ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

“ഞാനറിയാതെ അവൻ ബിഷപ്പ് ഹൌസീന്ന് പോയി ഒപ്പിച്ചതാ ഇത്!
ആ അവനോടു നീയിങ്ങനെ പെരുമാറിയാ പിന്നവനു ദേഷ്യമ്വരാതിരിക്കുവോ..?”

കാഞ്ഞിരപ്പള്ളിയിലുള്ള പള്ളികളുടെ വിലാസങ്ങൾ അടങ്ങിയ കുറിപ്പായിരുന്നു അത്…!

ഞാൻ വീണ്ടും തുടർന്നു:

“ഇന്നീ പെണ്ണുകാണാമ്വന്നില്ലേലും അവനീയാഴ്ച വന്നേനേ ഇതുമായി കാഞ്ഞിരപ്പള്ളീൽ നിന്റെ വീടുതപ്പാൻ….!”

വഴക്ക് പിടിക്കുന്ന കുട്ടിയുടെ അതേ വീറോടെ സെലിൻ വീണ്ടും പറഞ്ഞു:

“എന്തിനാ വെറുതേ നേരങ്കളയുന്നേ?
എനിക്കീ കല്യാണത്തിനു താൽപ്പര്യമില്ലെന്നു ഞാമ്പറഞ്ഞല്ലോ? നേരങ്കളയാതടുത്തയാളെ പോയി നോക്ക്..!”

എന്റെ മോളല്ലേ അവടെ പിണക്കം സാരമില്ല!
മാറ്റിയെടുക്കാം എന്റെ ഭയം മാറിയല്ലോ അവളിനിയെന്താന്നാ പറഞ്ഞു കലിതീർത്തോട്ടെ എന്ന് കരുതി തമാശ കാണുമ്പോലെ ചിരിച്ച് നിന്നിട്ടും ഈ വാക്കുകൾ കേട്ട എന്റെ നിയന്ത്രണം വിട്ടുപോയി..!
പെട്ടന്നുണ്ടായ നിയന്ത്രണാതീതമായ കോപത്താൽ വീശിയ വലതുകരം ആ ഇടതുകവിളിൽ പതിയും മുൻപ് ഇതെന്റെ മോളാണല്ലോ എന്ന ചിന്ത എന്നിൽ വന്നു!

പിന്നോട്ട് വലിച്ചിട്ടും ആ കൈ ചെറുതായി കവിളിലെത്തി…

അത് അവൾക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നു താനും…!

കവിളും പൊത്തി എന്നെ പകച്ച നോട്ടവും നോക്കി നിന്ന മോളോട് ഞാൻ അമർത്തിയ ശബ്ദത്തിൽ മുരണ്ടു:

“കഴുവേർടമോളേ…..
വേറെയാളെ നോക്കാനോ…? കൊന്നുകളയുഞ്ഞാൻ!
ഞാനല്ലേ നൊണയനും തെമ്മാടീം പൊറത്തൊരു നാറി നിപ്പൊണ്ടല്ലോ നിനക്കു ഹരിശ്ചന്ദ്രനായവൻ!
പോയി ചോയിച്ചു നോക്കടീയവനോട് ഈ ഞാനെത്ര പെണ്ണുകാണാമ്പോയെന്ന്…!

ഇത്രോം പ്രായായി ഇന്നോ നാളെയോന്നു പറഞ്ഞിരിക്കുന്ന അമ്മച്ചി!
ആ അമ്മച്ചീടടുത്ത് വരില്ലെന്നുപറയാനാകില്ല അതാ ഇന്നീ കോമാളിവേഷങ്കെട്ടിയേ…!

ഏതവളായാലും അവളു തന്നെ തരിതീർത്ത് പറയുവെന്നെ വേണ്ടന്ന്..!
അതിനൊള്ള പണീമായാ ഞാമ്വന്നേ…!

ഞാനെന്റെ മടിക്കുത്തിൽ നിന്നും
എടുത്ത തുവാല പോലെ മടക്കി വച്ചിരുന്ന ഒരു തുണി സെലിന്റെ കൈ ബലമായി പിടിച്ച് അവളുടെ കൈയിൽ വച്ച് കൊടുത്തു…

സെലിൻ അത് നിവർത്ത് നോക്കി..

പത്ത് വർഷങ്ങൾക്ക് മുൻപ് അവൾ എനിക്ക് തന്ന അവളുടെ ആ മുഷിഞ്ഞ ഇളംനീല പാന്റീസ്…!

ഞാൻ ചിരിച്ചു:

“ഇന്നു വന്നുകാണുന്ന മൊതലിനു കൊടുക്കാനായി കൊണ്ടുവന്നതാ!

ഇത്രോം പ്രായവൊക്കെയായില്ലേ കല്യാണവിനി പെട്ടന്നു നടത്തണോല്ലോ!

വായും പൊളിച്ച് നിന്ന സെലിനോട് ഞാൻ തുടർന്നു:

“ഇപ്പ നീ ചോദിക്കും എന്നിട്ടെന്തേ ഇതുവരെ തപ്പിവന്നില്ലെന്ന്..!
അതിനൊള്ള മറുപടി ശ്രീക്കുട്ടൻ പറയും!
ഇപ്പ നിന്നെ കണ്ടശേഷം ഞങ്ങളൊറ്റയ്കു കണ്ടില്ലല്ലോ തമ്മിലാലോചിച്ചു പറയാൻ!

അഴിഞ്ഞുലഞ്ഞ പനംകുല പോലുള്ള മുടിയുമായി അരയിലൊരു പൊന്നരഞ്ഞാണവും മാത്രമായി ഇരുകൈകളും നീട്ടി മാതാവിന്റെ കാലിൽ പിടിയ്കുന്ന ആ കണ്ണീരൊലിപ്പിച്ച മുഖം!
അതെന്നെ ചുട്ടുപൊള്ളിയ്കാൻ തുടങ്ങിയിട്ട് കൊല്ലങ്കൊറേയായി.!

ഞാനൊന്നു ശരിയ്കൊറങ്ങീട്ടു വർഷമേഴായി അറിയാവോ നിനക്ക്…! കണ്ണടച്ചാ കൊറേ മൈരുപാട്ടും…. വേണ്ട ഞാനൊന്നുമ്പറയുന്നില്ല!”

അവസാനമായപ്പോൾ ഞാൻ ശരിയ്കും വിങ്ങിപ്പൊട്ടിപ്പോയി…

കണ്ണുകൾ തുടച്ച ഞാൻ വീണ്ടും ചിരിച്ചു…

“എങ്ങനാ കല്യാണായിട്ടു നടത്തി വേണോ അതോ ഇപ്പത്തന്നെയങ്ങു കൊണ്ടുപോണോ ഞാൻ..?”

സെലിൻ മിണ്ടുന്നില്ല!
ഞാൻ ആ പാന്റീസിനായി കൈ നീട്ടി!

അവളത് ചുരുട്ടി കൈ പിന്നിലാക്കി പിടിച്ചു!

“ഇല്ല! തരത്തില്ല!….”

പഴയ ആ പതിനെട്ടുകാരിയുടെ അതേ വീറ്…!

“അതു തരുവേലേ വേണ്ട! പക്ഷേയിപ്പ ഇട്ടിരിക്കുന്നതു ഞാനൂരിയെടുക്കും!”

പറഞ്ഞതും മിന്നൽ പോലെ മോളുടെ ഇരുകക്ഷങ്ങളിലൂടെയും എന്റെ കൈകൾ കടന്ന് മോൾ എന്റെ മാറിലമർന്നു….!

എന്താണ് സംഭവിച്ചത് എന്ന് സെലിന് മനസ്സിലായി വന്നപ്പോൾ ആ വലിയ മുലകൾ രണ്ടും എന്റെ മാറിൽ ഞെരിഞ്ഞമർന്നു!

“വിടടാ… വിടടാ പട്ടീയെന്നെ…”

ചീറിക്കൊണ്ട് മോൾ എന്റെ പുറത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു!

ക്വിടിൻ…. ക്വിടിൻ…!!!!

കുപ്പിവളകൾ പൊട്ടിച്ചിതറുന്ന ശബ്ദം മുഴങ്ങി….

ഞാൻ ഉറക്കെ ചിരിച്ചു:

“പൊട്ടട്ടങ്ങനെ പൊട്ടട്ടെ!
ആഞ്ഞാഞ്ഞിടിയെടീ…!”

കറണ്ട് പോയത് പോലെ ഇടി നിന്നു…!

വള പൊട്ടിച്ചിട്ടുള്ള അരിശം തീർക്കൽ ഒന്നും സെലിന് വേണ്ട!

വള പൊട്ടുന്നത് ഇവൾക്ക് പ്രാണൻ പോവുന്നത് പോലാണ്..!
വളരെ അപൂർവ്വമായേ സെലിന്റെ കൈയിൽ നിന്നും വള പൊട്ടുകയുമുള്ളു!

കാലപ്പഴക്കം കൊണ്ട് വളച്ച് തമ്മിൽ ഒട്ടിച്ചത് വിട്ടുപോയ കുപ്പിവളകൾ ഒരുപാടുണ്ട് വേണമെങ്കിൽ കാതിൽ ഞാത്താവുന്ന രീതിയിൽ!

അങ്ങനെ വിട്ട് പോകുന്നതല്ലാതെ പൊട്ടില്ല!

കുപ്പിവളകൾ രണ്ട് മൂന്നെണ്ണം പൊട്ടിയതും പെണ്ണ് മര്യാദയായി!

“വിടച്ചാച്ചാ… ശ്രീയേട്ടനൊക്കെ വെളീ നിപ്പൊണ്ട് വാ പുറത്തോട്ടിറങ്ങാം!”

“വിടാനോ…! ഇപ്പഴോ..! അയ്യേ ഞാനില്ലെനിക്കു നാണാ..!
ഇനി കല്യാണങ്കഴിഞ്ഞു പോരേടീ മോളേ വിടീലൊക്കെ…?”

“എന്റെ…. മാതാവേ….!”

എന്റെ ചോദ്യം കേട്ടതും സെലിൻ മാതാവിനെ വിളിച്ചു!

“വിട്… വാ നമ്മക്കു പൊറത്തോട്ടു പോകാം..”

എന്റെ കരവലയത്തിൽ നിന്ന് കുതറി മാറി ആ പാന്റീസ് അലമാരയിലേയ്ക് വച്ച് കുപ്പിവളകൾ ഊരിക്കൊണ്ട് സെലിൻ ചോദിച്ചു:

“അതാരാ അച്ചാച്ചാ ശ്രീയേട്ടന്റെ ഭാര്യ?
എവിടെയോ കണ്ടതുപോലെ…. എന്നെ പുള്ളിക്കാരിക്ക് മനസ്സിലാകുകേം ചെയ്തു..!”

“നീ വിക്ടോറിയ കോളജിലാണോ ഡിഗ്രിയ്ക് പഠിച്ചേ…?”

“അല്ല! സി.എം.എസ്സിൽ… എവിടായീ വിക്ടോറിയ കോളജ്..?
എവിടെയോ കേട്ടിട്ടൊണ്ടല്ലോ?”

“പാലക്കാട്..!
അപ്പ നീ കാണാഞ്ചാൻസില്ല!
ഓളു പാലക്കാട്ടുകാരിയാ! പട്ടത്തിയാ അവൻ പ്രേമിച്ചു കെട്ടിയതാ…!”

“ആര് ശ്രീയേട്ടനോ..! പ്രേമിച്ചോ..?”

സെലിന്റെ അതിശയ ശബ്ദം ഉയർന്നു!

ഞങ്ങൾ കതക് തുറന്ന് ഇറങ്ങുമ്പോൾ മുകളിൽ തന്നെ സിറ്റൌട്ടിലെ കറുത്ത മാർബിൾ പതിച്ച ചാരുബെഞ്ചിൽ ശ്രീക്കുട്ടനും റസിയയും വർത്തമാനം പറഞ്ഞ് ഇരിപ്പൂണ്ട്..!

“വെടിനിർത്തൽ കരാർ ഒപ്പിട്ടോ..?
രണ്ടുമൊരു ധാരണേലെത്തിയോ..?”

ശ്രീക്കുട്ടൻ ചിരിയോടെ സെലിനോട് ചോദിച്ചു!

ഞാൻ പറഞ്ഞു:

“ഒന്നുവായില്ല!
കുപ്പിവള നാലെണ്ണമ്പൊട്ടിയപ്പ തൽക്കാലവൊന്നടങ്ങി!
ഞാനൊന്നുമ്പറഞ്ഞില്ല നീ പറഞ്ഞാമതി…!
രസവതല്ല!
ഇവളെ മോളെവിടോ കണ്ടപോലേന്ന്..!
പാലക്കാടുകാരി പട്ടത്തിയെയെങ്ങനാ ഇവളു കാണുന്നേ..ഹഹ..ഹ.?”

“എടീ പിള്ളാരേ… അവിടത്തന്നിരിക്കുവാന്നോടീ?
മോളേ നീയന്നാ ഈ ചായ വന്നങ്ങു കൊണ്ടക്കോ..”
താഴെ നിന്നും സെലിന്റെ വലിയമ്മയുടെ വിളി കേട്ടു!

ശ്രീക്കുട്ടന്റെ പോക്കറ്റിൽ കിടന്ന ഫോൺ ചിലച്ചു:

എടുത്ത് നോക്കിയപ്പോൾ മമ്മി!
അവൻ ഫോൺ സ്പീക്കർ മോഡിലിട്ടു…

“സെലിൻ അടുത്തുണ്ടോടാ…?

കോൾ അറ്റന്റ് ചെയ്തതും മമ്മിയുടെ ചോദ്യം വന്നു…!

“അവളുമവനും ദാ ഇതു കേട്ടോണ്ടിരിക്കുവാ ആന്റീ….”

Leave a Reply

Your email address will not be published. Required fields are marked *