകൊണ്ടു വരാം”
ഒന്നും മിണ്ടാതെ ഞാൻ ചെക് ഇൻ കൗണ്ടറിന്‍റെ മുൻപിൽ നിന്നു.
“ഉമ്മാ ഈ സാറ് ദോഹയിലെക്കാ, ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ടാ”.
ശബ്ദം കേട്ട് നോക്കുമ്പോള്‍ നേരത്തെ കണ്ട ചെറുപ്പക്കാരന്‍റെ കൂടെ ദേഹമാസകലം പര്‍ദയില്‍ പൊതിഞ്ഞ ഒരു മെലിഞ്ഞ സ്ത്രീ രൂപം. ഹിജാബിട്ടത് കൊണ്ട് കണ്ണും മൂക്കും ചുണ്ടിന്‍റെ മേല്‍ഭാഗവും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അത്രയ്ക്ക് പ്രായം ഒന്നും തോന്നുന്നില്ലെങ്കിലും ശരിക്കങ്ങോട്ട് ഒരു പിടിയും കിട്ടുന്നില്ല.
“ചെക്ക് ഇന്‍ ചെയ്തോ?”
എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാണ്.
“ഉവ്വ് സര്‍, ഉമ്മയുടെ സീറ്റ് 32B യാണ്”.
ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്.
“എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ, ഞങ്ങള്‍ അകത്തേയ്ക്ക് പോകാം”
പറഞ്ഞു തീരുന്നതിനു മുന്‍പേ
“അയ്യോ റിയാസേ ഇനിയും നാല് മണിക്കൂര്‍ ഇല്ലേ, ഇപ്പോഴേ പോണോ”
ശരിക്കും ആരേയും കമ്പി ആക്കുന്ന ഒരു കിളി നാദം. അതീ രൂപത്തില്‍ നിന്നാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.
“സാരമില്ലുമ്മ സാര്‍ നോക്കിക്കൊള്ളും, എയര്‍പോര്‍ട്ട് ഒക്കെ ഒന്ന് നടന്ന് കാണുകയും ചെയ്യാമല്ലോ, അല്ലേ സാറേ?”.
“അതേ പേടിക്കണ്ടാ അവര്‍ പൊക്കോട്ടെ”.
“എന്നാ ശരി മോനേ, അവളോട് പറഞ്ഞേക്ക് ഉമ്മാ അവിടെ ചെന്നാലുടനെ വിളിക്കാം”.
“എന്നാ ശരി സാര്‍, വളരെ ഉപകാരം, അവിടെ എയര്‍പോര്‍ട്ടില്‍ ഉപ്പ വരും”
“ഓക്കേ റിയാസ് പേടിക്കേണ്ടാ ഞാന്‍ നോക്കിക്കോളാം”.
പിന്നെയും ഒരു ചെറിയ കുശു കുശുക്കലോക്കെ കഴിഞ്ഞു റിയാസ് പുറത്തേക്ക് പോയി. സ്ത്രീ രൂപം ഒന്നും മിണ്ടാതെ തലയും താഴ്ത്തി നില്‍ക്കുകയാണ്. കയ്യില്‍ സാമാന്യം വലിയ ഒരു ബാഗും ഉണ്ട്.
“ബാഗ് ചെക്ക് ഇന്‍ ചെയ്തില്ലേ. ഇതും തൂക്കിപ്പിടിച്ച് നടക്കാന്‍ ബുദ്ധിമുട്ടല്ലേ?”
“എന്‍റെ വലിയ ബാഗ് തൂക്കികഴിഞ്ഞപ്പോള്‍ വെയ്റ്റ് കൂടുതലായിരുന്നു, ഇതും കൂടെ കൊടുത്താല്‍ എക്സെസ്സ് പൈസ കൊടുക്കണം എന്ന് പറഞ്ഞു അതാ”.
മധുരമാര്‍ന്ന ആ ശബ്ദം പിന്നെയും.
“ബോര്‍ഡിംഗ് പാസ് തന്നേ, എന്നിട്ടെന്‍റെ കൂടെ വാ”
സ്ഥിരമായി യാത്ര ചെയ്യുന്നത് കൊണ്ട് എയര്‍ലൈന്‍ കൌണ്ടറിലെ എല്ലാവരുമായും നല്ല പരിചയം ഉള്ളത് കൊണ്ട് ആ ബാഗ് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാമായിരുന്നു.
“ഇതാ”
ഹാന്‍ഡ് ബാഗില്‍ നിന്നും എടുത്ത ബോര്‍ഡിംഗ് പാസ്സ് എന്‍റെ നേരെ നീട്ടി നില്‍ക്കുന്ന സ്ത്രീരൂപം. പര്‍ധയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ട ഇരു നിറമുള്ള മെലിഞ്ഞ കൈ കണ്ടാല്‍ കൂടിയാല്‍ ഒരു 35 വയസ്സേ തോന്നൂ. ബോര്‍ഡിംഗ് പാസ്സ് വാങ്ങി നോക്കി, പേര് റസിയ.
“വയസ്സെത്രയായി”
അതാവശ്യമാണെന്ന രീതിയില്‍ ഞാനൊരു ചോദ്യമെറിഞ്ഞു. ഉടനെ വന്നു മറുപടി “36”
ഞാന്‍ ചെറുതായൊന്നു ഞെട്ടി. അപ്പോള്‍ മകള്‍, ഭര്‍ത്താവ്?. ഏതായാലും അതൊക്കെ പിന്നെ.
“വാ”
കൌണ്ടറിലെക്ക് നടന്ന് ഞങ്ങള്‍. പരിചയം ഉള്ള പലസ്തീനി പെണ്‍കുട്ടി ചോദ്യഭാവത്തില്‍ നോക്കി
“എനി പ്രോബ്ലെംസ് സര്‍?”.
“എസ്, ദിസ് ഈസ് മൈ കസിന്‍, പ്ലീസ് ആഡ് ഹേര്‍ ബാഗ് ടു മൈ ടിക്കറ്റ് ആന്‍ഡ് ചേഞ്ച് ഹേര്‍ സീറ്റ് നിയര്‍ ടു മി പ്ലീസ്”.
ചുരുണ്ട മുടിക്കാരി ആയിഷ അവളുടെ കമ്പ്യുട്ടറില്‍ ഒന്നടിച്ചു നോക്കിയ ശേഷം ചെറു പുഞ്ചിരിയോടെ മൊഴിഞ്ഞു
“ഒഫ് കോഴ്സ് സര്‍, എനിതിംഗ് എല്‍സ്?”
“നതിംഗ് താങ്ക്യൂ, ഐ ഓവ് യു വണ്‍”
“ഐ വില്‍ റിമെംബര്‍ ദാറ്റ്”
ചിരിയോടെ വീണ്ടും ആയിഷ. ബാഗ് വാങ്ങി ടാഗ് ചെയ്ത് പുതിയ ബോര്‍ഡിംഗ് പാസ്സും അടിച്ചു തന്നപ്പോള്‍ റസിയയുടെ സീറ്റ് 2B.
സെക്യൂരിറ്റി ചെക്കിലേക്ക് നടക്കുമ്പോള്‍ ഒരു കുബുദ്ധി മനസ്സിലൂറി. ഇത്രയും ആയ സ്ഥിതിക്ക് വെറുതെ ഒന്നെറിഞ്ഞു നോക്കാം
“റസിയ അധികം ആഭരണം ഇട്ടിട്ടുണ്ടോ?”
ഉടനെ വന്നു ആ കമ്പിയാക്കുന്ന സ്വരത്തില്‍ മറുപടി
“മാലയും വളയും പിന്നെ കമ്മലും ഉണ്ട്. എന്തേ?”
“ ഈ പര്‍ധയും ഇട്ടു അടിയില്‍ ആഭരണവും ഇട്ടു ചെന്നാല്‍ സെക്യൂരിറ്റി ചെക്കില്‍ അവര്‍ അതഴിപ്പിക്കും, ഇപ്പോഴേ അതഴിച്ചു ബാഗില്‍ വെച്ചാല്‍ സമയം ലാഭിക്കാം”.
