ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

ഇവനാണേ പെണ്ണുകാണാൻ പോലും പോകില്ല!

ഞാൻ നിന്നെ തിരക്കാൻ ഇറങ്ങുമ്പോൾ തടയും വേണ്ട!
അപ്പോഴാ ഈ കുപ്പിവളക്കാരുത്തിയോടുള്ള ചോദ്യം!

“അവളിപ്പം പിള്ളാരൊരെണ്ണം എളീലും ഒരെണ്ണം കൈയിലുമായി നടക്കുവാരിക്കും ഞാനേതായാലും പോയി അതൊന്നു കാണട്ടെ ഇനി നീയൊന്നും പറയണ്ട”

എന്ന് ഞാൻ തരിതീർത്ത് പറഞ്ഞപ്പോൾ ആണ്ടിവനിരുന്ന് പട്ടി മോങ്ങുന്നത് പോലെ മോങ്ങുന്നു…..

കുരിശു പിടിച്ച കൈ മാത്രമല്ല കാണുന്നത് അതിന് മുകളിൽ നിന്റെ മുഖവുമുണ്ട്…!

മൂക്കിൽ പഞ്ഞിയും വച്ച് തിരുമ്മിയടച്ചിട്ടും അടയാതെ തള്ളി നിൽക്കുന്ന പേടിപ്പിടുത്തുന്ന ചത്ത കണ്ണുകളും താടിയ്കടിയിൽ കയറിന്റെ കുരുക്ക് മുറുകിയ ചോരപ്പാടും തൊണ്ടക്കുഴിയിൽ പോസ്റ്റുമോർട്ടത്തിന്റെ തുന്നലും വരെ നന്നായി വ്യക്തമായ രീതിയിൽ നിന്റെ മുഖം!
അതാ തിരക്കി പോരാൻ പേടി!

ആരെന്ത് ഭീഷിണിപ്പെടുത്തിയാലും
നീ വേറേ കെട്ടില്ലന്നത് ഇവനൊറപ്പുവാ!

നീ ആത്മഹത്യ ചെയ്തു. അത് നീ കരഞ്ഞ് വിളിച്ച മാതാവാണ് ഇവനെ കാട്ടുന്നത് എന്നാ ഇവന്റെ ചിന്ത!
ചിന്തയല്ല അടിയുറച്ച വിശ്വാസം!

ഇവന് പേടിയായിപ്പോയി പിന്നെ നിന്നെ തിരക്കി വരാൻ.
ഈ ഭയം മൂലം എന്നെയൊട്ട് വിടത്തുമില്ല!

വെറും സ്വപ്നം അങ്ങനെ ആറേഴുവർഷമായിങ്ങനെ നിരന്തരം കാണുവോ ഇത് സ്വപ്നമായിത്തന്നെ ഇരുന്നോട്ടെ
അവള് കല്യാണോങ്കഴിഞ്ഞ് കുടുംബമായി പിള്ളാരുമൊക്കെയായി കഴിയുകയാണ് ഞാൻ അങ്ങന അങ്ങ് വിശ്വസിച്ചോളാം നീ തിരക്കിപ്പോയി അതില്ലാതാക്കരുതെന്നിവൻ കാലുപിടിക്കുന്നതാ ഞാനുമ്പോരാനീ താമസിച്ചത്!

ഇന്നലെ കാഞ്ഞിരപ്പള്ളീലെ പള്ളികളുടെ ലിസ്റ്റ് ഞാൻ കാട്ടിയപ്പോൾ എന്നാ പെണ്ണു കണ്ടിട്ട് വന്ന് പോയാ മതീന്നിവൻ!

ഇന്നു കാണുന്ന പെണ്ണിവനെ തല്ലിയോടിക്കാനുള്ള എന്തോ പണി ഇവന്റെ പക്കൽ ഉണ്ട് താനും!

കഥ കേട്ട് മരവിച്ചിരുന്ന സെലിൻ എന്നെ നോക്കീട്ട് പറഞ്ഞു:

“അതൊണ്ടാരുന്നൊരു സൂത്രം!
പിന്നേ ഞാനീമൊതലിനെ കിട്ടിയില്ലെന്നുമ്പറഞ്ഞങ്ങു ചത്തുകളയാന്നടക്കുവല്ലേ!”

എങ്ങനെ അവളിവിടുണ്ട് എന്ന് പപ്പയും മമ്മിയും അറിഞ്ഞത് എന്ന കാര്യം അവൾ ചോദിച്ചപ്പോളാണ് അമ്മച്ചി ഗൃഹപ്രവേശവീട്ടിൽ കണ്ടതും പിറ്റേന്ന് അമ്മച്ചി ഇവിടെ വന്ന കാര്യവും സെലിൻ അറിയുന്നത്…!

അന്നാ കണ്ട അമ്മച്ചി. അവൾ കേട്ട് കേട്ട് ഒരുപാടറിഞ്ഞ സാക്ഷാൽ ‘തെയ്യാമ്മമാഡം’ ആയിരുന്നു എന്നതും…!!

“വാ…. നേരമുച്ചയായി….
ചോറെടുക്കാം…”

സെലിൻ വിളിച്ചപ്പോൾ ഞങ്ങൾ മുഖാമുഖം നോക്കി….

“നോക്കണ്ട.. ചായയെടുക്കാൻ പോയപ്പോൾ ഞാനരിയിടാൻ പറഞ്ഞാരുന്നു….!”

“എടീ റെസിയമോളേ നിന്റെയാ ഉണ്ടപിടിച്ചു ഞെക്കിനോക്കുന്ന സാമാനമ്വണ്ടീലൊണ്ടോടീ..?
ദേയിവക്കുമപ്പടി പ്രഷറാന്ന്….”

ഞങ്ങൾ താഴേയ്കിറങ്ങി ചെന്നതും അമ്മച്ചി കഥയൊന്നുമറിയാതെ രഹസ്യം പൊട്ടിച്ചു!

റസിയ എന്ന പേര് കേട്ടതും താടിയ്ക് കൈയും കൊടുത്ത് രണ്ട് നിമിഷം വായും പൊളിച്ച് നോക്കിനിന്ന സെലിൻ

“എടീ….. വൃത്തികെട്ടവളേ…”

റെസിയയുടെ മുഖത്തിന് നേരേ ആ കൈ ആഞ്ഞ് വീശി…

എന്റെ കാന്താരിയുടെ സ്വഭാവം നല്ലത് പോലെ അറിയാവുന്ന എന്റെ കൈയിലായി റസിയയുടെ മുഖത്ത് പതിയും മുന്നേ അവളുടെ കൈ….!

ഇത് സംഭവം എന്ത് എന്ന് മനസ്സിലാകാതെ അമ്മച്ചിയും പേരപ്പനും പേരമ്മയും വായ് പൊളിച്ചപടി നിന്നപ്പോൾ ഉറക്കെ ചിരിച്ച റസിയ സെലിനെ തന്റെ കരവലയത്തിലാക്കി…

റസിയയുടെ കൈയിൽ നിന്ന് കുതറാൻ നോക്കിയ സെലിൻ അവളുടെ പുറത്ത് ഇടിയ്കുകയും മാന്തുകയും ഒക്കെ ചെയ്തുകൊണ്ട് ഇരുന്നു….
“കഷ്ടോണ്ട് കെട്ടോടീ നീയെന്നെക്കൊണ്ടു ചേച്ചീന്നു വിളിപ്പിച്ചേ….”

ആവലാതി പറഞ്ഞ് കൊണ്ട് സെലിൻ എന്നിട്ടും വിശ്വാസം വരാത്ത മട്ടിൽ റസിയയുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന പൊട്ട് പറിച്ചെടുത്ത് സാരിയുടെ മുന്താണി എടുത്ത് അവളുടെ തലവഴി ഇട്ടിട്ട് അൽപ്പം മാറിനിന്ന് ഒന്നുകൂടി നോക്കി….

റസിയ എന്ന കഥാപാത്രവും സെലിനുമായുള്ള ബന്ധം മാത്രമേ ഈ വീട്ടിലുള്ളവർക്ക് അറിയാതുള്ളു!

ബാക്കി എല്ലാം അപ്പനമ്മമാർ ഇവരെ അറിയിച്ചിട്ടുണ്ടായിരുന്നു!

എന്നാൽ അമ്മച്ചി യാതൊന്നും അറിഞ്ഞതുമില്ല!

പെണ്ണ് സെലിൻ ആണ് എന്നത് ഇവിടെ വരും വരെ ഞാനോ ശ്രീക്കുട്ടനോ അറിയാതിരിയ്കാൻ ഉള്ള മുൻകരുതൽ…!

അമ്മച്ചിയെ വീട്ടിൽ തിരിച്ച് ആക്കിയിട്ട് ഞങ്ങൾ നാലുപേരും കൂടി കാഞ്ഞിരപ്പള്ളിയ്ക് പോയി…

എന്തായാലും മമ്മി ഫോണിൽ പറഞ്ഞത് പോലെ തന്നെ പതിനഞ്ചാം ദിവസം ചേർപ്പുങ്കൽ പള്ളിയിൽ വച്ച് പറങ്ങോട്ടച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ ഞാൻ സെലിന്റെ കഴുത്തിൽ മിന്ന് ചാർത്തി…!

കല്യാണക്കാര്യം അറിഞ്ഞ ശാലിനി ആ സന്തോഷത്തോടൊപ്പം എന്നെ ഒരുകുട്ട തെറിയും!
അവൾക്ക് കല്യാണം കൂടാൻ പറ്റാത്തതിന്റെ വിഷമം!
അവളും ലതികയുമെല്ലാം കൂടി വന്നിട്ട് തിരികെ പോയിട്ട് ഒരാഴ്ചയേ ആയുള്ളു!

ലതികയും ശാലിനിയും പപ്പയും മമ്മിയും ആയുമുള്ള ആ നല്ല ബന്ധങ്ങളും പഴയത് പോലെ തന്നെ തുടരുന്നുണ്ടായിരുന്നു!

ആദ്യരാത്രി…. …!!!!

ഞാൻ ഒരൽപ്പം ഭയപ്പാടുകളോടെ ലുങ്കി മാത്രമുടുത്ത് കട്ടിലിൽ തലയിണ ചാരിവച്ച് മലർന്ന് കിടക്കുകയാണ്….

സെലിന്റെ വരവും കാത്ത്…..!

ഒരു പൊട്ടിത്തെറി….!
അത് ഏതായാലും ഉറപ്പാ….!!

ഇനിയങ്ങോട്ടല്ലേ അവസരങ്ങൾ നീണ്ട് നിവർന്ന് കിടക്കുകയല്ലേ എന്ന ചിന്തയാൽ ആകണം കല്യാണത്തിന് മുൻപായി മോൾ യാതൊരു വിധ കലഹങ്ങൾക്കും വന്നില്ല!

പറഞ്ഞ് കേട്ടിട്ടുള്ള ആദ്യരാത്രി മുല്ലപ്പൂക്കൾ വിതറിയ കട്ടിലും കാത്ത് കിടക്കുന്ന മണവാളന്റെ മുന്നിലേയ്ക് സാരിയുമൊക്കെ ഉടുത്ത് കൈയിൽ ഒരു ഗ്ളാസ് പാലുമായി മന്ദം മന്ദം കടന്ന് വരുന്ന മണവാട്ടി എന്നൊക്കെ ആണ്…!

കട്ടിലേൽ ഒരു മൈരും കണ്ടില്ല!
സെലിൻ വന്ന് ശബ്ദത്തോടെ കതകടച്ച് കുറ്റിയിട്ടു!

കൈയിൽ പാലും പറിയും ഒന്നുമില്ല!

വന്ന് കേറിയ ഉടൻ മന്ത്രകോടി പറിച്ചെറിഞ്ഞ് വലിച്ച് കേറ്റിയ ഒരു ഓറഞ്ച് ചുരിദാറും കടുംപച്ച പാന്റും പച്ചഷാളും തന്നെയാണ് വേഷം!

എന്തായാലും മുടി വീണ്ടും സ്ടൈറ്റൺ ചെയ്തിട്ടുണ്ട്!

കാഞ്ഞിരപ്പള്ളിയ്ക് ഞങ്ങൾ പോയപ്പോൾ അതിനായി റസിയവഴി ഞാൻ ഒരു നിവേദനം കൊടുത്തായിരുന്നു…!!
തോളിൽ കിടന്ന ഷാൾ ചുരുട്ടി എന്റെ മുഖത്തേയ്ക് എറിഞ്ഞിട്ട് ഇരുകൈകളും എളിയ്ക് കുത്തി നിന്ന് കൊണ്ട് ഗൌരവത്തിൽ എന്റെ നേരേ നോക്കി:

“ഉം….? എന്നാ കണ്ണുമിഴിച്ചു കെടക്കുന്നേ…?

ഞാൻ പ്രതികരിച്ചില്ല എന്ത് പ്രതികരിയ്കാൻ!
തലയിണ വലിച്ച് നേരെയാക്കി ഞാൻ നിവർന്ന് കിടന്നു…

സെലിൻ പാന്റ് ഊരി മുറിയിൽ കിടന്ന മേശയിലേയ്ക് എറിഞ്ഞു!

വശങ്ങളിലെ കീറൽ അങ്ങ് അരക്കെട്ട് വരേയുമുള്ള ആ ചുരിദാറിന്റെ വിടവിലൂടെ പാൽത്തുടകൾ നന്നായി പുറത്ത് കണ്ടതും സാമാന്യം തരക്കേടില്ലാത്ത ‘ബീ.പി’ യുമായി കിടന്നിട്ടും ഞാനങ്ങോട്ട് സ്വയമറിയാതെ നോക്കിപ്പോയി….

Leave a Reply

Your email address will not be published. Required fields are marked *